<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3148943023870667542</id><updated>2012-01-10T19:56:10.245+05:30</updated><category term='സംവാദം'/><category term='വിശുദ്ധ യൂദാശ്ലീഹാ'/><category term='ലേഖനം'/><category term='ചര്‍ച്ച'/><category term='പുസ്തകം'/><category term='സന്തോഷ്‌ പല്ലശ്ശന'/><category term='മുംബൈ'/><category term='വാര്‍ത്ത'/><category term='അനുഭവം'/><category term='അഭിമുഖം'/><category term='ഹമീദ് ചേന്ദമംഗലൂര്‍'/><category term='വൈറ്റ്ലൈന്‍ വാര്‍ത്ത'/><category term='പംക്തി'/><category term='സന്തോഷ് പല്ലശ്ശന'/><category term='പ്രതികരണം'/><category term='നിരൂപണം'/><category term='മധുസൂദനന്‍ നായര്‍'/><category term='ചിത്രകല'/><category term='ഗായത്രി'/><title type='text'>തിരമൊഴികള്‍</title><subtitle type='html'>സമകാലീനതയിലേക്ക്‌ സര്‍ഗ്ഗാത്മകമായി ഇടപെടാനുള്ള ഒരു എളിയ ശ്രമം. 
ഒരു പുതിയ സംവാദ മേഖല നിങ്ങള്‍ക്കായ്‌ തുറന്നിടുന്നു</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default?max-results=100'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>20</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3148943023870667542.post-3371869324529644899</id><published>2012-01-10T17:39:00.000+05:30</published><updated>2012-01-10T17:39:36.541+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷ് പല്ലശ്ശന'/><title type='text'>മധ്യവര്‍ഗ്ഗ ജീവിതത്തിലെ അരാഷ്ട്രീയ സ്വാധീനങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://1.bp.blogspot.com/-VMbv9Fxyasw/Twwmilf3gLI/AAAAAAAABBI/unSQUY4U-60/s1600/1.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-VMbv9Fxyasw/Twwmilf3gLI/AAAAAAAABBI/unSQUY4U-60/s320/1.gif" width="292" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;പല്ല്‌ഞെരിച്ചുകൊണ്ടല്ലാതെ  രാവിലെ ദിനപത്രം വായിക്കാനാവാത്ത വളരെ അസ്വസ്ഥമായ ഒരു രാഷ്ട്രീയ  സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇവിടുത്തെ മധ്യവര്‍ഗ്ഗത്തിന്റെ  നിസംഗതയെക്കുറിച്ച്, അതിന്റെ ആഴ ത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന  അരാഷ്ട്രീയ സ്വാഭാവങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ  ത്തെക്കുറിച്ച് ഒരു ഭക്തിപ്രഭാഷണം നടത്തിക്കൊണ്ട് ജനാധിപത്യത്തിലെ  നിര്‍ണ്ണായകശക്തിയായ മധ്യവര്‍ഗ്ഗ സമുദായത്തെ വിമര്‍ശിക്കാന്‍  ശ്രമിക്കുന്നത് വിഢിത്തമായിരിക്കും.&amp;nbsp; സമകാലിക രാഷ്ട്രീയ ജിവിതത്തിന്റെ അപ  ചയങ്ങളെ ആഴത്തില്‍ വിലയിരുത്തിക്കൊണ്ടുവേണം പുതിയ അരാഷ്ട്രീയവത്കരണത്തിന്റെ  തായ് വേരുകളെ കണ്ടെത്താന്‍. അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിനിടയില്‍  വേരുപിടിക്കുന്ന ഒരു സവിശേഷ സാഹചര്യം ഇന്ന് രൂപ പ്പെട്ടുകൊണ്ടിരിക്കുന്നു.  അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വാഭാവമാവുകയാണ്. പെട്ടെന്നുള്ള  പ്രതികരണമെന്നുള്ള നിലയ്ക്ക് അരാഷ്ട്രീയ വാദം വേറിട്ട ഒരു  രാഷ്ട്രീയബോധമാണെന്ന് വേണമങ്കില്‍ വ്യാഖ്യാനി ക്കാമെങ്കിലും  ബലപ്പെട്ടുവരുന്ന അരാഷ്ട്രീയതയുടെ വേരുകള്‍ പുതിയ ചില ദുരന്തങ്ങളിലേക്കാവും  നമ്മളെ കൊണ്ടു ചെന്നെത്തിക്കുക. സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ  നിരാസത്തിന്റെ കാര്യകാരണങ്ങളെ കണ്ടെ ത്തുന്ന സൂക്ഷ്മമായ പഠനങ്ങള്‍  നടക്കേണ്ടതുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;വിവരസാങ്കേതിക  വിദ്യയിലുണ്ടായ കുതിച്ചുകയറ്റവും അതിലൂടെ തുറക്കപ്പെട്ട പുതിയ തൊഴില്‍  മേഖലകളും, സാര്‍വ്വത്രികമായിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സാങ്കേതിക  വിദ്യാഭ്യാസവും വളരെ സമ്പന്നമായ ഒരു തൊഴില്‍ മേഖല മധ്യവര്‍ഗ്ഗത്തിനായി  തുറന്നുകൊടുത്തു. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതമെന്ന് തൊന്നുന്ന  കോര്‍പ്പറേറ്റ് ചട്ടക്കൂടിനകത്തെ മാര്‍ദ്ദവമുള്ള ജീവിതം പുതിയ രാഷ്ട്രീയ  നിരാസങ്ങളിലേക്ക് സാമൂഹ്യമനശ്ശാസ്ത്രത്തെ ഒരു പരിധി വരെ  കൊണ്ടുചെന്നെത്തിച്ചു എന്ന് കരുതാം. മധ്യവര്‍ഗ്ഗജീവിതത്തില്‍  ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പ ത്തിക സ്വാധീനങ്ങള്‍ അവരെ കൂടുതല്‍  ജനാധിപത്യ വിരോധികളാക്കി. രാഷ്ട്രീയ മൂല്യങ്ങളോടും രാഷ്ട്രത്തിന്റെ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടും ചെറുതല്ലാത്ത ഒരു അവജ്ഞ ഇന്ന്  ഇവര്‍ക്കിടയില്‍ ഉടലെടുക്കുന്നു ണ്ടെന്ന് വളരെ ഉപരിപ്ളവമായ  നീരീക്ഷണങ്ങളില്‍ നിന്നുപോലും സുവ്യക്തമാണ്. മൂല്യവിദ്യാഭ്യാസത്തിനും ഭാഷാ  സാംസ്‌കാരിക സ്വത്വബോധത്തിനുമപ്പുറം നമ്മുക്ക് ആവശ്യം സഞ്ചാര  സ്വാതന്ത്ര്യവും വിശാലമായ റോഡും വിമാനത്താവളങ്ങളും സ്വകാര്യമൂലധനത്തിന്റെ  സ്വതന്ത്ര വ്യാപനവുമാണ് മുഖ്യമെന്ന് ഇവര്‍ കരുതാന്‍ തുടങ്ങിയിരിക്കുന്നു.  മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിനുമപ്പുറം ആഴത്തിലുള്ള ജാതിബോധമാണ്  ഇവരുടെ പ്രവര്‍ത്തനപരതയെ തിരികെടാതെ നിലനിര്‍ത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;അരാഷ്ട്രീയ വാദത്തെ  കേവലം കക്ഷി രാഷ്ട്രീയ നിരാസമായി മാത്രം കാണാന്‍ ആവുകയില്ല. അത് അറിഞ്ഞൊ  അറിയാതെയൊ നിഷ്‌ക്രിയതയുടെ എക്കല്‍മണ്‍കൂനകള്‍ സമൂഹത്തില്‍  സൃഷ്ടിക്കുന്നുണ്ട്. മൂല്യരാഷ്ട്രീയത്തിനെ തിരെ ഒരു തരം അവജ്ഞയെ അര്‍ബുദം  പോലെ വളര്‍ത്തുന്നുണ്ട്. പുതിയ അരാഷ്ട്രീയതയെക്കുറിച്ച് സമകാ ലിക കേരള  സമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് ചര്‍ച്ച ചെയ്യുന്നതാവും  കൂടുതല്‍ ഗുണകരം. ദേശീയമായ ഏതൊരു രാഷ്ട്രീയ പ്രക്ഷോഭങ്ങളും ആറിത്തണുത്ത  രൂപത്തിലാണ് കേരളത്തിലെത്തുക. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;വൈകിയ വേളയില്‍  നമ്മള്‍ നയിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അതുകൊണ്ടുതന്നെ അരാഷ്ട്രീയവാദികള്‍  കുറിക്കുകൊള്ളന്ന തരത്തില്‍ വിമര്‍ശിക്കുന്നു. “ബന്തുകളുടേയും  ഹര്‍ത്താലുകളുടേയും സ്വന്തം നാട്” എന്ന് പറഞ്ഞു കൊണ്ട് തണുത്ത റമ്മില്‍  സോഡയൊഴിച്ച് അകത്താക്കുന്ന ലാഘവത്തോടെ കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളെ  വിലകുറച്ച് കാണാന്‍ നമ്മിലെ അരാഷ്ട്രീയവാദികള്‍ പഠിച്ചുകഴിഞ്ഞു.  സഞ്ചരിക്കാന്‍ കാറും ഷോ പ്പിംഗ് മോളും റിയാലിറ്റി ഷോയുമായി കഴിഞ്ഞുകൂടുന്ന  പുതിയ മധ്യവര്‍ഗ്ഗ ജീവിതത്തിന് രാഷ്ട്രീയം ഒരു ടിന്റുമോന്‍ ജോക്കായി മാറുക  എന്നത് ഇതിന്റെ ഒരു സ്വാഭാവിക പരിണിതി മാത്രമാണ്. ഓരോ വീടും അറിഞ്ഞൊ അറി  യാതെയൊ ഒരോ തുരുത്തുകളായി മാറിയതിലും, പുതിയ പൊങ്ങച്ച സംസ്‌കാരത്തിലേക്ക്  മധ്യവര്‍ഗ്ഗ സമൂഹ ത്തെ തള്ളിവിട്ടതിലും വലിയ ഒരു പങ്ക് ഇവിടുത്തെ ജനാധിപത്യ  സ്ഥാപങ്ങള്‍ക്കുതന്നെയാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;പൊതുതിരഞ്ഞെടുപ്പുകളില്‍  പലപ്പോഴും നിര്‍ണ്ണായകമാകുന്നത് മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ  മനശാസ്ത്രമാണ്. ഒരുപാട് കാലമായി ജനാധിപത്യത്തിന്റെ ഭാഗധേയങ്ങളെ പലപ്പോഴും  നിര്‍ണ്ണയിച്ചുവന്നതും ഇതേമധ്യ വര്‍ഗ്ഗത്തിന്റെ ഇലാസ്തികതയാണ്. സമരങ്ങളോടും  സത്യാഗ്രഹങ്ങളോടും പുറംതിരിഞ്ഞു നടക്കുകയും ബന്ദും ഹര്‍ത്താലും  മുന്‍കൂട്ടിതീരുമാനിച്ച രീതിക്ക് ആഘോഷങ്ങളാക്കി മാറ്റുകയും ഇടതില്‍നിന്ന്  വലതിലേക്കും വലതില്‍ നിന്ന് ഇടതിലേക്കും കേരളത്തിന്റെ രാഷ്ട്രീയഭാവിയെ  കുട്ടിക്കരണം മറിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ മുഖ്യശക്തി ഇവരാണ്.  “എന്താണ് ഇവരുടെ ഉള്ളിലിരുപ്പ്” എന്നറിയാനാണ് ഒരോ രാഷ്ട്രീയക്കാരനും  കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യസംവിധാനങ്ങളുടെ  നിര്‍ണ്ണായകശക്തിയായ ഈ ജനസമൂഹമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ലോകജനതയ്ക്ക്  ഇത്രയ്ക്ക് സ്വീകാര്യമാക്കിയത്. സ്വന്തം യുക്തിബോധത്തിനനുസരിച്ച്  ജനാധിപത്യപരമായി പ്രതികരിക്കുന്നതുകൊണ്ടാണ് ഇവറ്റകളെ കക്ഷിരാഷ്ട്രീയക്കാര്‍  പേടിക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;അതുകൊണ്ടുതന്നെ ഒരു  ജനാധിപത്യ പ്രക്രിയയില്‍ ആരോഗ്യകരമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ  ചിന്ത കള്‍ക്ക് വളരെ പ്രധാന്യമുണ്ട്. തന്നെ ആരു ഭരിക്കണമെന്ന് നിശബ്ദമായി  ജനാധിപത്യരീതിയില്‍ പ്രതികരി ച്ചിരുന്ന ഇവര്‍ 'എങ്ങിനെയെങ്കിലും  നാലുകാശുണ്ടാക്കാണം' എന്ന ചിന്തയിലേയ്ക്ക് കൂപ്പുകുത്തിയതോടെ അരാ ഷ്ട്രീയ  വാദം പലരൂപങ്ങളില്‍ ഭാവങ്ങളില്‍ ഇവരില്‍ വേരുപിടിക്കാന്‍ തുടങ്ങി.&amp;nbsp;  മധ്യവര്‍ഗ്ഗസമൂഹത്തെ അപേക്ഷിച്ച് സമൂഹത്തിന്റെ അടിത്തട്ടുകളില്‍  കഴിയുന്നവര്‍ക്കിടയില്‍ അരാഷ്ട്രിയവത്ക്കരണം ഏറെ ആപേ ക്ഷികമാണ്.  രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ ഗുണകരമായ സ്വാധീനങ്ങള്‍  ചെലുത്താത്തി ടത്തോളം കാലം ദരിദ്രസമൂഹം വിധിവശാല്‍ അരാഷ്ട്രീവാദികളാവുന്നു.  പക്ഷെ ഈ അരാഷ്ട്രീയ വാദം മധ്യവര്‍ഗ്ഗം കൊണ്ടുനടക്കുന്ന അവജ്ഞയുടെ  രാഷ്ട്രീയമല്ല. പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നതിന്റെ പ്രതിഷേധം മാത്രമാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;അരാഷ്ട്രീയ വാദത്തിനെതിരെ റവ. മാര്‍ട്ടിന്‍ നിമോറിന്റെ ഒരു കവിത First they come... വളരെ പ്രശസ്തമാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://2.bp.blogspot.com/-dkybSFjIS2s/TwwpkjM8WfI/AAAAAAAABBo/6Ggey1FjB30/s1600/4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-dkybSFjIS2s/TwwpkjM8WfI/AAAAAAAABBo/6Ggey1FjB30/s1600/4.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt; “ആദ്യം  കമ്മ്യൂണിസ്റ്റുകളെ തേടി നാസികള്‍ വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം  ഞാനൊരു കമ്മ്യൂണി സ്റ്റുകാരന്‍ ആയിരുന്നില്ല. പിന്നെ ജൂതരെ തേടി അവര്‍  വന്നു അപ്പോഴും ഞാന്‍ സംസാരിച്ചില്ല കാരണം ഞാന്‍ ജൂതനായിരുന്നില്ല.  തൊഴിലാളി നേതാവിനേയും, കത്തോലിക്കനേയും തേടിവന്നപ്പോഴൊന്നും ഞാന്‍ അവരോട്  സംസാരിക്കാന്‍ പോയതേയില്ല. ഒടുവില്‍ അവര്‍ എന്നെത്തന്നെ തേടി വന്നു...  അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല”.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ആദ്യകാലത്ത്  ഹിറ്റ്‌ലറിന്റെ അടുത്ത ആളായിരുന്ന നിമോര്‍ പിന്നീട് നാസികളുടെ  വിമര്‍ശകനാവുകയും ഒരു സമൂഹത്തിന്റെ രാഷ്ട്രീയബോധത്തിലും  സ്വാതന്ത്ര്യബോധത്തിലും തന്റെ ചിന്തയുടെ സ്വാധീനം ചെലുത്തുകയും ചെയ്തു.  നിമോറിന്റെ ഈ കവിത രാഷ്ട്രീയജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്.  മനുഷ്യന്‍ ജീവിക്കുന്ന സമൂഹമെന്ന ആവാസ വ്യവസ്ഥയുടെ നൈതികതയെ ഈ കവിത  ഓര്‍മ്മിപ്പിക്കുന്നു. സമകാലിക ജീവിതം സമൂഹത്തിലെ ഈ നൈതികതയ്ക്ക്  വിരുദ്ധമായ ജീവിതം നയിക്കുന്നത് അപകടകരമാണ്. ഞാന്‍ എന്റെ വീട് എന്റെ  കുടുംബം എന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിപോകുന്നത് സമകാലിക ജീവിതത്തിന്റെ  ഒരു സവിശേ ഷതയാണ്. സ്വന്തം കുടുംബം എന്ന സ്ഥാപനത്തിലേക്ക് മധ്യവര്‍ഗ്ഗ  ചിന്ത ചുരുങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയില്‍ തന്റെ  സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ ജീവിത ത്തിലേക്ക്  ഇവര്‍ ചിലപ്പോഴെങ്കിലും ഉണരാറുണ്ടായിരുന്നു. വെറുമൊരു “വോട്ട്”  ചെയ്യുന്നതിലൂടെ ഇവര്‍ നടത്തിയിരുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ന്  ഇല്ലാതാവുകയാണോ. തൊണ്ണൂറുശതമാനം പോളിഗ് നടന്നാലും ഒരു വലിയ ശതമാനം  അരാഷ്ട്രീയവാദം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തന്നെയാണ് എന്ന് നിശ്ചയമായും  കരുതണം. ഇത് പറയുന്നത് ഇന്നത്തെ പുതുതലമുറയുടേയും അവരെ വാര്‍ത്തെടുക്കുന്ന  നാലാം തലമുറയുടേയും സാമൂഹ്യമനശ്ശാസ്ത്രം പൊതുവെ  വെളിപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. ഒരു വോട്ട് ചെയ്താല്‍ അടുത്ത  അഞ്ചുവര്‍ഷത്തേയ്ക്ക് ഇവറ്റകളുടെ ശല്യം തീര്‍ന്നു എന്ന് ചിന്തിക്കുന്ന  ജാനാധിപത്യത്തിലെ ഒരു പുതിയ ജനു സ്സായി നമ്മള്‍ മാറുകയാണ്. സമകാലിക  രാഷ്ട്രീയ പരിതോവസ്ഥകളോടുള്ള നമ്മുടെ നിസംഗ്ഗതകള്‍ ഇത് വ്യക്തമാക്കുന്നു.  നിമോറിന്റെ കവിതയിൽ പറയുന്ന നിസംഗ്ഗത ഒരു മാറാരോഗം പോലെ നമ്മളില്‍  സംക്രമിക്കുകയാണ്. അടുത്ത കാലത്ത് അഴിമതികള്‍ക്കെതിരെ നടന്ന ലോക് പാല്‍  ബില്ലിനുവേണ്ടിയുള്ള&amp;nbsp; കക്ഷിരാഷ്ട്രീയേതരമായ യഥാര്‍ത്ഥരാഷ്ട്രീയ സമരങ്ങളോട്  വളരെ തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചതിലൂടെ കേരളം അത് തെളിയിച്ചു കഴിഞ്ഞു.  കക്ഷിരാഷ്ട്രീയേതരമായി നടക്കുന്ന രാഷ്ട്രീസമരങ്ങളെ അരാഷ്ട്രീയമെന്നും  ജനാധിപത്യ വിരുദ്ധമെന്നും വിളിച്ച് ആക്രോശിച്ച നമ്മുടെ നാട്ടിലെ പാര്‍ട്ടി  നേതാക്കളുടെ നീതിബോധത്തെക്കുറിച്ചും ജനാധി പത്യബോധത്തെക്കുറിച്ചും ഒരു  ചര്‍ച്ചപോലും നമ്മള്‍ നടത്തിയില്ല. രാഷ്ട്രീയത്തെ ഒരു റിയാലിറ്റിഷോയുടെ  നിലവാരത്തിലേയ്ക്ക് ഇടിച്ചു താഴ്ത്തിയത് നമ്മുടെ ഈ നിസംഗ്ഗതയാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;മനുഷ്യന്‍  ആത്യന്തികമായി ഒരു സാമൂഹിക ജീവിയാണ്. സാമൂഹികമായ ജീവി എന്നുപറയുമ്പോള്‍  അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഗോത്രത്തിനും വര്‍ഗ്ഗത്തിനും അതീതമായ ഈ  ആവാസ വ്യവസ്ഥയുമായി ബന്ധ പ്പെട്ടുകിടക്കുന്ന ജീവി. ഒരു തേനീച്ചക്കൂട്ടിലെ  ഒരു തേനീച്ചയുടെ ജീവിതം പോലെയല്ല അത്. മനുഷ്യന്‍ ഒരു  സാമൂഹ്യജീവിയായതിനുപിന്നില്‍ ഒരുപാട് പ്രകൃതിപാഠങ്ങള്‍  ഉണ്ടെങ്കില്‍ത്തന്നെയും ഈ പ്രകൃതിപാഠങ്ങളെ പ്പോലും അതിലംഘിക്കുന്നതരത്തില്‍  അവനവന്റേതായ ഒരു സര്‍ഗ്ഗാത്മകമായ സാമൂഹിക ജീവതത്തിന് ഒരോമനുഷ്യനും ജീവന്‍  കൊടുക്കുന്നു. അതുകൊണ്ടാണ് മനുഷ്യന്റെ ജീവിതം ഒരു തേനീച്ചയുടെ ജീവിതം പോലെ  അല്ലാതെ വരുന്നത്. തേന്‍ ശേഖരിക്കുകയും കാവലിരിക്കുകയും മാത്രം ചെയ്യുന്ന  ഒരു പ്രക്രിയയിലൂടെ യല്ല അവന്റെ സര്‍ഗ്ഗാത്മക സാമൂഹിക ജീവിതം  കടന്നുപോകുന്നത്. ഒരു കൂടുംമ്പമെന്ന സ്ഥാപനത്തെ തീറ്റിപ്പോറ്റി സംരക്ഷിച്ചു  നിര്‍ത്തുമ്പോള്‍ത്തന്നെ ഒരോ മനുഷ്യനും ചിലപ്പോഴെങ്കിലും അവന്റെ ജീവിത  നൈരന്തര്യങ്ങളുടെ ചട്ടക്കൂടു പൊട്ടിച്ചെറിഞ്ഞ് ഒരു സാമൂഹ്യജീവിയും ഒരു  ജനാധിപത്യവിശ്വാസിയുമായി പരിണിമിക്കുന്നുണ്ട്. മധ്യവര്‍ഗ്ഗം  പ്രകടിപ്പിക്കുന്ന രാഷ്ട്രീബോധവും ജനാധിപത്യബോധവും ഇന്ത്യാമാഹാരാജ്യം  ഒരുപാട് പ്രാവശ്യം തൊട്ടറിഞ്ഞിട്ടുള്ളതാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം  കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപാര്‍ട്ടി നേരിട്ട പൊതുവിചാരണമുതല്‍ ഒരു  കാക്കത്തൊള്ളായിരം അനുഭവങ്ങള്‍ മധ്യവര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ഇവിടുത്തെ  രാഷ്ട്രീയക്കാര്‍ക്കുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ഒരാള്‍  പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ ജീവി ആയില്ലെങ്കിലും ഇവിടുത്തെ ജനാധിപത്യ  പ്രക്രിയയില്‍ പങ്കെടുത്തു കൊണ്ട് വെറുതെ ഒരു വോട്ട്  രേഖപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഒരു “മേധ” യായി  അവന്‍ മാറുന്നു. ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ ഒരംഗമാവുക എന്നതിലൂടെ  അവന്‍ രാഷ്ട്രീയവല്‍ക്കരി ക്കപ്പെടുന്നുണ്ട്. ഈ ഒരു ഗുണമാണ്  മധ്യവര്‍ഗ്ഗത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. വല്ലാ  ത്തൊരു രാഷ്ട്രീയ നിരാസം ഇവര്‍ക്കിടയില്‍ വേരുപിടിക്കുന്നു എന്നത് ഒരു  സത്യമാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;u&gt;&lt;strong&gt;&lt;/strong&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;u&gt;&lt;strong&gt;&lt;span style="font-size: 16px;"&gt;&lt;span&gt;അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയവും സൈബര്‍ ജീവിതവും&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://3.bp.blogspot.com/-1O9Cpk_fcjw/Twwn6ZZGzvI/AAAAAAAABBg/UiuaqlPAcAg/s1600/3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-1O9Cpk_fcjw/Twwn6ZZGzvI/AAAAAAAABBg/UiuaqlPAcAg/s320/3.jpg" width="216" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;സാഹിത്യത്തിലും  സിനിമയിലും അരാഷ്ട്രീയ വാദത്തിന് നമ്മള്‍ പലപ്പോഴും വളരെ കാല്‍പനികമായ  അര്‍ത്ഥ മാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. കള്ളുഷാപ്പിലിരുന്ന് ചുണ്ടില്‍  പുകയുന്ന ബീഡിയുമായി വ്യവസ്ഥിതിയോട് കല ഹിക്കുന്ന നായക വേഷങ്ങള്‍  പ്രേഷകമനസ്സുകളെ ത്രസിപ്പിക്കാറുണ്ട്. ഈ ജനുസ്സില്‍പ്പെട്ട സിനിമാ നായക  ന്മാരെ നമ്മള്‍ ആരാജകവാദികളെന്നും പതിയെ പലപ്പോഴായി അരാഷ്ട്രീയ  വാദികളെന്നും വിളിക്കുന്നു. കവി അയ്യപ്പന്‍ ഒരു അരാഷ്ട്രീയ വാദിയായിരുന്നു  എന്ന് പറഞ്ഞുകൊണ്ട് വളരെ മൃദുവായി, വളരെ കാവ്യാത്മകമായി, അരാഷ്ട്രീയവാദത്തെ  കാല്‍പനികമായ ഒരു ബിംബമാക്കി നമ്മള്‍ ഉടച്ചു വാര്‍ക്കുന്നു. സമൂഹത്തിലെ  ഏറ്റവും മലീമസമായ അടിത്തട്ടില്‍ കഴിയേണ്ടിവന്ന അമേരിക്കന്‍ എഴുത്തുകാരന്‍  ബുക്കോവ്‌സ്‌കിയും ജീവിതത്തിലെ അരാജകത്വത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.  പക്ഷെ സമകാലിക ജീവിതത്തിലെ അരാഷ്ട്രീയ വല്‍കൃതമായ മധ്യവര്‍ഗ്ഗത്തിന്റെ  രാഷ്ട്രീയ മൂല്യനിരാസങ്ങളുടെ കാരണങ്ങളെ ഇങ്ങിനെ കാല്‍പനികമായ  അര്‍ത്ഥത്തില്‍ കാണാനാവില്ല. തികഞ്ഞ അരാജകത്വത്തിലും അരാഷ്ട്രീയതയിലും  നില്‍ക്കുമ്പോഴും സാഹിത്യകാരന്മാര്‍ സ്വന്തം സര്‍ഗ്ഗാത്മകതയിലൂടെ അവരെ&amp;nbsp;  സ്വയം രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;രാഷ്ട്രിയ  വിമര്‍ശനത്തേയും വ്യവസ്ഥിതിയ്ക്ക് തിരശ്ചീനമായി സഞ്ചരിക്കുന്നതിനേയും  അതിന്റെ പിന്നിലെ മൂല്യ ബോധത്തേയും അരാഷ്ട്രീയമെന്നൊ അരാജകവാദമെന്നൊ  വിളിക്കാനാവില്ല. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയ വാദിക്ക് അവന്റേതായ ഒരു  രാഷ്ട്രീയ വീക്ഷണമുണ്ട്. കലുഷമായ സമകാലിക പരിതോവസ്ഥയോടും ജനാധി പത്യ  ധ്വംസനങ്ങളോടുമുള്ള പെട്ടെന്നുള്ള പ്രതികരണം എന്നുള്ള നിലയ്ക്കാണ് ഒരു വലിയ  ജനസമൂഹം അരാ ഷ്ട്രീയ വാദികളാവുന്നത്. രാഷ്ട്രീയക്കാരുടെ അഴിമതിയാണ്  വലിയൊരളവോളം ജനങ്ങളെ അരാഷ്ട്രീയവാദിക ളാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ  പ്രതികരണങ്ങളെ വളരെ സ്വാഭാവികമായ ഒന്നാണെന്ന് പറയേ ണ്ടിവരുന്നു. അതോടൊപ്പം  തന്നെ ഇതിനെ ഒരു സാധാരണ പൗരന്റെ നിസ്സഹായവസ്ഥയായും കാണാവുന്ന താണ്. ഒരു തരം  നിരാശയില്‍ നിന്നാണ് ഈ നിരാസങ്ങള്‍ ഉണ്ടാകുന്നത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;അരാഷ്ട്രീയവാദം  എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ജനാധിപത്യത്തോട് കാണിക്കുന്ന  വിമര്‍ശാനാത്മ കമായ നിരാസങ്ങളല്ല. സാമ്പത്തികമായി ചില സുരക്ഷിത ഇടങ്ങളില്‍  നിന്നുകൊണ്ട് സമൂഹത്തോട് നടത്തു ന്ന കുറ്റകരമായ നിസംഗതകളാണ്  അരാഷ്ട്രീയവാദം. ഇത് വളരെ ആപത്കരമാണ്. വിപണിവല്‍കൃതമായ ഒരു സാമൂഹ്യ  പശ്ചാത്തലത്തില്‍ യുവതയുടെ സാമൂഹിക മനശാസ്ത്രത്തിന് അപകടകരമായ വലിയ  മാറ്റങ്ങളുണ്ടായി. തിന്നാനും കുടിക്കാനും സഞ്ചരിക്കാനും ഉന്മാദിക്കാനുമുള്ള  പൊതു ഇടങ്ങള്‍മാത്രമാണ് വീടിന് വെളിയിലുള്ള ലോകമെന്ന് വിശ്വസിക്കുന്ന  പുതിയ തലമുറയ്ക്ക് രാഷ്ട്രീയ വിരക്തിയുണ്ടാവുക സ്വാഭാവികം മാത്രം. അധിനിവേശ  മുലധനത്തിന്റെ പരിണത ഫലമായി ഉരുവം കൊണ്ട പുത്തന്‍ കോര്‍പ്പറേറ്റ്  സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറ  കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;രാജ്യത്ത് വലിയ  മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഇവിടുത്തെ കോര്‍പ്പറേറ്റുകളാണ് മറിച്ച് ഈ  ജനാധിപത്യ വ്യവ സ്ഥിതിയെ വ്യഭിചരിച്ചുകൊണ്ടിരിക്കുന്ന അഴിമതിക്കാരായ  രാഷ്ട്രീയ പ്രവര്‍ത്തകരല്ല എന്ന് അവര്‍ വാദിക്കുന്നു. ഇതാണ് അരാഷ്ട്രീയ  വാദത്തിന്റെ പുതിയ രാഷ്ട്രീയം. അറിവും പണവുമുള്ളവന്‍മാത്രം അതീജീവക്കുന്ന  പുതിയ ലോകത്ത് ന്യൂനപക്ഷ സംരക്ഷണം, ദളിത് സംവരണം തുടങ്ങിയ ആശയങ്ങള്‍ക്ക്  ഒരുപ്രധാന്യവും ഇല്ലാതെ പോകുന്നത് ഇന്നത്തെക്കാലത്ത് വളരെ സ്വാഭാവികം  മാത്രം. ഇങ്ങിനെയൊക്കെയാണെങ്കിലും ജാനാധിപത്യ മൂല്യങ്ങളില്‍  അധിഷ്ടിതമല്ലെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയബോധം ഇവര്‍ക്കിടയില്‍  ഉണ്ടാവുന്നുണ്ട്. ജനാധിപത്യബാഹ്യമായി പ്രവര്‍ത്തിക്കുന്ന എന്‍ .ജി. ഓ. കളും  സോഷ്യല്‍ ഫോറങ്ങളും ഇവരുടെ ദിശാ ബോധ ത്തെ നിര്‍ണ്ണയിക്കുന്നു. അധിനിവേശം  എങ്ങിനെയാണ് ഇന്ത്യപോലുള്ള ഒരു ജനാധിപത്യപ്രക്രിയയില്‍ പ്രവര്‍  ത്തിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഇവര്‍ക്കില്ല.  എങ്കിലും യുവതലമുറയില്‍ ഒരു ന്യൂനപക്ഷം ചെറുതെങ്കിലും നല്ലൊരു  മൂല്യബോധത്തിന് ഉടമകളാണ്. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹി ക്കുന്നതിന്റെ  കാല്‍പനികമായ അരാഷ്ട്രീയ ബോധത്തിനുപ്പുറം ജനാധിപത്യനിഷേധങ്ങളാണ്  വലിയൊരളവില്‍ കണ്ടുവരുന്നത്. ഈജിപ്തിലും ലിബിയയിലും കണ്ടത്  ജനാധിപത്യത്തിനുവേണ്ടിയുള്ള അഭിവാഞ്ജയല്ല മറിച്ച് അപകടകരമായ  അരാഷ്ട്രീയബോധത്തില്‍ നിന്നുകൊണ്ട് നയിക്കപ്പെട്ട ഒരു സൈബര്‍ ആക്രമണമാണ്.  സ്വോച്ഛാധിപത്യത്തെ ഉടച്ചുകളഞ്ഞ് ഒരു ജനാധിധിപത്യ പ്രകൃയയിലേക്ക് സ്വയം  രൂപാന്തരം പ്രാപിക്കുന്ന തിന്റെ ഭാഗമായി ഉണ്ടാകുന്ന  ജനകീയമുന്നേറ്റങ്ങള്‍ക്ക് ദേശിയമായ ചില മൂല്യബോധം അത്യാവശ്യമാണ്. അത്  ദശാബ്ദങ്ങള്‍കൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ഈജിപ്തിലും ലിബിയയിലും ഇത്തരം  മൂല്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ വികസിച്ചുവന്നില്ല. വികസിതരാജ്യങ്ങളുടെ  രഹസ്യ അജണ്ടകള്‍ പരോക്ഷമായി ഇവിടങ്ങളില്‍ നിറവേറ്റപ്പെടുന്നത് ഈ  രാജ്യങ്ങളിലെ ജനങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു. ഒരു മൂക്കാല്‍  നൂറ്റാണ്ടു കാലം അനുഭവിച്ച അടിമത്തത്തിന്റെ രോക്ഷം സ്വാഭാവികമായി  കത്തിപടര്‍ന്നതിന്റെ ഫലമായാണ് ഇന്ത്യ സ്വതന്ത്രമായത്. ഇന്ത്യയില്‍ ഉണ്ടായ  വളരെ ജൈവികമായി മൂല്യവികാസം ലിബിയന്‍ ജനതയ്ക്കിടയില്‍ ഉണ്ടാ യില്ല  അല്ലെങ്കില്‍ ഉണ്ടാകാന്‍ അധിനിവേശ ശക്തികള്‍ അനുവദിച്ചില്ല. വൈദേശിക  ശക്തികളുടെ സ്‌പോണ്‍സേഡ് പ്രോഗ്രാമായി ലിബിയന്‍ മുന്നേറ്റങ്ങള്‍  അധപതിക്കുകയാണുണ്ടായത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ഒരു  മൗസ്‌ക്ളിക്കുകൊണ്ട് രാജ്യത്തിന്റെ വിപ്ളവപ്രസ്ഥാനങ്ങളില്‍  വെയിലുകൊള്ളാതെതന്നെ ഭാഗഭാക്കാവാം എന്ന പുതുതലമുറയിലെ സൈബര്‍  വിപ്ളവബോധങ്ങളില്‍നിന്നാണ് ഈജിപ്തിലും ലിബിയയിലും നടന്ന ജനകീയ  മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. വലിയൊരളവോളം അരാഷ്ട്രീവാദവും  രൂപപ്പെടുന്നത് ഇതുപോലുള്ള സൈബര്‍ ജീവിതത്തില്‍ നിന്നാണ്. അമേരിക്കന്‍  സഖ്യശക്തിയുടെ ശക്തമായ സാമ്പത്തിക സൈന്നിക പിന്‍ബലമുണ്ടായതുകൊണ്ടാണ് വെറും  മാസങ്ങള്‍ മാത്രം നിലനിന്ന പോരാട്ടത്തിലൂടെ ഗദ്ദാഫി ഭരണകൂടത്തെ  നിലംപരിശാക്കാന്‍ ലിബിയന്‍ വിമതര്‍ക്ക് കഴിഞ്ഞത്. ജനാധിപത്യം ആഗ്രഹിക്കുന്ന  ഒരു സമൂഹം അതിന്റെ വിപ്ളവ സമരങ്ങളെ കൂടുതല്‍ ജനാധിപത്യപരമാക്കേണ്ടതുണ്ട്.  ലിബിയയുടെ ചരിത്രത്തില്‍ ഗദ്ദാഫിയുടെ പതനം ഒരിക്കലും ഒരു  ജനകീയമുന്നേറ്റത്തിലുപരി സംഖ്യകക്ഷികളുടെ സാഹായത്തോടെ നടത്തിയ കീഴടക്കലൊ  അട്ടിമറിയായൊ ആയിട്ടായിരിക്കും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.  ജനാധിപത്യത്തിന്റെ പേരില്‍ അധിനിവേശരാജ്യങ്ങളുടെ ചിലവില്‍ നടന്ന  ജനകീയമുന്നേറ്റങ്ങള്‍ ജനാധിപത്യ ത്തിനുവേണ്ടിയുള്ള അരാഷ്ട്രീയ  മുന്നേറ്റങ്ങളായിരുന്നു എന്നുവേണം കരുതാന്‍. ഇത്തരം രാജ്യങ്ങളില്‍ ജനാധി  പത്യത്തിന് അതിന്റെ പൂര്‍ണ്ണ സൗന്തര്യത്തോടെ വിടര്‍ന്ന് വിലസിക്കാന്‍  കഴിയില്ല. കാരണം അധിനിവേശ ത്തിന്റെ പരോക്ഷസാന്നിധ്യങ്ങള്‍ ഈ രാജ്യങ്ങളെ  കൂടുതല്‍ രോഗതുരമാക്കിക്കൊണ്ടിരിക്കും. ഇറാക്കും അഫ്ഖാനി സ്ഥാനും  അരാഷ്ട്രീയവാദത്തിന്റെ വിലയായി വരും തലമുറയുടെ രാഷ്ട്രീയഭാവിയെത്തന്നെ  കുരുതികൊടുത്തു കഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;u&gt;&lt;strong&gt;&lt;/strong&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;u&gt;&lt;strong&gt;&lt;span style="font-size: 16px;"&gt;അരാഷ്ട്രീയവാദത്തിന്റെ പുതിയമുഖങ്ങള്‍&lt;/span&gt;&lt;/strong&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;'ഞങ്ങള്‍  ജീവിക്കുന്നത് ഞങ്ങളുടെ കാശുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ ആരുഭരിച്ചാലും  ഇല്ലെ ങ്കിലും ഞങ്ങള്‍ക്കത് ഒരു വിഷയമേയല്ല എന്ന കുറ്റകരമായ അരാഷ്ട്രീയവാദം  ഇവിടെ വേരുപിടിക്കുന്നുണ്ട്. ഞങ്ങള്‍ നികുതിയിനത്തില്‍ നല്ലൊരു തുക  സര്‍ക്കാരിനുകൊടുക്കുന്നുണ്ട് എന്നിട്ടും സഞ്ചരിക്കാന്‍ ഇവിടുത്തെ  പാലങ്ങളിലും റോഡുകളിലും ഞങ്ങള്‍ക്ക് ടോള്‍കൊടുക്കേണ്ടിവരുന്നു.  വോട്ടുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയബോധമായി  നിങ്ങള്‍ എന്തുകൊണ്ടാണ് കാണാന്‍ ശ്രമിക്കുന്നില്ല' എന്നിങ്ങിനെ അനവധി  ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍ വളരെ ന്യായമായി  തോന്നാമെങ്കിലും. വളരെ കുറ്റകരമായ ഒരു സാമൂഹ്യവ്യവസ്ഥതിയിലേയ്ക്കും.  പരിവര്‍ത്തോനോത്സുകമല്ലാത്ത ഒരു സാമൂഹ്യമനശ്ശാസ്ത്രത്തെത്തന്നെ സൃഷ്ടി  ക്കാവുന്ന ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം അധപതിക്കുന്നതിന്റേയും  സൂചനകളായാണ് ഈ ന്യായവാദ ങ്ങളെ കാണേണ്ടത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://2.bp.blogspot.com/-USH82giSCdQ/TwwnF7btrxI/AAAAAAAABBQ/SkAQU9DBXBo/s1600/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="236" src="http://2.bp.blogspot.com/-USH82giSCdQ/TwwnF7btrxI/AAAAAAAABBQ/SkAQU9DBXBo/s320/2.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ഇവിടെ തൊഴിലവസരങ്ങളും  ഉന്നത വിദ്യാഭ്യസത്തിനുള്ള സൗകര്യങ്ങളും കുറഞ്ഞുപോയതും കോയമ്പത്തൂരും  മൈസൂരുമുള്ള സ്വാശ്രയകോളേജുകളിലേക്ക് ഉപരിപഠനത്തിനായി  വിദ്യാര്‍ത്ഥികള്‍ക്ക് ചേക്കേറേണ്ടിവന്നതും ഇവിടുത്തെ ജനാധിപത്യ  സംവിധാനങ്ങളുടെ പരാജയമായി പുതുതലമുറ കാണുന്നു. അതിന് അവരെകുറ്റം  പറയാനാവില്ല. പക്ഷെ വലിയ ഒരു ജനസമൂഹം തന്നെ അയുക്തികവും കുറ്റകരവുമായ  നിഷ്‌ക്രിയതയിലേക്ക് ചുവടുമാറുകയും ഈ വലിയ ജനാധിപത്യപ്രക്രിയയില്‍  പങ്കെടുക്കാതെ ഒരു നോക്കുകുത്തിയുടെ ധര്‍മ്മം പോലു മനുഷ്ടിക്കാതെ സ്വന്തം  തുരുത്തുകളിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നതിന് എന്താണ് പ്രതിവിധി.  ചിലരെങ്കിലും മൗസ്‌ക്ളിക്കുകളിലൂടെ വലിയ വലിയ അരാഷ്ട്രീയ മുന്നേറ്റങ്ങള്‍  നടത്താമെന്ന് വ്യാമോഹിക്കുന്നവരാണ്. അടുത്തിടെ അഴിമതിക്കെതിരെ നടന്ന  അണ്ണാഹസാരെയുടെ സമരങ്ങള്‍ക്ക് വലിയൊരളവ് പിന്തുണ ലഭിച്ചത് സൈബര്‍ ലോകത്ത്  നിന്നാണ്. വെയിലുകൊള്ളാതെ, ലീവെടുക്കാതെ, ഫേസ് ബുക്കില്‍ ഒരു ഫോളോവര്‍  ആവുന്നതിലൂടെ, ഒരു “ലൈക്ക്” ബട്ടണില്‍ ക്ളിക്ക് ചെയ്യുന്നതിലൂടെ താനും ഒരു  വലിയ വിപ്ളവകാരിയായി എന്ന് പലരും സ്വയം വിശ്വസിപ്പിക്കുന്നു. അടുത്തിടെ  സ്വാശ്രയകൊളജുകളുമായി ബന്ധപ്പെട്ട് നടന്ന സമര ത്തില്‍ ഒരു സമരക്കാരന്റെ  മുണ്ടുരിഞ്ഞുപോയത് ഫേസ്ബുക്കില്‍ വലിയ ആഘോഷമായിരുന്നു. ഒരു പൊതുപ്രവര്‍  ത്തകന്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പൊരിവെയിലത്ത് ലാത്തിയടിയേറ്റ്  ചോരപൊട്ടി ഉടുമുണ്ടുപോയി നിലവിളിക്കുന്നത് കാണുമ്പോള്‍ ടിന്റുമൊന്‍  ജോക്കിന്റെ നിലവാരത്തേയ്ക്ക് ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തെ കാണാന്‍  പുതുതലമുറ തയ്യാറാവുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ഇന്നത്തെ തലമുറയ്ക്ക്  സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. എന്തുപഠിക്കണം എവിടെ  പഠിക്കണം ഏതുമേഖലയില്‍ പ്രവര്‍ത്തിക്കണം എങ്ങിനെ പണമുണ്ടാക്കണം തുടങ്ങി  സ്വന്തം ജീവിതത്തെ സംബന്ധി ക്കുന്ന എല്ലാകാര്യങ്ങളിലും ഭൂരിഭാഗത്തിനും  വ്യക്തമായ ധാരണകള്‍ ഉണ്ട്. പക്ഷെ സമൂഹത്തിന്റെ പൊതു ബോധവുമായി  കൂടിച്ചേരുന്ന മൂല്യബോധം ഇവര്‍ക്ക് കഷ്ടിയാണ്. അധിനിവേശ മുലധനം  യുവതലമുറയുടെ പൊതുബോധത്തെമുഴുവനായി ഹൈജാക്കുചെയ്യുന്ന ദയനീയമായ കാഴ്ചയാണ്  കാണാനാവുന്നത്. സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഇവിടെ  വലിയൊരു എന്‍ . ജി. ഓ സംസ്‌കാരം വളര്‍ന്നുവന്നത്. ജനാധിപത്യപരമായ വികസന  അജണ്ടകള്‍ക്കുനേരെ ഈ എന്‍ .ജി.യോ കളെ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യ  ത്വശക്തികള്‍ പുതിയ അരാഷ്ട്രീയതയുടെ വിത്തുകള്‍ വിതയ്ക്കുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;u&gt;&lt;strong&gt;കക്ഷിരാഷ്ട്രീയത്തിന്റെ മൂല്യപരമായ അപചയങ്ങള്‍&lt;/strong&gt;&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;u&gt;&lt;strong&gt;&lt;/strong&gt;&lt;/u&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;കഴിഞ്ഞ നാല്  പതിറ്റാണ്ടോളം ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇന്ന്  ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് ഘോര ഘോരം&amp;nbsp; ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍  കിണഞ്ഞുപരിശ്രമിക്കുകയും ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന ജനകീയ  മുന്നേറ്റങ്ങളെ അരാഷ്ട്രീയ വാദത്തിന്റെ ലേബലൊട്ടിച്ച് താറടിച്ച്  കാണിക്കുകയും ചെയ്യുന്ന ജനാധി പത്യത്തിന്റെ വളരെ സവിശേഷമായ ഒരു  പ്രതിസന്ധിയിലാണ് നാം ജീവിക്കുന്നത്. ഈ സമകാലിക സാഹച ര്യത്തിലാണ്  അരാഷ്ട്രീയ വാദത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്യുന്നത്. സത്യത്തില്‍ ഈ  അരാഷ്ട്രീയ വാദം ഒരു കുറ്റമാണോ...? അരാഷ്ട്രീയ വാദത്തിനും അതിന്റേതായ  സാധൂകരണം ലഭിക്കുന്ന തരത്തില്‍ ഇവിടുത്തെ രാഷ്ട്രീ നേതൃത്വം മൂല്യപരമായി  അധപതിക്കുമ്പോള്‍ മധ്യവര്‍ഗ്ഗസമുദായത്തിന്റെ രാഷ്ട്രീയ നിരാസങ്ങള്‍ക്ക്  പ്രാധാന്യം കൈവരുന്നു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് പടപൊരുതി  സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് പരി ശ്രമിക്കുന്നതിനുപകരം യുവതലമുറ  രാഷ്ട്രീയത്തെ നിരാകരിച്ചുകൊണ്ട് നിമോറിന്റെ കവിതയിലെ നിസംഗത  എടുത്തണിയുന്നു. എല്ലാഅര്‍ത്ഥത്തിലും കുറ്റമറ്റ ഒരു ഭരണസംവിധാനമല്ല  ജനാധിപത്യം എന്നുപറയുന്നത്. ജനാധിപത്യം നിരന്തരമായ തിരുത്തലുകളിലൂടേയാണ്  അതിന്റെ യഥാര്‍ത്ഥ സ്വത്വത്തെ നിലനിര്‍ത്തുന്നത്. അതുകൊണ്ട്തന്നെ ജനകീയ  മുന്നേറ്റങ്ങള്‍ ജനാധിപത്യപ്രകൃയയില്‍ നിര്‍ണ്ണായകമാണ്. അടുത്തകാലത്ത്  നടന്ന് ചില കക്ഷിരാഷ്ട്രീയാതീതമായി നടത്തപ്പെട്ട പൊതു ജനമുന്നേറ്റങ്ങളെ  ജനാധിപത്യവിരുദ്ധം എന്ന് അരോപിച്ചുകൊണ്ട് നിലവിലുള്ള ഭരിക്കുന്ന  സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തക്കംപാര്‍ക്കുകയുണ്ടായി. ഒറ്റക്കക്ഷി  ഭരണത്തിന്റെ അഹംങ്കാരത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വേച്ഛാധിപതികളായി  അധപതിക്കുമ്പോള്‍ ഇവിടെ ഉണ്ടാകുന്ന പൊതുജനമുന്നേറ്റങ്ങള്‍ അത് ഒരു  രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണ നേടാതെയാണെങ്കില്‍ പോലും അത്  രാഷ്ട്രീയമായ പ്രതികരണമാണ്. ആ നിലയ്ക്ക് അണ്ണാഹസാരെയുടെ നിരാഹാരസമരം തികഞ്ഞ  രാഷ്ട്രീയ സമരമാണ്. അഴിമതിയുടെ ദുര്‍മ്മേദസ്സുവന്ന കക്ഷിരാഷ്ട്രീയ  സമരക്കാര്‍ എന്തുതന്നെ ദുരാരോപണങ്ങള്‍ നടത്തിയാലും അണ്ണാഹസാരെയുടെ  സമരത്തിന്റെ ജനാകീയമുഖത്തെ കരിവാരിത്തേയ്ക്കുക സാധ്യമല്ല. ഒരു പൊതു  തിരഞ്ഞെടുപ്പ് ഉണ്ടാകുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് ഇത് വ്യക്തമാവുകതന്നെ  ചെയ്യും. നിലവിലുള്ള ദുര്‍വ്യവ്യവസ്ഥിതികളോട് ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ  പടപൊരുതുന്നതെന്തും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;u&gt;&lt;strong&gt;കക്ഷിരാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ബാന്ധവം&lt;/strong&gt;&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;കഴിഞ്ഞ  അഞ്ചുപതിറ്റാണ്ടിലേറെയായി ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു  കോര്‍പ്പറേറ്റ് സ്ഥാപനംപോലെ തികച്ചും ജനാധിപത്യത്തിന് ഏതിരായ രീതിയില്‍  പ്രവര്‍ത്തിക്കുകയും പൊതുവെ ജനാധിപത്യത്തിന്റെ കാവല്‍ ക്കാരായി സ്വയം  അവരോധിക്കുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യത്തില്‍ നിന്നു തുടങ്ങണം  പുതുതലമുറയുടെ അരാഷ്ട്രീയ രോഗത്തിന്റെ അടിവേരുകള്‍ക്കുവേണ്ടിയുള്ള  അന്വേഷണം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പകല്‍ക്കൊള്ളയായ “ടുജി”  അഴിമതിയുടെ പശ്ചാത്തലത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതിനു വേണ്ടി നടന്ന  ജനകീയ സമരത്തോട് ഭരിക്കുന്ന സര്‍ക്കാര്‍ സമീപിച്ച രീതിയില്‍നിന്ന്  ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് ചില  ധാരണകള്‍ നമ്മുക്ക് കിട്ടുന്നു. ജനാധിപത്യം എന്നാല്‍ വോട്ട് ചെയ്യാന്‍  മാത്രമുള്ള അവകാശം മാത്രമാണെന്നും വേട്ട് ചെയ്തുകഴിഞ്ഞാല്‍ അടുത്ത  അഞ്ചുവര്‍ഷം എന്ത് കൊള്ളാരുതായ്മയും കണ്ട് നിശബ്ദം സഹിച്ചിരിക്കണം എന്ന  ജനാധിപത്യത്തിന്റെ പുതിയ അപനിര്‍മ്മിതിയാ ണ് ഇന്ന്  നടന്നുകൊണ്ടിരിക്കുന്നത്. ബാബാറാംദേവിന്റേയും, അണ്ണാഹസാരെയുടേയും  സമരങ്ങളോട് കാണിച്ച സര്‍ക്കാറിന്റെ ജനാധിപത്യവരുദ്ധ നിലപാടുകളെക്കുറിച്ച്  പ്രതികരിച്ച ബുദ്ധിജീവികളെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിച്ച് ഇവിടുത്തെ  രാഷ്ട്രീനേതാക്കള്‍ അപഹസിക്കുകയുണ്ടായി.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;മഹാരാഷ്ട്രയിലും  കര്‍ണ്ണാടകത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ്  ബാന്ധവത്തെക്കുറിച്ച് വ്യക്തമായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  ജനനായകന്മാരുടെ പേരില്‍ കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച്  വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അനുദിനം  സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നാടിന്റെ  സമ്പദ് വ്യവസ്ഥയില്‍ സാര്‍ക്കാരിനുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നത്  ജാനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. കള്ളപ്പണം അയല്‍ രാജ്യങ്ങളിലെ  വമ്പന്‍ ബാങ്കുകളില്‍ സുരക്ഷിതമാക്കി വയ്ക്കുകയും ഇവിടുത്തെ കോര്‍പ്പറേറ്റ്  മുതലാളിമാരുടെ ചെരുപ്പുനക്കുകയും ചെയ്യുന്ന പുതിയ  രാഷ്ട്രീയനേതാക്കന്മാരുടെ ജനാധിപത്യസ്‌നേഹത്തെ പുതിയതലമുറ വളരെ  അവജ്ഞയോടെയാണ് നോക്കിക്കാ ണുന്നത്. ഒന്നും ചെയ്യാതെ പൊതുമുതല്‍  കട്ടുമുടിക്കുന്ന ഈ രാഷ്ട്രീയക്കാരായ ജനാധിപത്യ വ്യഭിചാരികളെക്കാള്‍  എന്തുകൊണ്ടും മെച്ചം സാമ്പത്തികമായി ശക്തരായ കോര്‍പ്പറേറ്റുകളും  പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എന്‍.ജി.യോകളും ആണ് എന്ന്  പുതുതലമുറ വിശ്വസിക്കുന്നു. ഈ ഒരു വിശ്വാസമാണ് യുവതല മുറയെ ഒരു പരിധിവരെ  അരാഷ്ട്രീയ വാദികളാക്കുന്നത്. ഒരു ടാബ്ലറ്റ് പി.സി യിലൂടെ, ഐപോടിലൂടെ, ഒരു  ജനതയുടെ ജീവിത വീക്ഷണത്തില്‍ വരെ സ്വാധീനിക്കുന്ന നവ സാങ്കേതിക  വിദ്യകള്‍ക്ക് ഒരു പക്ഷെ ഇവിടുത്തെ വിപ്ളാവാദര്‍ശങ്ങളെക്കാള്‍  മുന്‍തുക്കമുണ്ടെന്ന് പുതുതലമുറ കരുതുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;രാഷ്ട്രീയ സമരങ്ങള്‍  പലപ്പോഴും പ്രതിപക്ഷത്തിന്റെ ക്രിയാത്മക വിമര്‍ശങ്ങള്‍ക്കുമുപരി  പ്രതികാരപരമായ അധികാരമോഹങ്ങളിലഥിഷ്ടിതമായ സ്വാര്‍ത്ഥ സമരങ്ങളായി  അധപതിക്കുന്നതും ഒരു തലമുറ കണ്ടുവളരുക യാണ്. അതുകൊണ്ടാണ് കേരളത്തിലെ  സമകാലിക രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്ന്‌കൊണ്ട് മധ്യവര്‍ഗ്ഗത്തിലെ ഭൂരിഭാഗം  കുട്ടികളും “ഹര്‍ത്താല്‍ ” കേരളത്തിന്റെ ഒരു ദേശിയ ആഘോഷമാണ് എന്ന് തമാശ  പറഞ്ഞ് രസി ക്കുന്നത്. ഭരണകൂടങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളോട് ചെയ്യുന്ന  ഇരട്ടത്താപ്പ് നയം രാജ്യത്തിന്റെ ഇച്ഛാശക്തിക്ക് തന്നെ പോറലേല്‍പിക്കുന്ന  ഒന്നാണ്.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;br /&gt;&lt;u&gt;&lt;strong&gt;അരാഷ്ട്രീയവാദം ഒരു പ്രതികരണമാണ്?&lt;/strong&gt;&lt;/u&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;സമകാലിക ജീവിതത്തിലെ  അരാഷ്ട്രീയപ്രവണതകളുടെ പൊതുവായ സ്വഭാവം “നിഷേധം” ആണ്. വളരെ കുറ്റകരമായ  രീതിയില്‍ പ്രയോഗിക്കപ്പെടുന്ന, അപനിര്‍മ്മിക്കപ്പെടുന്ന ജനാധിപത്യ  പ്രക്രിയയെ നിഷേധിക്കു കയും വിട്ടുനില്‍ക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയെ  കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ നിലവി ലുള്ള രാഷ്ട്രീയ  സാഹചര്യങ്ങളോട് പെട്ടെന്നുള്ള ഒരു പ്രതികരണമായി ഇതിനെക്കാണാം.  അതുകൊണ്ടുതന്നെ ഈ പ്രതികരണത്തെ അരാഷ്ട്രീയവാദം എന്ന് പറയാനാവില്ല. പക്ഷെ  ഇവിടെ ചര്‍ച്ച ചെയ്യുന്ന അരാഷ്ട്രീയം ഒരു പ്രതികരണത്തിന്റെ നൈതികതയല്ല. അത്  മാറിവരുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ കുറ്റകരമായ നിസം ഗതയാണ്. അധിനിവേശ  മൂലധനത്തിന്റെ പ്രവര്‍ത്തനഫലമായി ഇവിടെ രൂപപ്പെടുന്ന ജീവിതത്തിന്റെ  അരാഷ്ട്രീയ ശൈലികളുടെ സ്വാധീനത്തെ സംബന്ധിക്കുന്നതാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;രാഷ്ട്രീയമായി,  മൂല്യപരമായി, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറ നമ്മുടെ രാജ്യത്ത്  വളര്‍ന്നുവരുന്നതില്‍ കൂടുതല്‍ ആകുലപ്പെടുന്നത് അവിടുത്തെ  കോര്‍പ്പറേറ്റുകളാണ്. ധൈഷണിക നിലവാരമുള്ള ഒരു തലമുറ ഇവിടെ  വളര്‍ന്നുവന്നാല്‍ വേരുപിടിക്കാന്‍ എളുപ്പമല്ല എന്ന് നമ്മുടെ  കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. അതു കൊണ്ട് തന്നെ അവരുടെ വിപണിയുടെ  പ്രത്യയശാസ്ത്രം എന്നുപറയുന്നത് മധ്യവര്‍ഗ്ഗമെന്നൊ ഉപരിവര്‍ഗ്ഗ മെന്നൊ  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നൊ വ്യത്യാസമില്ലാതെ&amp;nbsp; ഏറ്റവും വിലകുറഞ്ഞ  ഉപഭോഗ ചാപല്യ ങ്ങളെ കുത്തിവയ്ക്കുക എന്നതാണ്. സുഖിക്കുകയും ആര്‍ഭാടങ്ങളില്‍  അഭിരമിക്കുകയും ചെയ്യുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്ന് വരേണ്ടത് അവരുടെ  ആവശ്യമാണ്. ചിന്തിക്കുന്ന, യാഥാര്‍ത്ഥ്യബോധമുള്ള ഒരു തലമുറയിലേ ക്ക് തന്റെ  ഉല്‍പന്നങ്ങളെ വില്‍പനയ്ക്ക് വയ്ച്ചാല്‍ പരാജയമായിരിക്കും നേരിടേണ്ടിവരിക  എന്ന് ഇവിടുത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. കോര്‍പ്പറേറ്റുകള്‍ക്ക്  മുന്‍പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കള്‍ ജനാധി പത്യത്തെ  സത്യത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയബോധമില്ലാത്ത ഉപഭോഗ  ചാപല്യങ്ങളുള്ള രാഷ്ട്രീയ മൂല്യവിചാരങ്ങളില്ലാത്ത ഒരു തലമുറ ഇവിടെ  വളര്‍ന്ന് വരുന്നതില്‍ അവര്‍ക്ക് അധികളൊന്നുമില്ല. അഞ്ചുവര്‍ഷത്തെ അധികാരം  കഴിയുന്നതിനുള്ളില്‍ പരമാവധി സ്വത്ത് സമാഹരിക്കുക എന്നതില്‍ കവിഞ്ഞ് അവരുടെ  രാഷ്ട്രീയബോധത്തിന് ഒരു മൂല്യവിചാരങ്ങളുമില്ല എന്നതാണ് നമ്മുടെ ദുരന്തം.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;ഇത്തരം ഒരു  പ്രതിസന്ധിയിലാണ് ചിന്താശേഷിയും, കര്‍മ്മശേഷിയുമുള്ള, സര്‍ഗ്ഗാത്മകതയുള്ള,  വലിയ ഒരു തലമുറ അരാഷ്ട്രീയം പറയുന്നത്. അധിനിവേശ മൂലധനം എന്‍ . ജി. ഓ കളുടെ  രൂപത്തില്‍ അരാഷ്ട്രീയവാദം പടര്‍ത്തുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ  ജനാധിപത്യസത്തകളെ ഉള്‍ക്കൊള്ളാനാവാതെ ഒരു തലമുറ രാഷ്ട്രീയ മായി നിസംഗതയുടെ  മൂടുപടമണിയുന്നത് ജനാധിപത്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;വോട്ട് ചെയ്യാനുള്ള  സ്വാതന്ത്ര്യംപോലെ തന്നെ അത് ചെയ്യാതിരിക്കാനുള്ള  സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ പല പ്പോഴും തര്‍ക്കിക്കാറുണ്ട്. വോട്ട്  ചെയ്തതിനുശേഷം അടുത്ത അഞ്ചുവര്‍ഷം ഭരണവര്‍ഗ്ഗത്തിന്റെ എല്ലാ  കൊള്ളരുതായ്മകളേയും നിശ്ശബ്ദമായി സഹിക്കേണ്ടിവരുന്ന നിര്‍ഭാഗ്യത്തെക്കാള്‍  എത്രയൊ അശ്വാസകരമാണ് നിലവാരം കുറഞ്ഞ ഈ ജനാധിപത്യ പ്രകൃയയില്‍  പങ്കെടുക്കാതിരിക്കുന്നത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ഇത്തരക്കാരെ  അരാഷ്ട്രീയവാദികള്‍ എന്ന് വിളിക്കാമോ..? അടിസ്ഥാനപരമായി അവര്‍  ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഒരു ജനാധിപത്യ പ്രക്രിയയില്‍  തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന വളരെ പ്രധാമായി ഒരു  പ്രതിസന്ധിയാണ് തിരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്ന് ഇല്ലാതെ വരുന്നത്. അതിലും  വലിയ പ്രതിസന്ധിയാണ് തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രതിലോമകരമായി  പ്രവര്‍ത്തിക്കുയും അതിനെ അഞ്ചു വര്‍ഷം സഹിക്കേണ്ടി വരികയും ചെയ്യുന്ന  അവസ്ഥ. ഈ പ്രതിസന്ധികളോടുള്ള പെട്ടെന്നുള്ള പ്രതികരണ മെന്നുള്ള നിലയ്ക്ക്  സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കാനുള്ള അവകാശം നമ്മുക്കുണ്ട്.  ജനാധി പത്യപ്രക്രിയയില്‍ നിന്ന് ഇങ്ങിനെ വിട്ടുനില്‍ക്കുന്ന സ്വാഭാവിക  പ്രതികരണത്തെ പലരും അരാഷ്ട്രീയ വാദം എന്ന് വിളിച്ചുകേള്‍ക്കാറുണ്ട്.  സത്യത്തില്‍ ഇത് അരാഷ്ട്രീയ വാദമല്ല മറിച്ച് നല്ലൊരു രാഷ്ട്രീയ സാഹചര്യം  സ്വന്തം രാജ്യത്ത് രൂപ്പെടാത്തതിലുള്ള നിരാശയാണ് ഇതിലൂടെ സമ്മതിദായകന്‍  പ്രകടിപ്പിക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ വലിയ ഒരു പോരായ്മയാണ്.  മൂല്യരാഷ്ട്രീയത്തില്‍ വന്ന അപചയത്തിന്റെ ഫലമായാണ് ഇങ്ങിനെ ഒരവസ്ഥാവിശേഷം  ഉണ്ടാകുന്നത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;u&gt;&lt;strong&gt;ജനാധിപത്യത്തെ തിരിച്ചുപിടിക്കുക &lt;/strong&gt;&lt;/u&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://2.bp.blogspot.com/-VIADqrNncaA/TwwnptNtomI/AAAAAAAABBY/7M6lM8iW9CI/s1600/48.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-VIADqrNncaA/TwwnptNtomI/AAAAAAAABBY/7M6lM8iW9CI/s320/48.jpg" width="235" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;സമകാലിക ജീവിതത്തിലെ  ഏറ്റവും വലിയ പ്രതിസന്ധി ജനാധിപത്യസംവിധാനത്തിലെ മൂല്യപരമായ അപ  നിര്‍മ്മിതിയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഏതൊരു ജനകീയ  സമരങ്ങളേയും അരാഷ്ട്രീയ വാദത്തിന്റെ ചാപ്പകുത്തി ഭ്രഷ്ട്കല്‍പിക്കുന്നതാണ്  ഇന്നത്തെ ഒരു രീതി. അഴിമതി സ്ഥാപനവല്‍ക്കരിക്ക പ്പെടുമ്പോള്‍  രാഷ്ട്രീയപാര്‍ട്ടികള്‍ ജനകീയമുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കാന്‍ ഇങ്ങിനെ  ദുരുദ്ദേശപരമായ, അടിസ്ഥാമില്ലാത്ത (dogmatic) വിമര്‍ശനങ്ങളിലൂടേയും  ജനാധിപത്യപരമാല്ലാത്ത അടിച്ചമര്‍ത്തലുകളി ലൂടേയും സ്വന്തം  കസേരയുറപ്പിക്കാന്‍ യത്‌നിക്കുന്നു. ജനാധിപത്യത്തിന്റെ ഈ പരസ്യവ്യഭിചാരം  കക്ഷി രാഷ്ട്രീയ പ്രഭുക്കള്‍ നടത്തുമ്പോള്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ  ചിന്തിക്കാന്‍ ശേഷിയുള്ള പ്രബുദ്ധ രായ ഒരു മധ്യവര്‍ഗ്ഗസമൂഹം  സൗകര്യപൂര്‍വ്വം നിസംഗതയുടെ, അരാഷ്ട്രീയതയുടെ മുഖംമൂടി ധരിക്കുന്നു. രണ്ടും  ജനാധിപത്യത്തിന് അപകടമാണ് ഒരിടത്ത് കപടരാഷ്ട്രീയബോധവും മറ്റിടത്ത്  അപകടകരമായ അരാഷട്രീയ വാദവും. ഇത് വല്ലാത്തൊരു പ്രതിസന്ധിയാണ്. വ്യക്തമായ  ജനാധിപത്യബോധത്തോടെ വേണ്ടിവന്നാല്‍ കക്ഷിരാഷ്ട്രീയാതീതമായ ജനകീയ  മുന്നേറ്റങ്ങള്‍ നമുക്ക് ആവശ്യമാണ്. രാജ്യത്തെ കാര്‍ന്നുതിന്നുന്ന സ്ഥാപന  വല്‍ക്കരിക്കപ്പെട്ട അഴിമതിക്കെതിരേയും സംഘടിത മതരാഷ്ട്രീയത്തിനെതിരേയും  വലിയ വലിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ജനകീയ  മുന്നേറ്റങ്ങളിലൂടെ ജനാധിപത്യത്തില്‍ കറവീഴ്ത്തുന്ന കക്ഷിരാഷ്ട്രീയ  ദുര്‍മ്മേദസ്സുകളെ അസ്ഥിരപ്പെടുത്താന്‍ കഴിയും. ഇതിലൂടെ നല്ലൊരു ജനാധിപത്യ  പ്രക്രിയ യിലേക്ക് നമ്മുടെ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും.  അടുത്തിടെ അണ്ണാഹസാരെയുടെ നേതൃത്വ ത്തില്‍ നടന്ന ജനകീയ സമരം  ഇത്തരത്തില്‍പ്പെടുന്ന ഒന്നാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: 16px;"&gt;&lt;a href="http://www.saikatham.com/0990-17-Essay-1.php" target="_blank"&gt;&lt;i&gt;&lt;span style="font-size: x-small;"&gt;സൈകതം വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌&lt;/span&gt;&lt;/i&gt;&lt;/a&gt;&lt;br /&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-3371869324529644899?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/3371869324529644899/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2012/01/blog-post.html#comment-form' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/3371869324529644899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/3371869324529644899'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2012/01/blog-post.html' title='മധ്യവര്‍ഗ്ഗ ജീവിതത്തിലെ അരാഷ്ട്രീയ സ്വാധീനങ്ങള്‍'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-VMbv9Fxyasw/Twwmilf3gLI/AAAAAAAABBI/unSQUY4U-60/s72-c/1.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-6697867437718800920</id><published>2011-05-29T13:00:00.011+05:30</published><updated>2011-05-30T16:32:37.666+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='വിശുദ്ധ യൂദാശ്ലീഹാ'/><title type='text'>അന്നൊരു മഴക്കാലത്ത് യൂദാശ്ലീഹാ എന്നെ പറ്റിച്ചു</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-pXXah7KlIhg/TeH08oPxB1I/AAAAAAAAA80/HZ6PX0Oo8i0/s1600/IMG_0676+copy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-pXXah7KlIhg/TeH08oPxB1I/AAAAAAAAA80/HZ6PX0Oo8i0/s320/IMG_0676+copy.jpg" width="110" /&gt;&lt;/a&gt;&lt;/div&gt;ഇരുണ്ടുകൂടിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരിടിവാളിന്റെ വേരുകള്‍ മിന്നിമാഞ്ഞതും ഞാന്‍ പാടത്തെ നിറഞ്ഞൊഴുകുന്ന കൈത്തോടിലേക്ക് എടുത്തുചാടി. അതിന്റെ പച്ചമണ്ണുകലര്‍ന്ന് തെയിലനിറംപുണ്ട വെള്ളത്തിലേക്ക് ഞാന്‍ ഊളിയിട്ടു. ഹാ....യ്.... മഴയുടെ ഗന്ധം.... മഴ... മഴ... നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഞാറ്റുപാടത്ത് മഴയുടെ സഞ്ചിതതാളം മുറുകി. ചെവികളില്‍ ശിര്‍ര്‍ര്‍...ന്ന് ഒരു ചെത്തം മാത്രം... ഒഴുക്കില്‍&lt;br /&gt;&amp;nbsp;മലന്ന് കിടക്കുമ്പൊ അടിക്കാറ് വെളുത്ത് മഴ തിമിര്‍ക്കുകയാണ്. അതെ ഇന്നു മുഴുവന്‍ പെയ്യും ഈ മിഥുനമഴ...&lt;br /&gt;&lt;br /&gt;മഴയെ പ്രണയിച്ചിരുന്നു, പ്രണയം മഴയായിരുന്നു, പിന്നെയെപ്പോഴൊ മുഖത്ത് പേരറിയാത്ത വികാരങ്ങളുടെ എണ്ണകിനിഞ്ഞുകൊണ്ടേയിരുന്ന കൗമാരത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, അടക്കിപ്പിടിച്ച രതിയുടെ, അര്‍ത്ഥമറിയാതെ തോലോലിച്ച കാമനകളുടെ പെയ്ത് തോരാത്ത വികാരമായി മഴ മാറി. മാറ്റിയും മറിച്ചുമിടാന്‍ രണ്ടു നിക്കറും രണ്ടുകുപ്പായവും മാത്രമുള്ളവന്റെ നനയിലിന്, മഴത്തുള്ളിക്ക്, പിന്നീട് കണ്ണീരിന്റെ സ്വാദായി. മഴേ നീ പെയ്യരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി ഒരിക്കല്‍ .&lt;br /&gt;“ഹേയ്... എനിക്ക് കുടയില്ലാതെയല്ല കുട എടുക്കാന്‍ ഒരു മടി... ഇങ്ങിനെ നനയാനാണ് ഇഷ്ടം” എന്നൊക്കെ പുളുപറഞ്ഞ് കവലയിലെ ചേറും ചളിയും പുരണ്ട പുതുനഗരത്തെ പോക്കരുടെ ചെരുപ്പുകടയുടെ കോലായയിലേക്ക് മഴനനയാതിരിക്കാന്‍ കേറിനില്‍ക്കും. മഴക്കാലത്ത് കച്ചോടം കുറഞ്ഞതിന്റേയും പിള്ളേര് ചവുട്ടി കോലായ കേടുവരുത്തുന്നതിന്റേയും അരിശംപൂണ്ട് അയാള്‍ പറയും “നായ്ക്കള്..... കൊടേം വടിംമൊന്നുമില്ലാണ്ടാണോടാ പൊരെന്നറ്ങ്ങ്ണ്”. &lt;br /&gt;&lt;br /&gt;മഴേ നിയൊന്നടങ്ങ്..... അരക്കിലോമീറ്റര്‍ നടക്കണം അതും കുട പിടിച്ച് നടന്നുനീങ്ങുന്ന ഒരുകൂട്ടം സഹപാഠികള്‍ക്കിടയിലൂടെ ഈ മഴയും നനഞ്ഞുകൊണ്ട്‌. &lt;br /&gt;വയ്യ..എന്നും കുടമറന്നുവെന്ന് കള്ളംപറയുന്ന എന്റെ പുറംപൂച്ചിനെ കൂട്ടുകാര്‍ പരസ്യമായി കളിയാക്കിത്തുടങ്ങിയിരുന്നു. എന്റെ ദാരിദ്ര്യം അവരറിയണ്ട, എങ്ങിനെയെങ്കിലും ഒരു കുടവേണം. ചോരുന്നതായാലും കുഴപ്പമില്ല... ഇവര്‍ക്കിടയില്‍ മനസ്സിടിയാതെ നടക്കണം...&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-ICuf9_ywTJM/TeH1HOJZnMI/AAAAAAAAA84/uQZ6EToXxNE/s1600/50553_108573179214292_4283020_n.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-ICuf9_ywTJM/TeH1HOJZnMI/AAAAAAAAA84/uQZ6EToXxNE/s1600/50553_108573179214292_4283020_n.jpg" /&gt;&lt;/a&gt;അന്നൊരു ഞായാറാഴ്ച്ചപത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില്‍ ഒരു ചെറു പരസ്യം കണ്ടു. വിശിഷ്ട യുദാശ്ലീഹായ്ക്കുള്ള പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹങ്ങള്‍ സഫലമായ ഒരു വിശ്വാസി നന്ദിപ്രകടിപ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനമൊത്തമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ദിവസവും ഈ പ്രാര്‍ത്ഥന ഒന്‍പതുപ്രാവശ്യം ചൊല്ലണം. പ്രാര്‍ത്ഥനയുടെകൂടെ അവസാന വാചകത്തിന് തൊട്ടുമുന്‍പ് നമ്മുടെ ആവശ്യങ്ങള്‍ എന്താണൊ അതു ചൊല്ലുക. ദിവസവും രാവിലേയും വൈകീട്ടും പ്രാര്‍ത്ഥിക്കുക ആഗ്രഹങ്ങള്‍ സഫലമാകും. പരസ്യം കണ്ടതോടെ മനസ്സ് വളരെ ആഹ്ലാദിച്ചു. എനിക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. വള്ളിപൊട്ടിയ ചെരുപ്പില്‍ സേഫിറ്റിപിന്‍ കുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇറക്കം കുറഞ്ഞ പാന്റിന്റെ കാലറ്റത്തെ തുന്നല്‍ അഴിച്ചുവിട്ട് കണംങ്കാലു കാണാതെ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു മഴവന്നാല്‍ പിടിക്കാന്‍ ഒരു കുടയില്ല. ഇട്ട തുണിനനഞ്ഞാല്‍ ഈ മഴക്കാലത്ത് വെടിക്കില്ല. മാറിയിടാന്‍ പുതിയ നിക്കറൊ പാന്റൊ കുപ്പായമൊ ഇല്ല... ഇതൊക്കെ വാങ്ങിത്തരാന്‍ അച്ഛന്റെ കൈയ്യില്‍ പൈസയില്ല. അച്ഛനോട് ഇപ്പോള്‍ എന്റെ ഒരാവശ്യവും പറയാറില്ല. എന്നാല്‍ ഇതാ ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു. ഈ വിശുദ്ധയുദാശ്ലീഹ എനിക്കെന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. ഈ പ്രാര്‍ത്ഥന ദിവസവും രാവിലേയും വൈകുന്നേരവും ഒന്‍പതുപ്രവശ്യം വീതം ചൊല്ലിയാല്‍ മതി. മനസ്സ് വളരെ സന്തോഷിച്ചു... സന്തോഷം കൊണ്ട് എനിക്കു&lt;br /&gt;കരച്ചില്‍ വന്നു. ദൈവം എനിക്കൊരു വഴിതുറന്നുതന്നിരിക്കുന്നു. ഇപ്പോള്‍ അത്യാവശ്യമുള്ളതെന്തൊക്കെ...? മലയാളം നോട്ടുപുസ്തകത്തില്‍ നിന്ന് ഒരു കാലിപ്പേജ് കീറിയെടുത്ത് എഴുതിത്തുടങ്ങി.&lt;br /&gt;ഒന്ന് ഒരു വി.കെ.സി. ചപ്പല്‍,&lt;br /&gt;ഒരു സിറ്റിമാന്‍ ഷര്‍ട്ട്,&lt;br /&gt;ഒരു പാന്റ്,&lt;br /&gt;ഒരു ഹീറോ പേന (ചൈന മേഡ്),&lt;br /&gt;ഒരു കുളംമ്പൊ കുട അത് കുത്തിമടക്കുന്നതാവണം എന്നൊന്നുമില്ല സാദാ വലുപ്പത്തിലുള്ളതായാലും മതി കാരണം വലിയ മോഹങ്ങളൊന്നുമില്ല മാത്രമല്ല പെട്ടെന്നൊരു ദിവസം വലിയ പത്രാസുകാരനായാല്‍ കൂട്ടുകാര്‍ സംശയിക്കില്ലെ...&lt;br /&gt;പിന്നെ പത്രത്തില്‍ വന്ന വിശുദ്ധയുദാശ്ലീഹായുടെ പ്രാര്‍ത്ഥന അവരും കാണാനിടയുണ്ട് അത് മനസ്സില്‍ പുതിയ ഒരു ടെന്‍ഷനായി. അവര്‍ കാണരുത്... ദൈവമേ.....&amp;nbsp; &lt;br /&gt;&lt;br /&gt;ഈ നാശം പിടിച്ച മഴ സ്‌കൂളുവിടുന്ന നേരം നോക്കി വന്നോളും. ആരെ കാണാനാണാവൊ ഈ വരവ്. മഴയത്ത് ഒരോട്ടമാണ് പിള്ളേര് കാണുന്നതിനുമുന്‍പ് വീട്ടിലെത്തും. പിന്നെയുള്ളത് വഴിയിലും കവലയിലുമുള്ള കുറച്ച്‌ ആളുകളാണ്. 'പറമ്പില്‍ വീട്ടിലെ' രാജപ്പേട്ടന്റെ മകന്‍ മഴയത്ത് നനഞ്ഞൊലിച്ചുകൊണ്ട് ഓടുന്നത് നാട്ടുകാര്‍ കാണുന്നുണ്ട് എന്ന അറിവ് എന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായിത്തന്നെ പാടവും പറമ്പുമൊക്കെയുണ്ടായിട്ടും മര്യാദയ്ക്ക് സ്വന്തം കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ അങ്ങേര്‍ക്ക് കഴിയുന്നില്ലേ...&lt;br /&gt;ഒരു കുടപോലും വാങ്ങിക്കൊടുത്തിട്ടില്ല ദാ... കണ്ടില്ലെ നനഞ്ഞുകൊണ്ടോടുന്നത്... എന്നൊക്കെ അച്ഛനെ നാട്ടുകാര്‍ ദൂഷിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷെ എന്തുചെയ്യാം... ഏതു വഴിയെ ഓടിയാലും ഈ നാട്ടില്‍ എന്നെയും അച്ഛനേയും അറിയാത്തവരായി ആരുമില്ല. കടവും കടപ്പാടുമായി മുട്ടിനും മുറിക്കും തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ചന്റെ നെഞ്ചിലെ തീ നാട്ടുകാര്‍ക്കറിയേണ്ടല്ലൊ....ഇനി ഈ നാട്ടുകാര്‍ എത്ര പരദൂഷണം പറഞ്ഞാലും എത്ര പറയും... ഏറിയാല്‍ പത്തുദിവസം. അതേ... പത്തുദിവസം...അങ്ങിനെയാണ് യുദാശ്ലീഹായുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളത്. പത്തുദിവസം മുടങ്ങാതെ അതിലെ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടണം. പിന്നെ ഞാനൊരു പോക്കുണ്ട്... സ്‌കൂളിലേക്ക്... വലിയ കേമനൊന്നുമാവണ്ട... എന്നാലും ഈ ദുരിതത്തിന് ഒരു മാറ്റം വരണം. മഴയും നനഞ്ഞ്, എന്നും ഇട്ടത് തന്നെ ഇട്ട്.... &lt;br /&gt;&lt;br /&gt;ജ്യാമിട്രിബോക്‌ ഇല്ലാതെ ക്ലാസ്സിലേക്ക് വരുന്നവരെ ടീച്ചര്‍ ക്ലാസ്സിന് വെളിയിലേക്ക് പായിക്കും. സ്ഥിരമായി ക്ലാസ്സിനുവെളിയിലുള്ള ആ നില്‍പ്... സഹിക്കൂല. ആദ്യമൊക്കെ സതീഷും, മണിയും, സഹദേവനുമൊക്കെ കൂടെയുണ്ടാവും... പിന്നെ പിന്നെ അവരും വാങ്ങി ജ്യാമിട്രിബോക്സ്സ്. “കാമലി” ന്റെ അല്ലെങ്കിലും പേരിനൊരെണ്ണം കിട്ടും കുറഞ്ഞവിലയക്ക്... ഒടുവില്‍ വെയിലും മഴയും മാറി മാറി മേഞ്ഞുനടക്കുന്ന സ്‌കൂള്‍ഗ്രൗണ്ട് നോക്കി വരാന്തയില്‍ ഞാന്‍ നില്‍ക്കും ദിവസങ്ങളോളം ഒറ്റയ്ക്ക്.&lt;br /&gt;&lt;br /&gt;വീട്ടിലേക്ക് ചെന്നുകേറിയ പാടെ ആരുംകാണാതെ വീട്ടിലെ അരിയും സാധനങ്ങളും എടുത്തുവയ്ക്കുന്ന കലവറയ്ക്കകത്തുകയറി (ഞങ്ങളതിനെ നടുമുറി എന്നാ പറയുക) വാതിലടച്ചു. ആദ്യമൊക്കെ പേപ്പര്‍കട്ടിംഗ്‌ നോക്കി വായിച്ചു. പിന്നെ കാണാപാഠമായി... പ്രാര്‍ഥനയ്ക്കിടയില്‍ വരിവരിയായി എന്റെ ആവശ്യങ്ങള്‍ വിശുദ്ധ യുദാശ്ലീഹായോട് അഭ്യര്‍ത്ഥിച്ചു. ദൈവമേ... എനിക്ക് ഒരു വി.കെ.സി. ചപ്പല്‍, ഒരു കുളമ്പൊ കുട, ഒരു സിറ്റിമാന്‍ ഷര്‍ട്ട്, ഒരു പാന്റ്, ഒരു ബാഗ്.... മതി ഇത്രയും മതി...&lt;br /&gt;&lt;br /&gt;പ്രാര്‍ത്ഥന വിചാരിച്ചപോലെയല്ല കഠിനം തന്നെ തെറ്റാതെ വായിച്ചാലെ ഫലമുള്ളു ആദ്യത്തെ അഞ്ചാറു ദിവസം പ്രാര്‍ത്ഥന പലതവണതെറ്റി അപ്പോള്‍ പത്തുതവണയെന്നത് പതിനഞ്ചുതവണയാക്കി. വീണ്ടും തെറ്റുകള്‍ വന്നു. ആവശ്യങ്ങള്‍ക്കിടയ്ക്ക് പഴയതില്‍ നിന്നും വ്യത്യസ്തമായി അറിയാതെ പുതിയ ആവശ്യങ്ങളും വന്നു. കാമെലിന്റെ ജ്യാമിട്രബോക്‌സ്, ലേബര്‍ ഇന്‍ഡ്യ ഗൈഡ്, മാജിക് സ്ലേറ്റ്.... അങ്ങിനെ.... പ്രാര്‍ത്ഥന പത്തുദിവസം എന്നത് ഒരുമാസമാക്കി നീട്ടി... കാത്തിരുന്നു... ദൈവം ഈ സമ്മാനങ്ങള്‍&amp;nbsp; എങ്ങിനെയാണ് തനിക്ക് കൈമാറുക എന്ന സംശയം എന്നെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് ആരും കാണാത്ത ഇടങ്ങളിലേക്ക് എന്റെ ഒഴിവുകാലം ചുരുങ്ങി. യുദാശ്ലീഹ ഇത് തരുമ്പോള്‍ അരും കാണരുതല്ലോ... ഞാനൊറ്റയ്ക്കാവുമ്പോഴെ അങ്ങേര് വരാന്‍ തയ്യാറാവുകയുള്ളു. അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള നടപ്പും പുസ്തകം തുറന്നുവച്ച് ഈ സ്വപ്നം കാണലും അമ്മ കാണുന്നുണ്ടായിരുന്നു.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-FqT3J1xan3g/TeH1ZgMXHEI/AAAAAAAAA88/3uPCOuRtwIE/s1600/IMG_1117.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-FqT3J1xan3g/TeH1ZgMXHEI/AAAAAAAAA88/3uPCOuRtwIE/s320/IMG_1117.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;മതി... ഇനിയൊന്നും എനിക്ക് ഒളിച്ചുവയ്ക്കാനില്ല.... ഒരു മഴക്കാലം വിടപറയുന്നു. തരാമെന്നേറ്റ കൊളംബൊകുടയില്ല... അങ്ങേര്‌ടെ പൊടിപോലുമില്ല... വിശുദ്ധ യുദാശ്ലീഹ എന്നെ പറ്റിച്ചിരിക്കുന്നു. വി.കെ.സി ചപ്പലൊ, ഷര്‍ട്ടൊ പാന്റൊ ഒക്കെ പോകട്ടെ സ്വന്തം തലയ്ക്കുപിന്നിലെ തിളങ്ങുന്ന ചന്ദ്രപ്രഭയില്‍ നിന്ന് എന്റെ മുഖത്തേയ്ക്ക് ചെറിയ ഒരു പ്രകാശത്തിന്റെ തൂവലെങ്കിലും പറിച്ചെറിയാമായിരുന്നില്ലേ.... ഞാന്‍ അന്ന് വൈകുന്നേരം തുറന്നുവച്ച പുസ്തകം മുഖത്തോട് ചേര്‍ത്ത് വച്ച് പൊട്ടിക്കരഞ്ഞു... അമ്മ വന്നു.... ചോദിക്കാതെ തന്നെ ഞാനെല്ലാം പറഞ്ഞു... അമ്മയും കരയുന്നുണ്ടായിരുന്നു... അമ്മ എന്റെ കണ്ണീരില്‍ കുതിര്‍ന്ന രണ്ടുകവിളിലും കരഞ്ഞുകൊണ്ട് ഉമ്മവച്ചു.&lt;br /&gt;എന്റെ അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരയുന്നതെന്തിനാണ്...&lt;br /&gt;യുദാശ്ലീഹാ അമ്മയേയും ഇതുപലെ പറഞ്ഞു പറ്റിച്ചിരിക്കുമൊ....?!! &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-6697867437718800920?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/6697867437718800920/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2011/05/blog-post.html#comment-form' title='17 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/6697867437718800920'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/6697867437718800920'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2011/05/blog-post.html' title='അന്നൊരു മഴക്കാലത്ത് യൂദാശ്ലീഹാ എന്നെ പറ്റിച്ചു'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-pXXah7KlIhg/TeH08oPxB1I/AAAAAAAAA80/HZ6PX0Oo8i0/s72-c/IMG_0676+copy.jpg' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-3272114422309860765</id><published>2011-02-19T19:41:00.010+05:30</published><updated>2011-02-20T09:37:44.552+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>പിന്നാക്കം നടന്നെത്താമോ... ആനപ്പിന്നാലെ വരമ്പുകളിലേക്ക്.. ഇരുട്ടായിട്ടും തീരാക്കളികളിലേക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-Sv-fChyRMIg/TV_SowyEYYI/AAAAAAAAA5U/UoS1JVyeE7U/s1600/DSC01390.JPG"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 213px;" src="http://1.bp.blogspot.com/-Sv-fChyRMIg/TV_SowyEYYI/AAAAAAAAA5U/UoS1JVyeE7U/s320/DSC01390.JPG" alt="" id="BLOGGER_PHOTO_ID_5575406461439467906" border="0" /&gt;&lt;/a&gt;ബാല്യത്തിലേക്ക്, പിന്നിയ കുപ്പായങ്ങളിലേക്ക്, &lt;span&gt;മുഷിഞ്ഞ&lt;br /&gt;&lt;/span&gt; പാഠങ്ങളിലേക്ക് ആനപിന്നാലെ വരമ്പുകളിലേക്ക്... ഒരു തിരിച്ചുപോക്കിനെ വെറുതെ ഓര്‍മ്മിപ്പിക്കുന്ന ആറ്റൂരിന്റെ ഒരുകവിതയുണ്ട്. വെറുതെ ഒരു തിരിഞ്ഞു നടക്കലിനെ കുറിച്ച് ഒര്‍ത്തുപോവുകയല്ല ഇപ്പോള്‍. നമ്മുക്ക് എന്താണ് പറ്റിയത് എന്ന തികച്ചും കനംതൂങ്ങിയ ഒരു ചിന്തയില്‍ നിന്ന് വേദനയോടെ ആറ്റൂരിന്റെ കവിതയിലേക്ക് ഒന്നു കാലുതെന്നിയതാണ്. എനിക്ക് ഏറെ പരിചിതമായ തൊണ്ണൂറുകളിലെ സജീവമായ സാഹിതീയ പരിസരങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്. ഒരു പക്ഷെ വായന പച്ചപിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത് എന്നതുകൊണ്ടാകാം മനസ്സ് ഈ ഇടവേളകളില്‍ പലപ്പോഴും ഒരു തിരച്ചുപോക്ക് നടത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എഴുപുതുകളുടെ ക്ഷുഭിത യൗവ്വനം പ്രസ്ഥാനപരമായ മുന്നേറ്റങ്ങള്‍ക്കൊപ്പിച്ച് തന്റെ വാക്കുകളേയും ചിന്തകളേയും രൂപപ്പെടുത്തിയെടുത്തപ്പോള്‍ ഞാന്‍ അക്ഷരപ്പിച്ച തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ &lt;span&gt;സായുധമായ&lt;br /&gt;&lt;/span&gt; വാക്കുകളുടെ അമ്ലതീക്ഷണതയെക്കാള്‍ എനിക്ക് പരിചയം നിരായൂധീകിക്കപ്പെട്ടവന്റെ നിരാശയേറിയ ദൈന്യങ്ങളാണ്. എഴുത്തിന്റെയും സര്‍ഗ്ഗാത്മക വായനയുടേയും ചിന്തകളുടേയും നല്ലൊരു കാലം തൊണ്ണൂറുകളായിരുന്നു. തൊണ്ണൂറുകള്‍ പകര്‍ന്നു തന്ന ആന്തരികജീവിതത്തിന്റെ വറ്റാത്ത പച്ചയിലാണ് ഇന്നും എന്റെ സര്‍ഗ്ഗാത്മകജീവിതം ഉണങ്ങാതെ നില്‍ക്കുന്നത്. എന്താണ് എന്നെപോലെയുള്ള ഇന്നത്തെ മൂന്നാം തലമുറയ്ക്ക് തൊണ്ണൂറുകളോട് ഇത്ര മമത. ഏതൊരു സാഹിത്യ ക്യാമ്പുകളിലും ഈ തലമുറ എടുത്തു വയ്ക്കുന്ന ചിന്തയുടെ സ്ഫുലിംഗങ്ങള്‍ തൊണ്ണൂറികളില്‍ നിന്ന് കടംകൊണ്ടവയാണ്. ഇന്നുവരേയും അതങ്ങിനെ തന്നെ ആയിരുന്നു. ഇനി നാളെയും അത് അങ്ങിനെ തന്നെ നില്‍ക്കുമോ..? അറിഞ്ഞുകൂടാ.&lt;br /&gt;&lt;br /&gt;പെണ്ണെഴുത്തും, എക്കൊ ഫെമനിസവും, ആഗോളികരണവും, വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നനൈരാശ്യങ്ങളുും, തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മക പരിസരങ്ങളെ നിര്‍ണ്ണയിച്ചു എന്ന് ഞാന്‍ കരുതുന്നു. എഴുപതുകള്‍ക്ക് പ്രത്യയശാസ്ത്രങ്ങളും പ്രതിലോമ-സായുധവിപ്ലവ പ്രസ്ഥാനങ്ങളും പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം പകര്‍ന്നുകൊടുത്തിരുന്നുവെങ്കില്‍ തൊണ്ണൂറുകള്‍ നിരവധി സാമൂഹിക സാഹചര്യങ്ങളുടെ സങ്കലനം കൊണ്ട് സജീവമായി നിലനിന്നു. എനിക്ക് തോന്നുന്നത് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മെ നയിക്കാന്‍ ഒരു സര്‍ഗ്ഗാത്മക പ്രസ്ഥാനങ്ങളുമില്ല എന്നതാണ്. നമ്മുടെ എഴുത്തുമുറി വിട്ട് പുറത്തുപോകുമ്പോള്‍ നമ്മള്‍ ആരുമല്ലാതാകുന്നു. നമ്മുക്ക് ഒന്നു ചെയ്യാനില്ലാതെ വരുന്നു. എങ്ങോട്ടു നടക്കണം എന്നതിനുമപ്പുറം എന്തിനു നടക്കണം എന്ന അദൃശ്യമായ ദുരന്തത്തിനകത്താണ് ഇന്നത്തെ എഴുത്തുകാര്‍. ലളിതമായി പറഞ്ഞാല്‍ നമ്മുക്കൊരു ഉദ്ദേശ്യവുമില്ല; പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം തൊണ്ണൂറുകള്‍ക്കുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ എന്നിരുന്നാലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്ന എന്തൊക്കെയൊ ചിലത് അന്ന് നിലനിന്നിരുന്നു. ഇന്നില്ലാത്തും അതു തന്നെ. ബഹുസ്വരതകള്‍ക്കിടയില്‍ നിന്ന് തന്റെ വാക്കുകളെ വേറിട്ട് അടയാളപ്പെടുത്തേണ്ടതെങ്ങിനെയെന്ന പരീക്ഷണത്തിന്റെ ലബോറട്ടറിയാണ് ഇന്നത്തെ ഒരോ എഴുത്തുമുറിയും. നേരെ ചൊവ്വെ പറഞ്ഞാല്‍ അവനവന്റെ ആത്മകാമങ്ങളാണ് ഒരെഴുത്തുകാരനെ എഴുത്തുകാരനായി നിലനിര്‍ത്തുന്നത്.&lt;br /&gt;&lt;br /&gt;ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടുകഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തി തോന്നുന്നില്ല. ഒര്‍മ്മകളില്‍ നിറച്ചും തൊണ്ണൂറുകളുടെ ശീത സായന്തനങ്ങള്‍ കോരി നിറച്ച ഫ്രെയിമുകളാണ്. ഇരുപതാം നൂറ്റാനണ്ടിന്റെ അവസാന ദശകത്തിലേയും ഇരുപത്തൊന്നിന്റെ ആദ്യ ദശകത്തിലേയും സര്‍ഗ്ഗാത്മക പരിസരങ്ങളെ ഒരു താരതമ്യപഠനത്തിനെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ജീവിത വ്യതിയാനങ്ങളുടേയും മാനവവികാസത്തിന്റേയും ചരിത്രംകൂടിയാകുമത്. ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ വരെ ചുവടുമാറ്റിയത് ഈ കാലയളവിലാണ്. നഗരത്തിലെ വളരെ ചുരുക്കം സൈബര്‍ കഫെകളിലൂടെ വളരെ ചെറിയ ഒരു സൈബര്‍ ജീവിതം നയിച്ചിരുന്ന തൊണ്ണൂറുകളില്‍ നിന്ന് നാം മുഴുവന്‍ സമയ സൈബര്‍ ജീവികളായി മാറി. വിവരസാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായി എന്നിട്ടും എറ്റവും അടുത്ത ആത്മാര്‍ത്ഥ സുഹൃത്തുമായി നമ്മുടെ അകലം ഒരിഞ്ചുപോലും കുറഞ്ഞിട്ടുമില്ല പക്ഷെ കോടിക്കണക്കിന് ജിഗാബൈറ്റിന്റെ ഡാറ്റകള്‍ ശബ്ദംത്തിലൂടേയും അല്ലാതേയും നാം നിക്ഷേപിച്ചു കഴിഞ്ഞു. എന്നിട്ടും സൗഹൃദങ്ങളുടെ ആഴം കൂടിയതേയില്ല. പുസ്തകങ്ങളില്‍ നിന്ന് ബ്ലോഗ്ഗഗ്രിഗേറ്ററിലേക്ക് വായനയെ ചുവടുമാറ്റിച്ചുകൊണ്ട് വായനയുടെ പുതിയ ഒരു ജനുസ്സ് രൂപപ്പെടുന്നത് ഈ അടുത്തകാലത്താണ്.&lt;br /&gt;&lt;br /&gt;എനിക്ക് തോന്നുന്നത്‌ ഈ മൂന്നാം തലമുറയുടെ വായനയുടെ വസന്തകാലം ഒരുപക്ഷെ തൊണ്ണൂറകള്‍ തന്നെ ആയിരുന്നിരിക്കും. അന്നും ഉപഭോഗ ചാപല്യങ്ങള്‍ ഉണ്ടായിരുന്നു അന്നും ഇവിടെ പുസ്തകങ്ങള്‍ മരിക്കുന്നതിനെക്കുറിച്ച് മുറവിളികൂട്ടിയിരുന്നു പക്ഷെ അന്ന് ഒരോ ശരാശരിമലയാളിയുടെയും ആന്തരിക ജീവിതത്തെ നിലനിര്‍ത്താന്‍ കെല്പുള്ള സാഹിതീയ സാഹചര്യം  നിലനിന്നിരുന്നു. പെണ്ണെഴുത്തിലൂടേയും ഇന്നത്തെ പുതകവിത എന്ന് പറയുന്ന സങ്കേതത്തിന്റെ മൂലരൂപമായ ഉത്തരാധുനിക കാവ്യസങ്കേതങ്ങള്‍ അന്ന് പൂവിട്ട് കായ്ച്ച് പഴുത്ത നിന്നിരുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-bV3ICtRCEKo/TV_SBv1OcFI/AAAAAAAAA5E/jkvqKYrMK1g/s1600/pallassana.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 214px;" src="http://2.bp.blogspot.com/-bV3ICtRCEKo/TV_SBv1OcFI/AAAAAAAAA5E/jkvqKYrMK1g/s320/pallassana.jpg" alt="" id="BLOGGER_PHOTO_ID_5575405791169376338" border="0" /&gt;&lt;/a&gt;ആകാശവാണിയിലൂടെ ഇടത്തരക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത തോതില്‍ ഒരു ശബ്ദസംസ്‌കാരവും അന്ന് നിലനിന്നിരുന്നു എന്ന് ഞാന്‍ ഇന്നോര്‍ക്കുന്നു. ''ആകാശവാണി തൃശ്ശൂര്‍ നിലയം വയലും വീടും പരിപാടിയിലേക്ക് സ്വാഗതം'' എന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ നാടുവിട്ടുകൊണ്ടിരുന്ന വയലേലകളെ മലയാളിയുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തപ്പെട്ടിരുന്നു. അറുപതുകള്‍ മുതല്‍ മലയാളിയുടെ ജീവിതത്തില്‍ പകരം വയ്ക്കാനാവാത്ത ശബ്ദസംസ്‌കാരത്തിന്റെ പ്രക്ഷേപകരായിരുന്നു ആകാശവാണി. പിന്നെ പുതുക്കെ പുതക്കെ മലയാളി തന്റെ റേഡിയോവിനെ തട്ടിന്‍പുറത്തേയ്ക്ക് എറിയുന്നത് തൊണ്ണൂറുകളുടെ അവസാനത്തോടെയാണ്. ശബ്ദരേഖകള്‍ എന്റെ ഭാവനയുടെ പരാഗ കോശങ്ങളായിരുന്നു. ''ഭാനുമതി ഞാനൊന്ന് പുറത്തുപോയി വരാം ഹോ.. എന്തൊരു വെയില്.. . . ആ കുടയിങ്ങോട്ടെടുക്ക്'' എന്ന ഡയലോഗ് റേഡിയൊ നാടകത്തിലൂടെ ഞാന്‍ കേള്‍ക്കുമ്പോള്‍ ഞാനും ഒരു പൊരിവെയിലത്തു വന്നു നില്‍ക്കുമായിരുന്നു ഭാവനയുടെ....&lt;br /&gt;&lt;br /&gt;വീട്ടുജോലിയും പുറംമ്പണിയും മുടങ്ങാതെ, ഗനതരംഗിണിയും, വിദ്യാഭ്യാസ രംഗവും കേട്ട് ആസ്വദിച്ചിരുന്നു അമ്മ. കാലത്ത് ഒന്‍പതെകാലുവരെയുള്ള ചലചിത്ര ഗാനപരിപാടി കഴിഞ്ഞിട്ടും സ്‌കൂളിലേക്ക് പോകാത്ത എന്നെ അമ്മ ശകാരിക്കുമ്പോള്‍ അകാശവാണിയുടെ സമയനിഷ്ഠയോടൊത്തുള്ള അമ്മയുടെ വിശ്വാസം നിറഞ്ഞ ജീവിതത്തെ എനിക്ക് കാണാമായിരുന്നു. ആ വിശ്വാസം ഇന്ന് അമ്മയ്ക്കില്ല റിയാലിറ്റിഷോയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും കേറിവരാവുന്ന ഒരു ഫ്‌ളാഷ് ന്യൂസിന്റെ ഞെട്ടിപ്പിക്കാവുന്ന ഭീതി അമ്മയുടെ ജീവിതത്തിലുണ്ട്. ബിഗ്‌ബോസിന്റെ വീട്ടില്‍ സെലിബ്രറ്റികള്‍ മുറ്റംമടിക്കുന്നതും തുണികഴുകുന്നതും നോക്കി നമ്മള്‍ ഇരിക്കുകയാണിപ്പോള്‍ നമ്മുടെ ജീവിതം നമ്മുടെയൊക്കെ സ്വീകരണ മുറിയില്‍ കെട്ടിക്കിടക്കുകയാണ്..&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/--zdrumogwTY/TV_SXpm6xJI/AAAAAAAAA5M/e5XuQmDVDo8/s1600/DSC01372.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 217px;" src="http://2.bp.blogspot.com/--zdrumogwTY/TV_SXpm6xJI/AAAAAAAAA5M/e5XuQmDVDo8/s320/DSC01372.jpg" alt="" id="BLOGGER_PHOTO_ID_5575406167455876242" border="0" /&gt;&lt;/a&gt;പറഞ്ഞുവന്നത് തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. പക്ഷെ അറിയാതെ വഴുതി വീണത്  തൊണ്ണൂറുകളുടെ ഏറെ സര്‍ഗ്ഗാത്മകമായിരുന്ന ജീവിതത്തിലേക്കാണ്. പക്ഷെ ഒന്ന് മറ്റൊന്നിനോട് പൂരകമാണ്. ഞാന്‍ ഇന്നും കേള്‍ക്കുന്ന സംഗീതം രവീന്ദ്രന്‍ മാഷും യേശുദാസും സൃഷ്ടിച്ചെടുത്ത സെമിക്ലാസ്സിക്കല്‍ സിനിമാ ഗാനങ്ങളാണ്. ഓരോ ചലചിത്രഗാനത്തിലും അത് കേള്‍ക്കുന്നയാളുടെ ജീവതം അടയിരിക്കുന്നു, അത് വല്ലാതെ ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്കായി മാറും. ''വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'' എന്ന പാട്ട് കുംഭമാസത്തില്‍ പൊങ്കലിന്റന്ന് കൊയ്‌തൊഴിഞ്ഞ പാടത്ത് മലര്‍ന്ന് കിടന്നുകൊണ്ട് കാവിലെ മൈക്ക് സെറ്റിലൂടെ ഞാന്‍ കേട്ടിരുന്നു. ഇന്നും ആ പാട്ട് ആ പഴയ പതിനാലുകാരനിലേക്ക്, അവന്റെ ഏതോ ഒരു പൊങ്കല്‍ രാത്രിയിലേക്ക് അതിലെ നിലാവ് വീണ വഴി വരമ്പത്തേയ്ക്ക് കൊണ്ടു നിര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;സ്വന്തം സര്‍ഗ്ഗാത്മത വറ്റിയതുകൊണ്ടാണ് വര്‍ത്തമാനകാലത്തെ പഴിപറഞ്ഞുകൊണ്ട് ഗതകാല മധുരത്തിന്റെ നൊട്ടകള്‍ വായിലിട്ടുകൊണ്ടിക്കുന്നത് എന്ന് നിങ്ങള്‍ ഒരുപക്ഷെ കളിയാക്കുമായിരിക്കും. പക്ഷെ സത്യമതല്ല കുറേക്കുടി ഗൗരവമായ കാലഘട്ടങ്ങളെക്കുറിച്ചുള്ളു താരതമ്യ പഠനത്തിന് മനസ്സ് തയ്യാറെടുക്കുകയാണ്. അതിനെക്കുറിച്ച് ഗൗരവമായി ചന്തിച്ചു തുടങ്ങി. വീണ്ടും തൊണ്ണൂറിന്റെ പുസ്തകങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് - ഒരു തീര്‍ത്ഥാടനം. എന്താണ് നമ്മുക്കിന്ന് നഷ്ടപ്പെട്ടത്, എന്താണ് ഇന്ന് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എന്തിനാണ് ഇന്ന് നാം എഴുതുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കൃതികളില്‍ പഴയ ചൂരുകള്‍ ഉറവെടുക്കാത്തത് എന്നിങ്ങനെ പല ചോദ്യങ്ങളില്‍ നിന്നാണ് ഈ ഒരു കുറിപ്പ് ഉടലെടുക്കുന്നത്. ഒരു വലിയ അന്വേഷണത്തിനു മുന്‍പുള്ള ചെറിയ ഒരുടവേള...&lt;br /&gt;&lt;br /&gt;മുറികിക്കൊണ്ടിരുക്കുന്ന കുലക്കയറില്‍ വഴുക്കി നിന്നുകൊണ്ട് ഒരു പെന്റുലത്തിന്റെ സമയചിഹ്നങ്ങളിലേക്ക് പതിയെ ഊര്‍ന്ന് വീഴുന്നതിനെ ഭീതിയൊടെ സങ്കല്‍പിക്കുന്ന ഒരു ഭ്രാന്തന്റെ ചിതറിയ ചില മതിഭ്രമങ്ങള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-3272114422309860765?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/3272114422309860765/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post_19.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/3272114422309860765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/3272114422309860765'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post_19.html' title='പിന്നാക്കം നടന്നെത്താമോ... ആനപ്പിന്നാലെ വരമ്പുകളിലേക്ക്.. ഇരുട്ടായിട്ടും തീരാക്കളികളിലേക്ക്'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Sv-fChyRMIg/TV_SowyEYYI/AAAAAAAAA5U/UoS1JVyeE7U/s72-c/DSC01390.JPG' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-2140433274725968296</id><published>2011-02-08T20:34:00.012+05:30</published><updated>2011-02-09T15:23:20.543+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇവിടെ ഒരു ഗ്രാമം: പി.എസ്.സി യ്ക്കു പഠിക്കുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M0wkkzxNPCk/TVFdmmcmwBI/AAAAAAAAA3w/hTl61uZTITg/s1600/psc.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 240px;" src="http://4.bp.blogspot.com/_M0wkkzxNPCk/TVFdmmcmwBI/AAAAAAAAA3w/hTl61uZTITg/s320/psc.jpg" alt="" id="BLOGGER_PHOTO_ID_5571337131770953746" border="0" /&gt;&lt;/a&gt;നേരം പുലര്‍ന്നു, ഇളവെയില്‍ മെല്ലെ തിടംവെച്ചു തുടങ്ങുന്നതേയുള്ളു കരിങ്കുളം സ്റ്റോപ്പിലെ സയന്‍സ് അക്കാഡമിക്കുമുന്‍പില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഒരു വയസ്സന്‍ ബസ്സ് വന്നു നില്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് കരിംങ്കുളം ഗ്രാമം ശബ്ദമുഖരിതമാവുകയാണ്, ഈ കൊച്ചുഗ്രാമം പതുക്കെ പൊതുവിഞ്ജാനവും വഴിക്കണക്കും ഉറക്കെ പറഞ്ഞു പഠിച്ചു തുടങ്ങുകയാണ്.&lt;br /&gt;&lt;br /&gt;ഇരുപതിനും മുപ്പത്തിയഞ്ചിനുമിടയ്ക്കു പ്രായമുള്ള യുവതിയുവാക്കളുടെ ഒരു ചെറുപ്രളയം. കാലത്ത് എട്ടുമണിയുടെ പി.എസ്.സി. കോച്ചിംഗ് സെന്ററില്‍ പഠിക്കാനെത്തിയ ആദ്യബാച്ചിന്റെ തിരക്കാണിതെന്ന് ആ ചെറിയ കവലയില്‍ കുറേക്കാലമായി ചായക്കട നടത്തുന്ന ദാസന്‍ സാക്ഷ്യപ്പെടുത്തുന്നു.&lt;br /&gt;''വൈകുന്നേരം നാലര വരെ ഇവിടെ ഇവറ്റങ്ങളുടെ വരവും പോക്കും അതിന്റെ ബഹളോം. . . ഇവരൊക്കെ നാളത്തെ ഗവര്‍മ്മേണ്ട് ജോലിക്കാരാ''&lt;br /&gt;ഒടിഞ്ഞുതൂങ്ങിയ ഇറയത്ത് പതുക്കെപിടിച്ച് തല ഞാത്തിനോക്കിക്കൊണ്ട് ദാസന്‍ കളിപറഞ്ഞു.&lt;br /&gt;&lt;br /&gt;ഒരു കാലത്ത് പാലക്കാട് ജില്ലയിലെ എലവഞ്ചേരി പഞ്ചായത്ത് സാക്ഷരതയില്‍ സമീപത്തെ പിന്നോക്ക പ്രദേശമായ ചിറ്റൂരുമായി കൂട്ടുകൂടി ഉഴപ്പി നടന്നിരുന്നു എന്ന് പലരും ഓര്‍ക്കുന്നു. എന്നാലിന്ന് പാലക്കാട്ട് ജില്ലയിലെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരെ സംഭാവനചെയ്യുന്ന പഞ്ചായത്ത് എന്ന പെരുമ ഒരു പക്ഷെ എലവഞ്ചേരി പഞ്ചായത്തിനായിരിക്കും. കഴിഞ്ഞ ഒരു ദശകത്തിലേറെയായി അവിടുത്തെ സന്നദ്ധസംഘനകളുടെ ചെറുപഠനകൂട്ടായ്മകള്‍ക്കു കീഴില്‍ യുവതിയുവാക്കളും മദ്യവയസ്സുകഴിഞ്ഞവരും കഠിനാധ്വാനം ചെയ്യുകയാണ്. അവര്‍ക്ക് പങ്കുവയ്ക്കാന്‍ ഒരേ ഒരു സ്വപ്നം മാത്രം ''സ്വീപ്പറായിട്ടായാലും ഒരു സങ്കോടോംല്ല. . . ഒരു സര്‍ക്കാര്‍ ജോലി. . . . അതിനുവേണ്ടിയിട്ടാ ഈ പെടാപാട്'' പല്ലശ്ശനപറമ്പില്‍ വീട്ടില്‍ ഹരിദാസിന്റെ ഭാര്യ സരിത പറയുന്നു. എട്ടും മൂന്നും വയസ്സുള്ള രണ്ടുപെണ്‍മക്കളുടെ അമ്മയാണ് ബി.എ. ബരുദധാരിണിയായ ഈ വീട്ടമ്മ. ദിവസവും കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കി എട്ടരയുടെ കരിങ്കുളം ബസ്സിനായി ഓട്ടമാണ്. ''എന്നാണ് ഈ ഓട്ടത്തിനൊരറുതിവരിക. . .  അറിയില്ല''. പത്താംക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞാല്‍ ഒട്ടുമിക്ക ആണ്‍കുട്ടികളും ഉപജീവനത്തിനായി കോയമ്പത്തൂരിലൊ ഇന്ത്യയിലെ മറ്റു നഗരങ്ങളിലൊ ഗള്‍ഫിലേക്കൊ കടക്കും. പിന്നെ ഇവിടുത്തെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ ബാക്കിയാവുന്നതിലധികവും നാടുവിട്ട് ജീവിക്കാന്‍ പാങ്ങില്ലാത്ത പാവം പെണ്‍കുട്ടികളാണ്. &lt;br /&gt;&lt;br /&gt;''കരിങ്കുളത്തും പരിസരത്തുമായി നടക്കുന്ന ചെറുതും വലുതുമായ കോച്ചിംഗ് സെന്ററുകളില്‍ കൂടുതലും പെണ്‍കുട്ടികളാണ് പഠിക്കുന്നത്'' കരിങ്കുളം സയന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥിയായ പ്രിയ പറയുന്നു. എലപ്പുള്ളി നോമ്പിക്കോട് എന്ന കുഗ്രാമത്തില്‍ നിന്ന് ദിവസവും മൂപ്പത്തിയഞ്ച് കിലോമീറ്റര്‍ യാത്രചെയ്താണ് പ്രിയ കരിങ്കുളത്തെ സയന്‍സ് സെന്ററില്‍ എത്തുന്നത്. സാമ്പത്തികമായി വളരെ പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ പ്രിയ ബി.എഡ് കാരിയാണ്. ''കടംവാങ്ങിയും വീടു പണയപ്പെടുത്തിയും ഉണ്ടാക്കിയ കാശുകൊണ്ടാണ് എന്നെ അമ്മ ബി.എഡ്. ന് പഠിപ്പിച്ചത്. കൂടെ പഠിച്ചവരൊക്കെ ആറും എഴും ലക്ഷം വരെ കോഴകൊടുത്ത് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കയറിപ്പറ്റി. എനിക്കുവേണമെങ്കില്‍ കഞ്ചിക്കോട്ടിലെ വല്ല ചെറുകിട തുണിമില്ലുകളില്‍ പണിക്കുപോകാമായിരുന്നു. ഇത്രയും പഠിച്ചത് കൂലിപ്പണി ചെയ്യാനല്ലായിരുന്നല്ലൊ''. പ്രിയയുടെ കണ്ണില്‍ നനവു പടരുന്നു. കഠിനമായി പഠിച്ച് കഴിഞ്ഞ എല്‍.ഡി.സി.യുടെ റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയ പ്രിയ നിയമനം കാത്ത് കുറേക്കാലം സര്‍ക്കാരിന്റെ കനിവും കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഇനിവരുന്ന ജൂണ്‍ 25 ന് നടക്കാന്‍ പോകുന്ന എല്‍.ഡി.സി പുതിയ പി.എസ്.സി പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുക്കുകയാണ് പ്രിയ. ഇരുപത്തിയാറ് വയസ്സുള്ള പ്രിയ വിവാഹം പോലും വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജോലിയെന്ന തന്റെ സ്വപ്നത്തെ പിന്‍തുടരുകയാണ് ഊണും ഉറക്കവുമില്ലാതെ. &lt;span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a href="http://3.bp.blogspot.com/_M0wkkzxNPCk/TVFfQ9C09NI/AAAAAAAAA4A/GpnE0ZBYDhY/s1600/12.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 284px; height: 320px;" src="http://3.bp.blogspot.com/_M0wkkzxNPCk/TVFfQ9C09NI/AAAAAAAAA4A/GpnE0ZBYDhY/s320/12.jpg" alt="" id="BLOGGER_PHOTO_ID_5571338958902981842" border="0" /&gt;&lt;/a&gt;എലവഞ്ചേരി പഞ്ചായത്തിലെ ചെറുതും വലുതുമായ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ പഠനം സൗജന്യമാണ്. നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ അരവിന്ദന്‍ എന്ന അരവിയേട്ടനാണ്‌ കരിംങ്കുളത്തെ കോച്ചിംഗ് സെന്ററിന്റെ സാരഥി. ഇതുപോലത്തെ ഉദ്യോഗാര്‍ത്ഥികളുടെ പഠനക്കൂട്ടായ്മയിലൂടെ പഠിച്ചുകൊണ്ടാണ് അരവിന്ദനും സര്‍ക്കാര്‍ ജോലി സംമ്പാദിക്കുന്നത്. ഈ കൂട്ടായ്മയോടും അതിന്റെ നന്മയോടുമുള്ള അരവിയുടെ ആദരവും നന്ദിയുമാണ് കരിംങ്കുളം സയന്‍സ് അക്കാഡമിയെ ഇന്ന് നിലനിര്‍ത്തുന്നത്. എലവഞ്ചേരി ശ്രാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നതെങ്കിലും ഇതിന്റെ നടത്തിപ്പിനുള്ള ചിലവ് കണ്ടെത്തുന്നത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയാണ്. മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരിഷത്തിന്റെ ശ്രാസ്ത്ര ഗ്രന്ഥങ്ങളും സയന്‍സ് ഡിക്ഷണറികളും ഓഫിസുകള്‍തോറും കയറിയിറങ്ങി വില്‍പനനടത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനുള്ള പൈസ അവര്‍ തന്നെ സ്വരൂപിക്കുന്നു. സയന്‍സ് അക്കാഡമിക്ക് വാടകയ്ക്കാണെങ്കിലും ഒരു ചെറിയ ക്ലാസ്സ്മുറിയെങ്കിലുമുണ്ട് എന്നാല്‍ കരിങ്കുളത്തെ യൂറിക്ക സയന്‍സ് കോര്‍ണ്ണര്‍ എന്ന സന്നദ്ധ പിസ്ഥിതി സംഘടനനടത്തുന്ന ക്ലാസ്സുകള്‍ വിശാലമായ മാങ്കൂട്ടത്തിന്റെ തണലിലാണ്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പലബാച്ചുകളിലായി അവിടെ പഠിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ യുറീക്കയുടെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ സയന്‍സ് അക്കാഡമിയും യൂറിക്ക സയന്‍സ് കോര്‍ണ്ണറുമടക്കം ഇവിടെ പരാമര്‍ശിക്കന്‍ വിട്ടുപോയ ചെറുതും വലുതുമായ ഒട്ടേറെ പഠനകൂട്ടായ്മകള്‍ രാവും പകലും പഠിക്കുകയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളിലെ 'കറക്കിക്കുത്തി' ലൂടെ ഭാഗ്യത്തിന്റെ ടിക്കറ്റില്‍ സര്‍ക്കാര്‍ജോലിയില്‍ കയറിപ്പറ്റാനാവില്ല എന്ന് ഇവര്‍ക്കിന്ന് അറിയാം. എന്നാല്‍ ഇന്നലെവരെ ഇവരറിയാതെ പോയ ഒന്നുണ്ട് പണത്തിനുമുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന സര്‍ക്കാര്‍ നിയമനമാഫിയകളുടെ അണിയറനാടകങ്ങളും മുടിയാട്ടങ്ങളും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സ്വപ്നങ്ങളുടെ ശവപ്പറമ്പുകള്‍. . . . &lt;/span&gt;&lt;br /&gt;&lt;br /&gt;ഇവിടെ പറയാന്‍ പോകുന്നത് വ്യവസ്ഥിതിയെ ആവോളം വ്യഭിചരിക്കുന്ന അഭിലാഷ് പിള്ളമാരുടേയും ജെ. പി. മാരുടേയും പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന നാറിയകഥകളല്ല. തന്റെ മക്കള്‍ക്ക് ചുളുവില്‍ സര്‍ക്കാര്‍ജോലിയൊപ്പിച്ച് അഭിലാഷ് പിള്ളയ്ക്ക് കൂട്ടിക്കൊടുപ്പിനിറങ്ങിത്തിരിച്ച കൃഷ്ണന്‍കുട്ടി ചെട്ടിയാരെക്കുറിച്ചുമല്ല. രാത്രിയെ പകലാക്കി ഇല്ലായ്മകളെപ്പോലും കരുത്താക്കി അധ്വാനിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും സര്‍ക്കാര്‍ ജോലി ഒരു കിട്ടാക്കനിയായി മാറിയ ഹതഭാഗ്യരെക്കുറിച്ചാണ്. കിട്ടിയജോലി സര്‍ക്കാരിന്റേയും വ്യവസ്ഥിതിയുടേയും പിടപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ പാലക്കാട്ടെ അത്തിക്കോട്ടിലെ മുപ്പത്തിയഞ്ചുകാരിയായ ഹേമാംബിക എന്ന യുവതിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. അദ്ധ്യപകരുടെ തസ്ഥികയ്ക്കുവേണ്ടിയുള്ള 400 പേരടങ്ങുന്ന റാങ്ക്‌ലിസ്റ്റിലെ 124 -ാം മതുകരിയായിരുന്നു ഹേമാംബിക. പരീക്ഷ എഴുതുമ്പോള്‍ ഹേമാംബികയ്ക്ക് 34 വയസ്സായിരുന്നു. വ്യാജനിയമനങ്ങളുടെ ഫലമായിട്ടായിരിക്കാം അല്ലെങ്കില്‍ തിണ്ണമിടുക്കുള്ളവരുടെ കടന്നുകയറ്റം കാരണമാവാം ഹേമാംബികയെതേടി സര്‍ക്കാരിന്റെ നിയമനഅറിയപ്പ് വന്നതേയില്ല. ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ടാണ് റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയത്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. നീങ്ങിയും നിരങ്ങിയും സര്‍ക്കാര്‍കാര്യം മുറപോലെ നടത്തിവന്നപ്പോഴേക്കും മൂന്നുവര്‍ഷം കഴിഞ്ഞുപോയിരുന്നു. ഇതിനടുത്തായി വരാനിരുന്ന പി.എസ്.സി. ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ ഹേമാംബികയ്ക്ക് കഴിയുമായിരുന്നില്ല കാരണം അപ്പോഴേക്കും ഹേമാംബികയ്ക്ക് 35 വയസ്സ് കഴിയും. രണ്ടും കല്പ്പിച്ച് അവര്‍ ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹേമാംബികയ്ക്ക് നീതി ലഭിച്ചു എന്ന് നമ്മുക്കു വേണമെങ്കില്‍ ആശ്വസിക്കാം പക്ഷെ 124 -ാം റാങ്കുകാരിയായിരുന്നു ഹേമാംബിക; അതേ ലിസ്റ്റിലെ ബാക്കിവരുന്ന നൂറുകണക്കിന് ഹതഭാഗ്യരുടെ ചോരയും വിയര്‍പ്പും ആവിയായിപോയി!. അവര്‍ക്ക് നീതി കൊടുക്കാന്‍ ഏതുകോടതിയുണ്ടിവിടെ?&lt;br /&gt;&lt;br /&gt;ഇത്തരം കാട്ടുനീതി വര്‍ഷങ്ങളായി നടക്കുന്ന കേരളത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറഞ്ഞ പഠനകൂട്ടായ്മകളിലൂടെ പ്രതീക്ഷ കൈവെടിയാതെ പഠിക്കുന്നത്. കൊടുവായൂര്‍ പഞ്ചായത്തില്‍ ഒരു കോച്ചിംഗ്ക്ലാസ്സ് നടത്തുന്ന അന്‍വര്‍ പറയുന്നു ''ക്ലാസ്സുകള്‍ നല്ലരീതിയില്‍ നടന്നുവരുന്നതിനിടയിലാണ് വ്യാജനിയമനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പ്രത്രങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ വല്ലാത്ത നിരാശയുണ്ടാക്കി. ഇവരെ എന്തുപറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്നാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കറിയാത്തത്''. വെറും നോക്കുകുത്തിയുടെ ധര്‍മ്മംപോലും അനുഷ്ഠിക്കാത്ത പി.എസ്.സി യുടേയും സര്‍ക്കാരിന്റേയും അനാസ്ഥയെ മനംനൊന്തു ശപിക്കുകയാണ് ഇവിടെ കുറേ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. അന്‍വറിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. സയന്‍സ് അക്കാഡമിയും യൂറീക്ക സയന്‍സ് കോര്‍ണ്ണറുമൊക്കെ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമ്പോള്‍ അന്‍വര്‍ വളരെ ചെറിയൊരു തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ''നിറവല്ലങ്ങള്‍'' പോലെ റാങ്കുലിസ്റ്റുകള്‍ അതേപടി അവശേഷിക്കുമ്പോള്‍ അഭിലാഷ് പിള്ളയെപ്പോലുള്ളവര്‍ പഴുതകളിലൂടെ വ്യാജന്മാരെ കുത്തിക്കയറ്റുന്നു. ''ആരെയാണ് കുറ്റം പറയേണ്ടത്. . .  അറിയില്ല. വളരെ ലളിതമായ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ വ്യാജനിയനമങ്ങള്‍ക്ക് വഴിവച്ചത്'' അന്‍വര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോ വ്യാജനിയമനങ്ങളുടേയും വ്യാജരേഖകള്‍ ഒപ്പിച്ച് ഉദ്യോഗക്കയറ്റം കിട്ടിയവരുടേയും വാര്‍ത്തകള്‍ നമ്മുക്ക് വാര്‍ത്തകളേയല്ലാതായിരിക്കുന്നു. ഇനിയും പരക്കെ പിടിക്കപ്പെട്ടാല്‍ ഗവണ്‍മെന്റ് ഓഫിസുകള്‍ പാതിയും വ്യാജന്മാരുടെ സങ്കേതമാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ട ഗതികേടുവരുമോ? . . .  സയന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥിയും ക്ലാസ്സ് കോര്‍ഡിനേറ്ററുമായ ദിലീപ് പറയുന്നു&lt;br /&gt;&lt;a href="http://3.bp.blogspot.com/_M0wkkzxNPCk/TVFhFqGBCxI/AAAAAAAAA4Q/f6AvoUjYqAM/s1600/Gramam.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 240px;" src="http://3.bp.blogspot.com/_M0wkkzxNPCk/TVFhFqGBCxI/AAAAAAAAA4Q/f6AvoUjYqAM/s320/Gramam.jpg" alt="" id="BLOGGER_PHOTO_ID_5571340963860777746" border="0" /&gt;&lt;/a&gt;''ഇനിയും കുത്തിപ്പൊക്കി കൂടുതല്‍ നാറാമെന്നല്ലാതെ ഇതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. ഇനിയെങ്കിലും ഞങ്ങളുടെ ചോരയ്ക്കും വിയര്‍പ്പിനും സ്വപ്നങ്ങള്‍ക്കും ഒരത്താണി കിട്ടുമൊ?'' &lt;span&gt;&lt;br /&gt;ഉത്തരം&lt;/span&gt; പറയേണ്ടവര്‍ പരസ്പരം പഴിചാരി കണ്ണില്‍ പൊടിയിട്ട് ഒളിച്ചുകളിച്ചുകൊണ്ടേയിരിക്കുകയാണ് - &lt;span&gt;&lt;br /&gt;&lt;br /&gt;ഒരു&lt;/span&gt; ഗ്രാമം പിന്നേയും പ്രതീക്ഷ കൈവിടാതെ പഠിച്ചുകൊണ്ടും. . . .&lt;br /&gt;&lt;br /&gt;&lt;hr /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;മുംബൈ പത്രമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് ഈ ഫീച്ചര്‍.&lt;/span&gt;&lt;br /&gt;&lt;span style="font-style: italic;"&gt;ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ പലതും യഥാര്‍ത്ഥമല്ല. ചിത്രങ്ങളില്‍ ഒരെണ്ണത്തിന് ഗൂഗിളിനോട് കടപ്പാട്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നോട്ട്:&lt;/span&gt; കേരളത്തിലെ വിവാദമായ വ്യാജനിയമനങ്ങളുമായി ഇവിടെ പരാമര്‍ശിച്ച പഠനകൂട്ടായ്മകളെ കൂട്ടിക്കുഴയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്നറിയിച്ച സയന്‍സ് അക്കാഡമിയുടേയും, യൂറീക്ക സയന്‍സ് കോര്‍ണ്ണറിന്റേയും സാരഥികളോട് നീതി പുലര്‍ത്തിയിട്ടുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;എന്റെ ഈ എളിയ പ്രവര്‍ത്തനത്തോട്‌ സഹകരിച്ച സുമനസ്സുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.&lt;br /&gt;&lt;br /&gt;&lt;hr /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-2140433274725968296?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/2140433274725968296/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post_08.html#comment-form' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2140433274725968296'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2140433274725968296'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post_08.html' title='ഇവിടെ ഒരു ഗ്രാമം: പി.എസ്.സി യ്ക്കു പഠിക്കുന്നു'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_M0wkkzxNPCk/TVFdmmcmwBI/AAAAAAAAA3w/hTl61uZTITg/s72-c/psc.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-5104812806147501424</id><published>2011-02-05T18:33:00.014+05:30</published><updated>2011-05-30T07:10:04.330+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>എക്‌സ്പ്രസ്സ്‌ ഹൈവേ : ഈ രാജപാതകള്‍ ആര്‍ക്കുവേണ്ടി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://2.bp.blogspot.com/_M0wkkzxNPCk/TU1PWHjCmzI/AAAAAAAAA24/WRSzn33wO6Q/s1600/paatha.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5570195555528907570" src="http://2.bp.blogspot.com/_M0wkkzxNPCk/TU1PWHjCmzI/AAAAAAAAA24/WRSzn33wO6Q/s320/paatha.jpg" style="cursor: pointer; float: right; height: 240px; margin: 0pt 0pt 10px 10px; width: 320px;" /&gt;&lt;/a&gt;സഞ്ചരിക്കാന്‍ വെറും റോഡുകള്‍ പോര നമുക്ക്, രാജപാതകള്‍ വേണം!. നമ്മുടെ ജീവിതവേഗങ്ങള്‍ക്കിണങ്ങുന്ന സ്ഫടികം പോലെ തിളങ്ങുന്ന രാജപാതകള്‍. റോഡുകള്‍ ഒരു രാജ്യത്തിന്റ ജീവനാടികളാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് സുഖമമായി സഞ്ചരിക്കാനും ചരക്കുനീക്കം നടത്താനും ഉതകുന്ന പാതകള്‍ക്കുമപ്പുറം ദൂരങ്ങളെ പ്രണയിക്കുന്ന, ആഡംബര കാറുകളുടെ ചടുലവേഗങ്ങളെ അണയാതെ കാക്കുന്ന എക്‌സ്പ്രസ്സ് ഹൈവേകളാണ് ഇന്നു നമ്മുടെ സ്വപ്നം. അതിനുവേണ്ട അന്വേഷണങ്ങളും ചര്‍ച്ചകളും ഏതാണ്ടൊരന്ത്യത്തിലേയ്ക്ക് അടുക്കുകയാണിപ്പോള്‍. എക്സ്സ്പ്രസ്സ് ഹൈവേ പദ്ധതിയെ ജനവിരുദ്ധം എന്നു പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം കേന്ദ്രവുമായി എതാണ്ടൊരു സമവായത്തിലെത്തിക്കഴിഞ്ഞു. ഇതേ പ്രശ്‌നത്തെ ചൊല്ലി വാദങ്ങളും പ്രതിവാദങ്ങളുമായി നമ്മുടെ സാംസ്‌കാരിക മണ്ഡലം ഒരിക്കല്‍ ചൂടുപിടിച്ചിരുന്നതാണ്. അന്ന് ആ ചര്‍ച്ചകള്‍ ഏറ്റെടുത്തവര്‍ തന്നെ ബോധംപൂര്‍വ്വം അവസാനിപ്പിച്ചുകൊണ്ട് കാര്യങ്ങളെ ഞെട്ടിപ്പിക്കുന്ന ഒരന്ത്യത്തിലേക്കെത്തിച്ചിരിക്കുന്നു. വികസനത്തിന് ഇനി മാനുഷികമൂല്യങ്ങള്‍ വേണ്ട എന്ന പുതിയ ലോകനീതിയുടെ പിന്നാലെ തന്നെയാണ് നമ്മുടെ കൊച്ചുകേരളവും നീങ്ങുന്നത്.&lt;br /&gt;വികസനത്തെ സംമ്പന്ധിക്കുന്ന ഏതൊരു വാദവും വ്യവസ്ഥാപിതമായ ചില വാക്ക്പയറ്റുകളായി എങ്ങുമെത്താതെ നില്‍ക്കുകയാണിപ്പോള്‍ കേരളത്തില്‍. ഏതൊരു വികസന മാതൃകകളെ പ്രഖ്യാപിക്കുമ്പോഴും ചിലര്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന് ''ഗുജറാത്തിനു പഠിക്കുന്ന'' അഭിനവ ടെക്‌നോക്രാറ്റുകളുടെ വാദങ്ങള്‍ക്കാണ് ഇനിയുള്ള കാലത്ത് കേരളത്തില്‍ മുന്‍തൂക്കം. വികസനം വരുന്നൂ. . . വഴിമാറി നില്‍ക്കൂ! . . . എന്ന 'ധാര്‍ഷ്ട്യം' നാം പ്രയോഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നതിന്റെ നിര്‍വചനം തന്നെ അപനിര്‍മ്മിക്കപ്പെടുന്ന ഈ കാലത്തില്‍ ഈ ധാര്‍ഷ്ട്യത്തിനെതിരെ എങ്ങിനെയാണ് ഒരു പ്രധിരോധത്തെ വികസിപ്പിക്കേണ്ടത്. 120 കോടി ഇന്ത്യക്കാര്‍ക്കുമുന്‍പില്‍ ശകുനം മുടക്കികളായി നില്‍ക്കുന്നവര്‍ക്കെന്ത് പ്രതിരോധം. അല്ലേ?.&lt;br /&gt;&lt;br /&gt;ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം വികസനം കാരണം കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിലനിശ്ചിയക്കുന്നത് എന്നതും, നിശ്ചയിക്കപ്പെടുന്ന വിലയ്ക്ക് അവര്‍ക്ക് ഇതുവരെ തുടര്‍ന്നു വന്നിരുന്ന ജീവിതം അതേ നിലയില്‍ പുനരാരംഭിക്കാന്‍ ആവുമൊ എന്നതുമാണ്. 1894-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ''ലാന്റ് അക്വിസിഷന്‍ ആക്ട്-1894'' -ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായുള്ള ഭൂമി സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരത്തിനര്‍ഹതയുണ്ടെങ്കില്‍ ഭൂമിയുടെ അന്നത്തെ മാര്‍ക്കറ്റ് വിലതന്നെ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എക്‌സ്പ്രസ്സ് ഹൈവെ വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലനല്‍കാന്‍ കേന്ദ്രം സമ്മതം മൂളിയെന്നതില്‍ പുതിയതായി ഒന്നുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കുടിയൊഴിയുന്നവര്‍ക്ക് ഭൂമിയുടെ മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം എന്നത് ഇതേ നിയമത്തില്‍ തന്നെ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരന്റെ ഔദാര്യമല്ല. ''മാര്‍ക്കറ്റ് വില'' എന്നതിന്റെ സാങ്കേതിക നിര്‍വചനം നിയമസംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇത്തിരി കടുപ്പമുള്ളതാണ്. സ്ഥലമെടുക്കുന്ന പ്രദേശത്തിന്റെ പരിസരത്ത് അവസാനമായി നടത്തിയ സ്ഥലമിടപാടില്‍ കാണിച്ചിട്ടുള്ള വിലയാണ് അക്വയര്‍ ചെയ്യുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില. ഇക്കാലത്ത് സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിക്കുന്നതിനായി ആരും ആധാരത്തില്‍ യഥാര്‍ത്ഥ വില കാണിക്കാറില്ല. അങ്ങിനെ നോക്കുമ്പോള്‍ ഇത്തരം വികസന പദ്ധതിയുടെ ഭാഗമായി വഴിയാധാരമാകുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ന്യായമായ നഷ്ടപരിഹാരം ഒരിക്കലും കിട്ടില്ല.&lt;br /&gt;116 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഈ നിയമത്തില്‍ പലഘട്ടങ്ങളിലായി നാമമാത്രമായ ഭേദഗതികളെ വരുത്തിയിട്ടുള്ളു. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കൊപ്പിച്ച് സ്വന്തം കിടപ്പാടം വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകില്ല.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വികസനത്തിന്റെ ആരും കാണാത്ത പിന്നാമ്പുറങ്ങള്‍&lt;/span&gt;&lt;br /&gt;അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ പോകുകയാണ്. എന്നാല്‍ ഇതേ പദ്ധതിയുടെ പേരില്‍ വഴിയാധാരമായ 326 ദരിദ്ര കുടുംബങ്ങള്‍ ഇപ്പോഴും താല്ക്കാലിക ഷെഡ്ഡുകളില്‍ കഴിയുകയാണ്. ഇതിനെക്കുറിച്ച് എഴുതാനും അവരുടെ പ്രശ്‌നങ്ങളെ കാണാനും ആരുണ്ടിവിടെ?. ഇതേ പദ്ധതിയുടെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 2009 ഫ്രെബ്രുവരിയില്‍  കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കളത്തിങ്കലിന്റെ വീടും വളപ്പുമടങ്ങുന്ന രണ്ടരയേക്കര്‍ സ്ഥലം ഇടിച്ചു നിരപ്പാക്കി ''ആ പദ്ധതിയില്‍ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളില്‍ രണ്ടു കുടുംബങ്ങള്‍ക്കുമാത്രമാണ് വീടുവച്ചു താമസിക്കാന്‍ കഴിഞ്ഞത്. മൂലമ്പള്ളി പാക്കേജില്‍ പത്ത് മാസത്തേയ്ക്ക് 5000 രൂപ വീതം വീട്ടു വാടക ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ വീടും സ്ഥലവും ഒന്നുമില്ലാത്ത തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് ആരാണ് ഒരു വീട് വാടകയ്ക്ക് കൊടുക്കുക? വെയിലത്തും മഴയത്തും സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ ഷെഡ്ഡില്‍ തന്നെ കഴിയുകയാണ്'' ഫ്രാന്‍സിസ് പറയുന്നു.&lt;br /&gt;ഇത് വികസനത്തിന്റെ ഇരകളായവരുടെ തീരെ ചെറിയ ചിത്രം മാത്രമാണ്. ഇവരുടെ മുറിവുകള്‍ ഉണങ്ങുമെന്ന് പറഞ്ഞ് നമുക്ക് കണ്ണുചിമ്മാം, പക്ഷെ ഇതിന് ഒരു മറുപുറം കൂടിയുണ്ട്. ഇവിടെ വരുന്ന വികസനം എന്ന മധുരത്തിന്റെ പിന്നിലെ കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നാമറിയണം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇതെന്ത് വികസനം?&lt;/span&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_M0wkkzxNPCk/TU1Ra24o37I/AAAAAAAAA3I/KhoG7TzRXQE/s1600/toll.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5570197835978694578" src="http://3.bp.blogspot.com/_M0wkkzxNPCk/TU1Ra24o37I/AAAAAAAAA3I/KhoG7TzRXQE/s320/toll.jpg" style="cursor: pointer; float: right; height: 240px; margin: 0pt 0pt 10px 10px; width: 320px;" /&gt;&lt;/a&gt;കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലായാലും അതാതിടത്തെ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനം നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല. അഴിമതിയുടേയും അനീതിയുടേയും കൂത്തരങ്ങായ നമ്മുടെ ഭരണസംവിധാനത്തിന്റെ ചോരുന്ന ഖജനാവില്‍ രാജ്യത്തിന്റെ വികസനത്തിന് പണമെവിടെ. റോഡും പാലവുമൊക്കെ ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇന്ന് പരക്കെ നിര്‍മ്മിക്കപ്പെടുന്നത് എന്നു കാണാം. ''ബില്‍ഡ് ഓപ്പറേറ്റ് അന്‍ഡ് ട്രാന്‍സ്ഫര്‍'' ഇതാണ് ബി.ഒ.ടി. യുടെ പൂര്‍ണ്ണരൂപം. വന്‍മുതല്‍മുടക്കുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ വലിയ ബി.ഒ.ടി ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതിനായി ടോള്‍ പിരിക്കുന്നതിനായി ബി.ഒ.ടി. കമ്പനികള്‍ക്ക് അവസരം നല്‍കുന്നു. ടോള്‍ പിരിവ് കമ്മീഷന്‍ ചെയ്തതിന്റന്നു മുതല്‍ മുപ്പതു വര്‍ഷത്തേയ്ക്കാണ്, എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായേക്കാം. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളിലൊ പാലങ്ങളിലൊ ഇതുവരെ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്തതായി അറിവില്ല. മുംബൈ വര്‍ളി സീലിങ്ക് പോലെയുള്ള ആയിരം കോടിയിലധികം വരുന്ന വന്‍ സംരംഭങ്ങളില്‍ ജനം ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടിവരുമെന്ന്് ചുരുക്കം!. ബി.ഒ.ടി കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. എക്‌സ്പ്രസ്സ് ഹൈവെ എന്നല്ല ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഏതൊരു നിര്‍മ്മിതിയും പൊതു ഉടമസ്ഥതിയിലേക്ക് എത്തിച്ചേരില്ല. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ ടോള്‍ കൊടുക്കാതെ നമ്മുക്ക് ഒരിടത്തും പോകാന്‍ കഴിയില്ല എന്ന സ്ഥിതി വരും. സര്‍ക്കാരും ടെക്‌നോക്രറ്റുകളുമടങ്ങുന്ന ബി.ഒ.ടി വ്യവസ്ഥയുടെ അപ്പോസ്ഥലന്മാര്‍ ഇതിനെ 'വികസനം വികസനം' എന്നു വിളിക്കുന്നു. ഇവരാണ് ''നരേന്ദ്രമോഡിയുടെ സങ്കര സന്തതികള്‍'' ഇവരാണ് മിടുക്കന്മാര്‍!! അല്ലാത്തവര്‍ വികസന വിരുദ്ധരായ മൂരാച്ചികള്‍. . .!!&lt;br /&gt;&lt;br /&gt;ഇടതും വലതും മാറി മാറി ഭരിച്ചിട്ടും നല്ലൊരു നഗരസംവിധാനമോ അതുമല്ലെങ്കില്‍ ഭക്ഷ്യ സ്വയംപര്യാപ്തതയോ കാര്‍ഷികാഭിവൃദ്ധിയൊ നമ്മുക്കുണ്ടായിട്ടില്ല എന്ന് സാമ്പത്തിക വിദഗ്ദര്‍ കേരളത്തെ പഴിപറയുന്നു. ഇവര്‍ നമ്മുടെ കൊച്ചു നഗരങ്ങളെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളിലെ വന്‍ നഗരങ്ങളുമായാണ്. നഗരാധിഷ്ഠിതമായ അറ്റാദായം (സിറ്റി ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ലോകത്തിലെ വന്‍നഗരങ്ങളായ ടോക്യോ, ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ വികസനസങ്കല്പങ്ങളെ പൊളിച്ചെഴുതണമെന്നുള്ള വാദങ്ങള്‍ ഇവിടെ ഉണ്ടാകുന്നു. ''പിങ്ക്'' പത്രങ്ങള്‍ മാത്രം വായിക്കുകയും ഓഹരികമ്പോളത്തിന്റെ വൈകാരികമായ നിമ്‌ന്നോന്നതങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാള്‍ കൊച്ചിനഗരത്തെപ്പറ്റിപറയുന്നതിങ്ങനെ ''ജപ്പാനിലെ പ്രധാനഗരമായ ടോക്യൊ യിലെ ജി.ഡി.പി 1479 ബില്ല്യണ്‍ യൂസ് ഡോളര്‍ ആണ്. ന്യുയോര്‍ക്കിലേതാവട്ടെ 1406 ബില്ല്യണ്‍ ഡോളര്‍, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈ നഗരത്തിന്റേതാവട്ടെ വെറും 209 ബില്യണ്‍ യൂസ് ഡോളര്‍ മാത്രം. ഇന്ത്യയുടെ ഡല്‍ഹി, കല്‍ക്കട്ട, ബാംഗ്‌ളൂര്‍, ചെന്നൈ, എന്നീ വന്‍നഗരങ്ങളുടെ ജി.ഡി.പി യാഥാക്രമം $167, $104, $ 69, $ 66 എന്നിങ്ങനെയാണ് എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തിലെ കൊച്ചി നഗരത്തിന്റെ ജി.ഡി.പി വെറും 37 ബില്യണ്‍ ഡോളര്‍ മാത്രം'' ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായിരുന്ന കെ.എക്‌സ്.എമ്. ജോണ്‍ പറയുന്നു (ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, 12, ഡിസംബര്‍ 2010). വികസനത്തിനുവേണ്ടിയുള്ള വാദങ്ങള്‍ ഇങ്ങിനെ വഴിവിട്ട് ബി-സ്‌കൂള്‍ സിലബസിന്റെ ഹാംഗോവറിലാണ് നീങ്ങുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എക്‌സ്പ്രസ്സ് ഹൈവേ ആര്‍ക്കുവേണ്ടി?&lt;/span&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_M0wkkzxNPCk/TU1SgMHWHyI/AAAAAAAAA3Q/h5zgmdi-dK8/s1600/0_62_cars_highway_320.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5570199027088498466" src="http://2.bp.blogspot.com/_M0wkkzxNPCk/TU1SgMHWHyI/AAAAAAAAA3Q/h5zgmdi-dK8/s320/0_62_cars_highway_320.jpg" style="cursor: pointer; float: right; height: 240px; margin: 0pt 0pt 10px 10px; width: 320px;" /&gt;&lt;/a&gt;കേരളം പുലരുന്നതെങ്ങിനെ എന്നന്വേഷിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. കേരളത്തെ പോലെ മാനവശേഷിയുടെ നല്ലൊരു ശതമാനം അന്യനാട്ടില്‍ കഴിയുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ല. സംസ്ഥാനത്തിലെ ക്രയശേഷിയുടെ മുക്കാല്‍പങ്കും പ്രവാസികളുടെ പണമാണ്. ഉത്പാദന മേഖലയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഈ സമൂഹം ഉപഭോഗത്തില്‍ മുന്‍പന്തിയിലാണ്. ഉത്പാദന വിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനാണ് നാം എക്‌സ്പ്രസ്സ് ഹൈവേപോലുള്ള പദ്ധതികള്‍ക്ക് വേണ്ടി മുറവിളികൂട്ടുന്നതെങ്കില്‍ നാം നില്‍ക്കുന്നത് തെറ്റായ ഇടത്തിലാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനുവേണ്ടി റോഡുകളുടെ പരമാവധി വീതി 35 മീറ്റര്‍ മതിയാകുമെന്നിരിക്കെ 45 മീറ്റര്‍ വീതിയില്‍ പുതിയ പാതയ്ക്ക് വേണ്ടി കേന്ദ്രവുമായി ഇവിടുത്തെ സര്‍ക്കാരും പുരോഗമനപ്രസ്ഥാനങ്ങളും ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് സമൂഹത്തിലെ വളരെ ന്യൂനപക്ഷമായ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ താല്‍പര്യങ്ങളാണ്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനമല്ല അവരുടെ ലക്ഷ്യം മറിച്ച് 120 കിലോമീറ്റര്‍ വേഗതയില്‍ സുഗമമായി അവരുടെ ആഡംബരകാറുകളില്‍ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്കും അവിടെനിന്ന് തിരിച്ചും യാത്രചെയ്യാനുള്ള സൗകര്യമാണ്. ഇതിനുവേണ്ടി നാം നല്‍കുന്ന വിലയാണ് പാവങ്ങളുടെ കിടപ്പാടവും കൃഷിസ്ഥലവും അടങ്ങുന്ന 3218 എക്കര്‍ ഭൂമി!.&lt;br /&gt;കേരളത്തിലെ ദേശിയപാതകളായ 47 ന്റേയും 17 ന്റേയും മൊത്തം 840 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്റെ വിവാദത്തിലെ മുഖ്യ കേന്ദ്രം കുടിയിറക്കപ്പെടുന്ന പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ പുനരധിവാസത്തെ സംബന്ധിക്കുന്നതും 3218 ഏക്കര്‍ വരുന്ന കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളുമടങ്ങുന്ന നഷ്ടങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ ഇതില്‍ സാധ്യമായ പരിഹാരം കണ്ട് പദ്ധതി തുടങ്ങിയാല്‍ത്തന്നെ നമ്മള്‍ കേരളീയര്‍ ആകമാനം ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമെന്ന് വല്ല ഉറപ്പുമുണ്ടൊ? വല്ലാര്‍പാടവും വിഴിഞ്ഞവും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കം വര്‍ദ്ധിക്കും; അപ്പോള്‍ നമ്മുക്ക് ഇപ്പോഴുള്ള ഗതാഗത സംവിധാനം അപര്യാപ്തമാകും. ശരിതന്നെ അതിന് 35 മീറ്റര്‍ വീതിയില്‍ നാലുവരിപാത പര്യാപ്തമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ ഒക്‌ടോബര്‍ മാസത്തില്‍ മലയാളം വാരിക പ്രസിദ്ധീകരിച്ച ജി. നിര്‍മ്മലയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ നിരീക്ഷിക്കുന്നു. ''നാല്പത്തിയഞ്ച് മീറ്ററില്‍ ഭൂമിയെടുത്താലും മുപ്പത് മീറ്ററില്‍ ഭൂമിയെടുത്താലും പ്രധാന റോഡിന്റെ വീതി പതിനാല് മീറ്ററാണ്. അപ്പോള്‍ പിന്നെ എന്തിനാണ് നാല്പത്തിയഞ്ച് മീറ്റര്‍? ഉദ്ദേശ്യം മറ്റു ചിലതാണ്. ബി.ഒ.ടിക്കാരുടെ ടോള്‍പിരിവ് സുഗമമാക്കുക, പ്രാദേശിക യാത്രക്കാരേയും വാഹനങ്ങളേയും സര്‍വീസ് റോഡിലേക്ക് ഒതുക്കുക. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുക''. ഇതാണ് സത്യം - റിയലെസ്റ്റേറ്റ് ലോബികള്‍ ഐ.എക്‌സ്.എമ് ജോണിനെ പോലുള്ളവരുടെ സഹായത്തോടെ ബി-സ്‌കൂള്‍ സ്ലാങ്ങില്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ ജി.ഡി.പി.യും ഇന്ത്യയിലെ വന്‍നഗരങ്ങളുടെ വികസനമാതൃകകളുമൊക്കെ നിരത്തി കേരളമിപ്പോള്‍ 'ഉഗാണ്ടയിലാണ്' എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_M0wkkzxNPCk/TU1Oxic-8hI/AAAAAAAAA2o/HCvzr8i3oh4/s1600/MALAYALAM%2BVARIKA.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5570194927096099346" src="http://4.bp.blogspot.com/_M0wkkzxNPCk/TU1Oxic-8hI/AAAAAAAAA2o/HCvzr8i3oh4/s320/MALAYALAM%2BVARIKA.jpg" style="cursor: pointer; float: left; height: 320px; margin: 0pt 10px 10px 0pt; width: 232px;" /&gt;&lt;/a&gt;ജി നിര്‍മ്മലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു ''മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയല്‍ യാത്ര ചെയ്യുന്ന ആഡംബര വാഹനങ്ങള്‍ക്കും ദീര്‍ഘദൂര യാത്രികര്‍ക്കും മാത്രമുള്ളതാണ് ഈ പാത. ഈ പ്രധാന പാതയ്ക്കരുവശത്തും അഞ്ചര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുണ്ട്. ഇവിടെ വേഗത മണിക്കൂറില്‍ നാല്പത് കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. ഈ സര്‍വ്വീസ് റോഡാണ് ഹ്രസ്വദൂരയാത്രികര്‍ക്കും പ്രദേശിക ജനതയ്ക്കുമായി നീക്കിവച്ചിരിക്കുന്നത്. ബസും ബൈക്കും ഓട്ടോറിക്ഷയുമൊക്കെ ഇതുവഴിയാണ് പോകേണ്ടത്. ഹ്രസ്വദൂരയാത്രികരും തദ്ദേശിയരും പ്രധാനറോഡിലേക്ക് കയറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓച്ചിറ മുതല്‍ ചേര്‍ത്തല വരെ 86 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ പ്രധാന പാതയിലേക്കുള്ള വാഹന പ്രവേശനം ഏഴ് ഇടങ്ങളില്‍ മാത്രമാണ്. കാല്‍നടക്കാര്‍ക്ക് മുറിച്ചു കടക്കാനുള്ള അനുവാദം ഈ 86 കിലോമീറ്റര്‍റിനുള്ളില്‍ രണ്ടിടത്ത് മാത്രമാണ്! എന്നു വച്ചാല്‍ ഇന്നലെ വരെയും കാലത്തെണീറ്റ് കുളിച്ച് റോഡിനപ്പുറമുള്ള കോവിലിലോ പള്ളിയിലോ പോയിരുന്നവര്‍ക്ക് ഇനി മുതല്‍ അത് നടക്കില്ല എന്നര്‍ത്ഥം. ദൈവങ്ങളെ തൊഴണമെങ്കില്‍ തലേന്ന് തന്നെ ഏതെങ്കിലും ബന്ധുവീട്ടില്‍ പോയി കിടക്കണം. അല്ലെങ്കില്‍ കിലോമീറ്റര്‍ സഞ്ചരിച്ച് റോഡ് മുറിച്ചു കടക്കണം''.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കുണ്ടും കുഴിയുമായി ജനകീയ റോഡുകള്‍&lt;/span&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_M0wkkzxNPCk/TU1QynuUATI/AAAAAAAAA3A/3q5RccHDMXQ/s1600/jplus2.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5570197144714084658" src="http://2.bp.blogspot.com/_M0wkkzxNPCk/TU1QynuUATI/AAAAAAAAA3A/3q5RccHDMXQ/s320/jplus2.jpg" style="cursor: pointer; float: right; height: 191px; margin: 0pt 0pt 10px 10px; width: 270px;" /&gt;&lt;/a&gt;സമൂഹത്തിലെ എല്ലാത്തട്ടിലുമുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനത്തിലെ ചെറുതും വലുതുമായ ജനകീയ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്. സമയത്തിന് അറ്റകുറ്റപ്പണി നടത്തുകയോ തുടങ്ങിയ പണികള്‍ സമയത്തിന് പൂര്‍ത്തീകരിക്കുകയൊ ചെയ്യാതെ സംസ്ഥാനത്തിലെ ഇട റോഡുകള്‍ ജീവച്ഛവമായി കിടക്കുന്നു. കൈക്കൂലിയുടേയും പകല്‍ക്കൊള്ളയുടേയും കൂത്തരങ്ങായ വെള്ളാനകളെ ജനം തീറ്റിപോറ്റുകയാണ്. ഇതു മറച്ചുപിടിക്കാനാണ് വികസനമെന്നപേരില്‍ ബി.ഒ.ടി റോഡുകള്‍ കൊണ്ടുവന്ന് മുഖം മിനുക്കുന്നത്. കേരളത്തിന്റെ ഉത്പാദന-വിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നല്ലതും കാര്യക്ഷമവുമായ റോഡുകള്‍ ആവശ്യമാണ് എന്നുള്ളത് നമ്മുക്ക് എവര്‍ക്കും ബോധ്യമുള്ള സംഗതി തന്നെ. എന്നാല്‍ കേരളത്തിലെ ദൈനദിന ജീവിതത്തെ കൂടുതലും ബാധിക്കുന്നത് പ്രധാനറോഡുകളും ഇടറോഡുകളുമടങ്ങുന്ന ഗതാഗത സംവിധാനത്തിന്റെ ശോചനീയാവസ്ഥയാണ്. എന്‍ എച്ച് 47 എക്‌സ്പ്രസ്സ് ഹൈവെ ആവുന്നതോടെ ഇതേ ഹൈവെയുടെ പാരലല്‍ ലിങ്കുറൊഡുകളില്‍ വാഹനത്തിരക്ക് കൂടാനാണ് സാധ്യത. അറിഞ്ഞിടത്തോളം ചരക്കുവാഹനങ്ങളും ടൗണ്‍ബസ്സുകളും മുച്ചക്രവാഹനങ്ങളും ഈ പാരലല്‍ റോഡുകളിലൂടെ വേണം സര്‍വീസ് നടത്താന്‍. 40 കിലോമീറ്റര്‍ വേഗത നിജപ്പെടുത്തിയ ഈ റോഡുകളാവും നമ്മുടെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും അഭയം. അതോടെ ഇവിടെ വാഹനങ്ങളുടെ ബാഹുല്യം പുതിയ തലവേദനകള്‍ സൃഷ്ടിച്ചേക്കാം. രാജപാതകളുടെ ആര്‍ഭാടങ്ങള്‍ക്കുമപ്പുറം നമ്മുടെ ആവശ്യങ്ങളെ കണ്ടും പഠിച്ചും ശാസ്ത്രീയമായ രീതിയില്‍ നമ്മുടെ ഗതാഗത സംവിധാനത്തെ പരിഷ്‌കരിക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കുവേണം.&lt;br /&gt;&lt;span style="color: #660000; font-style: italic; font-weight: bold;"&gt;&lt;br /&gt;&lt;span style="font-size: 130%;"&gt;പിന്‍കുറി&lt;/span&gt;&lt;/span&gt; &lt;span style="font-style: italic;"&gt;&lt;br /&gt;നമ്മുക്ക് വികസനം വേണം അത് ബി.ഒ.ടി കമ്പനികള്‍ക്ക് നാടിനെ തീറെഴുതികൊടുത്തുകൊണ്ടാവരുത്. ചാണിനും മുഴത്തിനും ചുങ്കം കൊടുത്ത് ജീവിക്കേണ്ട ഗതികേട്  വരും തലമുറയ്ക്ക് നമ്മള്‍ ഉണ്ടാക്കരുത്. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തി നമ്മുക്കുണ്ടാവേണ്ടതുണ്ട്. രാജപാതകളല്ല പ്രജാപാതകളാണ് നമ്മുക്കിന്നാവശ്യം. നാം നടന്ന വഴികള്‍ നമ്മുടേതാണ്. . . നമ്മുടേതുമാത്രം.&lt;/span&gt;&lt;br /&gt;&lt;hr /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കടപ്പാട്&lt;/span&gt;&lt;br /&gt;ജി. നിര്‍മ്മല, മലയാളം വാരിക റിപ്പോര്‍ട്ട്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, മാതൃഭൂമി, മലയാള മനോരമ (പത്ര റിപ്പോര്‍ട്ടുകള്‍)&lt;br /&gt;ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;നോട്ട്: വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളോട് പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം മാത്രമാണ് ഈ ലേഖനം. വസ്തുതകള്‍ ഒരു പക്ഷെ ഇതിനുമപ്പുറം പലതുമാകാം. കൂടുതല്‍ അറിയാനും പഠിക്കാനും ചര്‍ച്ച ചെയ്യാനുമായി ഇതിവിടെ പോസ്റ്റുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കൈപിടിക്കേണ്ടത് ബഹുമാന്യ വായനക്കാരാണ്. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-5104812806147501424?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/5104812806147501424/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post.html#comment-form' title='9 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/5104812806147501424'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/5104812806147501424'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2011/02/blog-post.html' title='എക്‌സ്പ്രസ്സ്‌ ഹൈവേ : ഈ രാജപാതകള്‍ ആര്‍ക്കുവേണ്ടി'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_M0wkkzxNPCk/TU1PWHjCmzI/AAAAAAAAA24/WRSzn33wO6Q/s72-c/paatha.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-935058485545737371</id><published>2010-12-08T12:58:00.016+05:30</published><updated>2010-12-09T15:51:20.225+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><title type='text'>നഗരവും എസ്. എന്‍. സുജിത്തിന്റെ ക്യാന്‍വാസും</title><content type='html'>&lt;span style="font-weight: bold;"&gt;ഡിസംബര്‍ 7, 2010 മാതൃഭൂമി ദിനപത്രത്തിന്റെ മഹാനഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌&lt;/span&gt; (&lt;span style="font-weight: bold;"&gt;പൂര്‍ണ്ണരൂപം&lt;/span&gt;&lt;span style="font-weight: bold;"&gt;)&lt;/span&gt;ചിത്രങ്ങള്‍&lt;span style="font-weight: bold;"&gt; അജിലാല്‍&lt;/span&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_M0wkkzxNPCk/TP82UZ8LpDI/AAAAAAAAA0M/2x7OhjkNaAI/s1600/DSC_2887.JPG"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 178px; height: 320px;" src="http://2.bp.blogspot.com/_M0wkkzxNPCk/TP82UZ8LpDI/AAAAAAAAA0M/2x7OhjkNaAI/s320/DSC_2887.JPG" alt="" id="BLOGGER_PHOTO_ID_5548212990132331570" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു നാടിന്റെ പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങള്‍ നഗരജീവിതത്തില്‍ വിനിമയം ചെയ്യപ്പെടുന്നതെങ്ങനെ എന്ന് കണ്ടെത്തുന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറേ ശ്രമകരമായ ഒരു ജോലിയാണ്. വിപണിമൂല്യങ്ങള്‍ക്കനുസരിച്ച്, വിപണി നിശ്ചയിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന സമകാലിക ച്യുതികളെ കലാകാരന്‍ അടയാളപ്പെടുത്തിവയ്ക്കുന്നു. ഇവിടെ ഒരു ചിത്രകാരന്‍ സമകാലിത ജീവിതത്തെ രേഖപ്പെടുത്തുന്നതിലപ്പുറം ഒരതീത ചിന്തയെ ഉത്പാദിപ്പിക്കാന്‍ യത്‌നിക്കുന്നതുകാണാം. ഇന്ത്യന്‍ ചിത്രകലയിലെ പുതുനിരയില്‍ അതിവേഗം ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ശ്രീ എസ്. എന്‍. സുജിത്ത് ചിത്രകലയുടെ വ്യവസ്ഥാപിതമയ ആഖ്യാനകലകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയൊരു സംവേദനത്തെ സൃഷ്ടിച്ചെടുക്കുന്നു. നഗരവല്‍ക്കരണത്തേയും (urbanization), പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും, ജീവിതത്തിന്റെ കൊച്ചുകൊച്ചു ഉത്കണ്ഠകള്‍ക്കൊപ്പം വ്യക്തിയുടെ ആന്തരികജീവതത്തിലെ സൂക്ഷ്മമായ സമസ്യകളേയും സുജിത്ത് വരച്ചിടുന്നു. 2005 ല്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ബിരുദവും  2007 ല്‍ ഹൈദരാബാദ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്ന് ബിരുദാനന്തര ബരുദവുമായി വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് സ്വയം അലിഞ്ഞുചേര്‍ന്ന സുജിത്തിന്റെ കലാജീവിതത്തെ അദ്ദേഹം സ്വയം വിളിക്കുന്നത് 'നിയോഗം' എന്നാണ്. പാലക്കാട് ജില്ലയിലെ പാരമ്പര്യകലകളുടെ ചൂരും ചെത്തവുംമുള്ള പല്ലശ്ശന എന്ന ഗ്രാമപ്രദേശത്തില്‍ നിന്ന് മേളത്തിന്റേയും ക്ഷേത്രകലകളുടേയും പാരമ്പര്യവിളികളെ സ്വയം കയ്യൊഴിഞ്ഞുകൊണ്ട് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടത് നിയോഗമല്ലെങ്കില്‍ പിന്നെന്താണ്. ''പട്ടാളത്തിലായിരുന്ന അച്ഛന്റെ അകാലത്തിലുള്ള മരണശേഷം എല്ലാവരുടേയും പ്രതീക്ഷ എന്നിലായിരുന്നു. അച്ഛന്റെ ജോലിക്ക് അപേക്ഷിച്ച് പട്ടാളത്തില്‍ ഒതുങ്ങികൂടുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരെളുപ്പവഴി. ആ വഴിക്കുതന്നെ നീങ്ങി. ടെസ്റ്റ് പാസ്സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ എനിക്ക് ആ ജോലി മടുത്തു. ജീവിതത്തെ എന്റെ സര്‍ഗ്ഗാത്മക ഉള്‍വിളികളെ ചട്ടങ്ങളുടേയും നിയന്ത്രണങ്ങളുടേയും കള്ളികളില്‍ അടയിരുത്താന്‍ എനിക്കാവില്ലായിരുന്നു. ആ ജോലിയുപേക്ഷിച്ച് ഞാന്‍ അവിടം വിട്ടു'' കേരളത്തിലെ നാട്ടിന്‍പുറത്തെ ഒരു ശരാശരി ചെറുപ്പക്കാരന്റെ ദിശാബോധംതന്നെയായിരുന്നു അന്ന് സുജിത്തിനേയും നയിച്ചത്. അങ്ങിനെയാണ് ഒരു കൈത്തൊഴില്‍ എന്ന നിലയ്ക്ക് പാലക്കാട് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡ്രാഫ്റ്റ്മാന്‍ കോഴ്‌സിന് ചേര്‍ന്ന് പടിക്കുന്നത്. ''കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അളവും വക്രവുമൊപ്പിച്ചുള്ള ജീവിതം വേഗം മടുത്തു. അജിത്ത് കടുംതുരുത്തി എന്ന കലാകാരനുമായുള്ള സൗഹൃദമാണ് പിന്നീട് ഉള്ളിലെ ചിത്രകാരനെ കണ്ടെടുക്കാന്‍ എന്നെ സഹായിച്ചത്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M0wkkzxNPCk/TP850nY9w0I/AAAAAAAAA00/BxxgFh_M3YU/s1600/DSC_2884.JPG"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 214px;" src="http://1.bp.blogspot.com/_M0wkkzxNPCk/TP850nY9w0I/AAAAAAAAA00/BxxgFh_M3YU/s320/DSC_2884.JPG" alt="" id="BLOGGER_PHOTO_ID_5548216842033414978" border="0" /&gt;&lt;/a&gt;&lt;br /&gt;സുജിത്ത് പറയുന്നു ''ചെറിയ ചെറിയ കൗതുകങ്ങളില്‍ നിന്നാണ് എന്റെ ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. എന്റെ തന്നെ ഉത്കണ്ഠകളാണ് കാഴ്ചക്കാരന്റെ ആധികളിലേക്ക് തീപ്പൊരിയാകുന്നത്''&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കാന്‍വാസിലേക്ക്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചുരത്തുന്ന&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;കാഴ്ചയുടെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പരിവര്‍ത്തനത്തെപ്പറ്റി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;അതല്ലെങ്കില്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചിത്രകാരന്റെ&lt;/span&gt; &lt;span style="font-weight: bold;"&gt;ആന്തരിക&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ജീവിതത്തില്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;നിന്ന്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചിത്രമായി&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പരിണമിക്കുന്നതിന്റെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;രാസത്വരകത്തെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;എങ്ങിനെ&lt;/span&gt; &lt;span style="font-weight: bold;"&gt;വിലയിരുത്തുന്നു&lt;/span&gt;&lt;span style="font-weight: bold;"&gt;?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_M0wkkzxNPCk/TP82fIJo96I/AAAAAAAAA0U/abUXplMieVQ/s1600/IMG_0005_5.JPG"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 195px;" src="http://2.bp.blogspot.com/_M0wkkzxNPCk/TP82fIJo96I/AAAAAAAAA0U/abUXplMieVQ/s320/IMG_0005_5.JPG" alt="" id="BLOGGER_PHOTO_ID_5548213174335502242" border="0" /&gt;&lt;/a&gt;ഒരുപാട് ഉത്കണ്ഠകള്‍ ഉണ്ടെനിക്ക് നാട്ടിന്‍പുറത്ത് നിന്ന് പലകാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ ഈ നഗരത്തിലൂടെ നടന്ന് ഇവിടെ എന്റെ സ്റ്റുഡിയോയിലെ ജനാലയ്ക്കരുകില്‍ ഇരിക്കുമ്പോള്‍ എന്നെ ഭരിക്കുന്നത് ഒരു പാട് ഉതകണ്ഠകളാണ്. അതോടൊപ്പം ചെറിയ ചെറിയ കൗതുകങ്ങളുമുണ്ട് ഇതുതന്നെയാണ് എന്റെ ചിത്രങ്ങള്‍ക്കും പറയാനുള്ളത്. എന്റെ ഈ കൗതുകങ്ങളും ഉത്കണ്ഠകളും സൃഷ്ടിക്കുന്ന ത്രിമാനങ്ങളായ സംവേദനത്വത്തിലാണ് എന്റെ ചിത്രങ്ങളുടെ സ്വത്വം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;നഗരവല്ക്കരിക്കപ്പെട്ട&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സമൂഹത്തെക്കുറിക്കുന്ന&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സങ്കേതങ്ങളാണ്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സുജിത്തിന്റെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പലചിത്രങ്ങളുടേയും&lt;/span&gt; &lt;span style="font-weight: bold;"&gt;കാതല്‍&lt;/span&gt;&lt;span style="font-weight: bold;"&gt;..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_M0wkkzxNPCk/TP8245iKhdI/AAAAAAAAA0c/m-MdNvQ7KLE/s1600/untitled%2B2.JPG"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 228px;" src="http://3.bp.blogspot.com/_M0wkkzxNPCk/TP8245iKhdI/AAAAAAAAA0c/m-MdNvQ7KLE/s320/untitled%2B2.JPG" alt="" id="BLOGGER_PHOTO_ID_5548213617088431570" border="0" /&gt;&lt;/a&gt;അത് മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതല്ല. നേരത്തെ പറഞ്ഞതുപോലെ എന്റെ ചില കൗതുകങ്ങളില്‍ നിന്നാണ് ഈ മഹാനഗരത്തിന്റെ സങ്കേതങ്ങള്‍ പിറവിയെടുക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഹൈദരാബാദില്‍ എം.എഫ്.എ യ്ക്ക് പഠിക്കുന്ന കാലം ഞാന്‍ താമസിക്കുന്നതിന് അടുത്ത് ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു. മാതാപൂര്‍ എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര് നഗരവത്ക്കരണത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ ഓരോകാലത്തായി ആ ഗ്രാമത്തില്‍ കടന്നുവരുന്നതിനെ ഞാന്‍ ക്യാമറയില്‍ ഒരു കൗതുകത്തിന് പകര്‍ത്തി വയ്ക്കുമായിരുന്നു. രണ്ടുമൂന്നു വര്‍ഷത്തോളം ഈ ഗ്രമത്തിന്റെ മുഖഛായ മാറുന്ന വിവിധഘട്ടങ്ങളെ ഞാന്‍ എന്റെ സ്റ്റില്‍ ക്യാമറയിലൂടെ ഞാന്‍ അടയാളപ്പെടുത്തി വച്ചു. ഇന്ന് മാതപൂര്‍ ഒരു ഹൈട്ടെക് സിറ്റിയാണ്. ഈ രൂപമാറ്റത്തെ ''Once upon a time it was curio'city” എന്ന പേരില്‍ ഒരു ആര്‍ട്ട് സമ്മിറ്റായി ഞാന്‍ പിന്നിട് അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്താണ്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചിത്രാകാരന്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;എന്നുള്ള&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;നിലയ്ക്ക്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സുജിത്തിനെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;വേറിട്ടു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;നിര്‍ത്തുന്നത്&lt;/span&gt;&lt;span style="font-weight: bold;"&gt;?.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_M0wkkzxNPCk/TP83ehPrNuI/AAAAAAAAA0k/Pd7h6dXltIk/s1600/UNTITLED.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 224px;" src="http://3.bp.blogspot.com/_M0wkkzxNPCk/TP83ehPrNuI/AAAAAAAAA0k/Pd7h6dXltIk/s320/UNTITLED.jpg" alt="" id="BLOGGER_PHOTO_ID_5548214263403460322" border="0" /&gt;&lt;/a&gt;എന്റെ വ്യതിരിക്തതയെക്കുറിച്ച് ഞാന്‍ പറയേണ്ടതല്ല. എന്റെ ചിത്രം കാണുന്നവരാണ് അത് പറയേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ശില്പം എന്നുപറയുന്നത് എന്റെ കാഴ്ചയുടെ ആവിഷ്‌ക്കരണമാണ്. ജീവിതത്തിലെ അനവധി കാഴ്ച്ചകള്‍ക്കിടയില്‍ നിന്നാണ് എന്റെമാത്രമായ ഒരു കാഴ്ച്ചയിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. സമകാലികമായ ചില പോതു ഇടങ്ങളില്‍ നില്‍ക്കുമ്പോള്‍ പോലും ഒരു നല്ല കലാകാരന് അവന്റേതുമാത്രമായ ചില കണ്ടെത്തലുകള്‍ കാണും. അതാണ് അവന്റെ കലയെ ബഹുസ്വരതകളില്‍ നിന്ന് വേര്‍തിരച്ചു നിര്‍ത്തുന്നതും വ്യത്യസ്ഥനാക്കുന്നതും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അര്‍ബനൈസേഷന്റെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ആധികളും&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സാംസ്‌കാരിക&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;മൂല്യശോഷണങ്ങളുമടങ്ങുന്ന&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ആശയസഞ്ചാരം&lt;/span&gt; &lt;span style="font-weight: bold;"&gt;സുജിത്തിന്റെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഓരോ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചിത്രങ്ങളും&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സാധിച്ചെടുക്കുന്നുണ്ട്&lt;/span&gt;&lt;span style="font-weight: bold;"&gt;. &lt;/span&gt;&lt;span style="font-weight: bold;"&gt;എങ്ങിനെയാണത്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സാധിക്കുന്നത്&lt;/span&gt;&lt;span style="font-weight: bold;"&gt;?. . . .&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു തുടക്കക്കാരന്‍ എന്നുള്ള നിലയില്‍ എനിക്കുണ്ടായിരുന്ന ഒരു വെല്ലുവിളി എന്നു പറയുന്നത് എനിക്കുണ്ടായിരുന്ന ചില പരിമിതികളാണ്. ബോസ് കൃഷ്ണമാചാരി അല്ലെങ്കില്‍ റിയാസ് കോമുവിനെപോലുള്ള അതിപ്രശസ്തരായ ചിത്രകാരന്മാര്‍ ''ഫോട്ടോ റിയലിസത്തിന്റെ'' സാധ്യതകളിലൂടെ പല പ്രമേയങ്ങളേയും അതി ശക്തമായി തന്നെ ആവിഷ്‌ക്കരിക്കുന്നതു ഞാന്‍ കാണുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോറിയലിസം എനിക്ക് വഴങ്ങാത്തതാണ്. അതുകൊണ്ടുതന്നെ എനിക്ക് കംഫര്‍ട്ടബിളായ ഒരു രീതിയില്‍ നിന്നുകൊണ്ട് പലകാര്യങ്ങളും എഫക്ടീവായി പറയുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരു വഴി. ആ വഴിയുലൂടെ മുന്നോട്ടു പോകുമ്പോള്‍ തന്നെ എന്റേതായ പല പുതുമകളേയും ക്യാന്‍വാസിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. അത് ഫലം കണ്ടിട്ടുള്ളതായാണ് അനുഭവം. ചില ഒബ്ജക്ട്ടുകള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന പലതിനേയും ആബ്‌സന്റ് ആക്കിക്കൊണ്ടുതന്നെ അതിന്റെ സാന്നിധ്യത്തെ പറയാതെ പറയുന്ന ഒരു രീതി പലചിത്രങ്ങളില്‍ ഞാന്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ''എ പ്ലേസ് കാള്‍ട് സിറ്റി'' എന്ന ചിത്രത്തിന്റെ രണ്ടുവെര്‍ഷനുകള്‍ സൃഷ്ടിക്കുന്നത് അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായാണ്. ഒരു തരം അബ്‌സേര്‍ഡിറ്റി യുടെ തലം ഇതില്‍ തോന്നാമെങ്കിലും കുറേക്കൂടി എഫ്ക്ടീവായി കാര്യങ്ങളെ അവതരിപ്പിക്കാന്‍ ഇതിലൂടെ ആവുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_M0wkkzxNPCk/TP87UOxxXXI/AAAAAAAAA1E/-J3CDeKGxcM/s1600/S%2BN%2BSujit%2BInterview.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 286px;" src="http://3.bp.blogspot.com/_M0wkkzxNPCk/TP87UOxxXXI/AAAAAAAAA1E/-J3CDeKGxcM/s400/S%2BN%2BSujit%2BInterview.jpg" alt="" id="BLOGGER_PHOTO_ID_5548218484694015346" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വര്‍ണ്ണങ്ങളിലേക്കുള്ള&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;വഴിയിലെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ആദ്യകാല&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സ്വാധീനങ്ങള്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ആരായിരുന്നു&lt;/span&gt;&lt;span style="font-weight: bold;"&gt;?.&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു ശരാശരി വിദ്യര്‍ത്ഥിമാത്രമായിരുന്ന ഞാന്‍ ആദ്യമായി ചിത്രകലയില്‍ കേള്‍ക്കുന്ന പേര്‍ രാജാരവി വര്‍മ്മയുടേതു തന്നെയാണ്. സുഹൃത്ത് അജിത്ത് കടും തുരുത്തിയാണ് ലോക ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങളിലൂടെ എന്നെ കൈപിടിച്ചു നടത്തുന്നത്. ടി. കെ. പത്മിനി, കെ.സി.എസ് പണിക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളെ പരിചയപ്പെടുന്നത് അങ്ങിനെയാണ്. കേരളത്തിലെ പ്രഗല്ഭരായ പലരേയും പരിചയപ്പെടുന്നതും സ്വാധീനിക്കുന്നതും ബി.എഫ്.എ യ്ക്ക് പഠിക്കുന്ന സമയത്താണ്. സുരേന്ദ്രന്‍ നായര്‍, എന്‍. എന്‍. റിംസണ്‍, ഷിബു നടേശന്‍, ടി. വി. സന്തോഷ്, ജ്യോതി ബസു, അലക്‌സ് മാത്യൂ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു അങ്ങിനെ ഒരുപാടുപേര്‍. . . . ഇപ്പോള്‍ ഇവിടെ ഈ മാഹാ നഗരത്തില്‍ വന്നതിനുശേഷം ഇവരില്‍ പലരേയും പരിചയപ്പെടാനും സൗഹൃദം നേടാനുമായി. . .  ഇതൊക്കെ സുകൃതമാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കേരളത്തിനെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സംബന്ധിച്ചിടത്തോളം&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ചിത്രകാരന്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;വളരാന്‍മാത്രം&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;വളക്കൂറുള്ള&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഒരു&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;മണ്ണല്ല&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;ഉള്ളത്&lt;/span&gt; &lt;span style="font-weight: bold;"&gt;എന്ന്&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പരക്കെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പറയപ്പെടുന്നുണ്ട്&lt;/span&gt;&lt;span style="font-weight: bold;"&gt;. &lt;/span&gt;&lt;span style="font-weight: bold;"&gt;സുജിത്തിനെ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;സംബന്ധിച്ചിടത്തോളം&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;യാത്ര&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;പ്രതിബന്ധങ്ങള്‍&lt;/span&gt; &lt;span style="font-weight: bold;"&gt;നിറഞ്ഞതായിരുന്നോ&lt;/span&gt;&lt;span style="font-weight: bold;"&gt;…?&lt;/span&gt;&lt;br /&gt;&lt;br /&gt;എന്നെസംബന്ധിച്ചിടത്തോളം ഞാന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണിത് ഇവിടെ എനിക്ക് എന്റെ ഇടം കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയായിരുന്നു. തൃശ്ശൂര്‍ ബി.എഫി.എ യ്ക്ക് പഠിക്കുന്ന സമയത്താണ് ലളിത കലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡ് എനിക്കു കിട്ടുന്നത്. ഫൈനല്‍ ഇയറില്‍ വീണ്ടും പ്രഫഷണല്‍സിനു കൊടുക്കുന്ന അവാര്‍ഡും എനിക്കു കിട്ടി. അക്കാഡമിയുടെ ഈ പ്രോത്സാഹനങ്ങളെ ഊര്‍ജ്ജമാക്കിമാറ്റാന്‍ എനിക്കു കഴിഞ്ഞു. ആത്മാവിശ്വാസമാണ് ഒരു ചിത്രകാരന്റെ കൈമുതല്‍ ഹൃദയത്തില്‍ എവിടെയൊ ഉള്ള ഒരു വലിയ മുറിവിന്റെ വേദനയാണ് അതിന്റെ ചൂടാണ് എന്റെ സര്‍ഗ്ഗാത്മകത. ഈ വേദനയെ വരയ്ക്കുക എന്നതുമാത്രമായിരുന്നു എന്റെ പോംവഴി. അതില്‍ കിട്ടിയ എല്ലാ പിടിവള്ളികളേയും വളരെ പോസിറ്റിവായി ഞാന്‍ ഉപയോഗിച്ചു.&lt;br /&gt;&lt;br /&gt;"ആത്മവിശ്വാതക്കുറവാണ് പരേയും ഒരു പ്രത്യേക കള്ളികളിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത്" എന്ന് സുജിത്ത് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വര്‍ണ്ണങ്ങളുടെ ഈ ഇടവഴികള്‍ ഒരഭയമായിരുന്നു എന്ന് സുജിത്ത് ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നു.&lt;br /&gt;ഈ രംഗത്തേയ്ക്ക് വന്നതിനുശേഷം സുഹൃത്തുക്കളും തന്റെ സര്‍ഗ്ഗാത്മകതയില്‍ സ്വാധീനിച്ചവരുമായി ഒട്ടേറേപ്പേരുണ്ട്. 'ലളിതകലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡിന് ഞാന്‍ അയച്ച ചിത്രത്തില്‍ കുറച്ചു കാക്കകളുടെ ഭാവ വൈവിധ്യങ്ങളെയാണ് അവിഷ്‌ക്കരിച്ചിരുന്നു. അതിനു ശേഷം ഞാന്‍ വരച്ച ചില ചിത്രങ്ങളില്‍ കാക്കകള്‍ പലരീതിയില്‍ വരുന്നുണ്ട്. ഇതുകാരണം ഇന്ന് കേരളത്തിലെത്തിയാല്‍ പലസുഹൃത്തുക്കളും എന്നെ ''കാക്ക സുജിത്ത്'' എന്ന് വിളിക്കും. നാട് വിട്ട് ദേശാടനങ്ങളില്‍ മുഴുകിയതോടെ എന്റെ കാന്‍വാസിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി ആന്തരികജീവിതത്തിലും ദര്‍ശനങ്ങളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്റെ നഗരജീവിതവും പുതിയ വ്യക്തി ബന്ധങ്ങളുമാണ്. സാക്ഷി ഗാലറിയെ പ്രതിനിധീകരിച്ച് ഒരുപാട് ഷോകള്‍ ഇപ്പോള്‍ നടത്തി. ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ''ആര്‍ട്ട് സബ്മിറ്റ്'' -ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M0wkkzxNPCk/TP84vv38CHI/AAAAAAAAA0s/ZMoFFiVV3Oc/s1600/the_cultural_vehicle_fs.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 249px; height: 300px;" src="http://4.bp.blogspot.com/_M0wkkzxNPCk/TP84vv38CHI/AAAAAAAAA0s/ZMoFFiVV3Oc/s320/the_cultural_vehicle_fs.jpg" alt="" id="BLOGGER_PHOTO_ID_5548215658899834994" border="0" /&gt;&lt;/a&gt;നഗരജീവിതത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ആശയവിനിമയത്തിലെ പ്രതിബന്ധങ്ങളേയും കൊച്ചു കൊച്ചു വൈഷമ്യങ്ങളേയും സുജിത്ത് തന്റെ ക്യാന്‍വാസിലൂടെ പുതിയ മാനങ്ങള്‍ നല്‍കുന്നു. ഒരു മണ്‍ചട്ടി തലയി പൂഴ്ന്നുപോയ ഒരു നായയുടെ സ്പീട് പാറ്റേണ്‍ വ്യക്തിജീവിതത്തിലെ ചെറിയ ചില ആശയവിനിമയ പ്രശ്‌നങ്ങളെ ചിത്രീകരിക്കുന്നതെങ്കിലും സംവേദന തലത്തില്‍ ചിത്രം ഒരാഗോള പ്രശ്‌നത്തെ കൈകാര്യ ചെയ്യാന്‍ ശ്രമിക്കുന്നതുപോലൊരനുഭവം ആസ്വാദകനുണ്ടാകുന്നു. സുജിത്തിന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകളിലൊന്നാണ്&lt;span style="font-weight: bold;"&gt; ''&lt;/span&gt;&lt;span style="font-weight: bold;"&gt;കള്‍ചറല്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="font-weight: bold;"&gt;വെഹിക്കില്‍&lt;/span&gt;&lt;span style="font-weight: bold;"&gt;''&lt;/span&gt; എന്ന ചിത്രം സൂക്ഷമമായ കാഴ്ച ആവശ്യപ്പെടുന്ന ഈ ചിത്രം കാലം വഹിക്കുന്ന ആഗോള സാംസ്‌കാരിക ചിഹ്നങ്ങളെ അടയാളപ്പെടുത്തുന്നു. ഇത്തരം ചിത്രങ്ങള്‍ ഒരു കാഴ്ചക്കാരന്റെ മനസ്സില്‍ ഉത്പാദിപ്പിക്കുന്ന ചിന്താപ്രക്രിയകളാണ് ഒരു ചിത്രകാരന്റെ ജീവിതത്തെ ധന്യമാക്കുന്നത്'' സുജിത്ത് പറയുന്നു. ''എങ്കിലും ഒരു ക്യന്‍വാസും നിറങ്ങളും കൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ വ്യാമോഹിക്കുന്നില്ല''. എങ്കിലും കാലത്തിന്റെ തനതായ മുദ്രകളിലെ ഏതൊക്കെയോ ചില അംശങ്ങളെ തന്റെ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട് എന്ന സുജിത്ത് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-935058485545737371?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/935058485545737371/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/12/blog-post_08.html#comment-form' title='12 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/935058485545737371'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/935058485545737371'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/12/blog-post_08.html' title='നഗരവും എസ്. എന്‍. സുജിത്തിന്റെ ക്യാന്‍വാസും'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_M0wkkzxNPCk/TP82UZ8LpDI/AAAAAAAAA0M/2x7OhjkNaAI/s72-c/DSC_2887.JPG' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-1186246212809741699</id><published>2010-12-02T22:13:00.007+05:30</published><updated>2010-12-02T22:53:21.737+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>മണവാട്ടിയും പുല്ലുപറിയനും വാഴും നാട്</title><content type='html'>&lt;span style="color: rgb(102, 102, 102); font-style: italic;"&gt;(കുറച്ച് പഴയ ഒരു സബ്ജക്ടാണിത്. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ മൂന്നുമാസം മുമ്പുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു മുംബൈ പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയ ലേഖനം ഇവടെ ശേഖരിച്ചു വയ്ക്കുന്നു)&lt;/span&gt;&lt;br /&gt;&lt;br /&gt;നുരയുന്ന കള്ളിന്റെ മണവും ലഹരിയുമുണ്ട് പാലക്കാടന്‍ കാറ്റിന്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചിറ്റൂര്‍ താലൂക്കും അതിനു തൊട്ടുകിടക്കുന്ന ആലത്തൂര്‍ താലൂക്കും, പാലക്കാടുമൊക്കെ കള്ളിന്റേയും പേരെടുത്ത കുടിയന്മാരുടേയും നാടാണ്. എന്റെ നാടായ പല്ലശ്ശനയില്‍ മൂവന്തിനേരത്ത് പനയില്‍ നിന്നിറക്കി കിട്ടുന്ന ഒന്നാന്തരം അന്തിക്കള്ളിന്റെ വീര്യം ലിക്കര്‍ഭീമന്‍ വിജയ് മല്യയുടെ മദ്യക്കമ്പനിയായ യൂബി ഗ്രൂപ്പിനു പോലും അസാധ്യം. ഞങ്ങളുടെ നാട്ടിലെ കുടിയന്മാര്‍ തലയെടുപ്പുള്ള യക്ഷിപ്പനങ്കൂട്ടങ്ങളെ ''പനങ്കാവ്'' എന്നാണ് വിളിക്കാറ്, ലഹരി ചുരത്തുന്ന പനകളോടുള്ള നന്ദിയും അടങ്ങാത്ത ഭക്തിയുമാണ് ഇവരെ ഇങ്ങിനെ വിളിപ്പിക്കുന്നത്.  ഇരുളുപരക്കുമ്പൊ കാജാ ബീഡിയും ഒരു ചെറുമുട്ടിയില്‍ നിന്ന് രണ്ടു മോന്ത് കള്ളും, കുറേ നാട്ടുവര്‍ത്തമാനവും, ഇതാണ് പാലക്കാട്ടിലെ നമ്മുടെ ഏട്ടന്മാരുടെ ശാന്തസുന്ദരമായ മൂവന്തികള്‍. പല്ലശ്ശന തച്ചങ്കോട്ടില്‍ കാക്കൂര്‍ റോഡരുകില്‍ പാടത്തേക്ക് ഒതുങ്ങിമാറി നില്‍ക്കുന്ന മദാലസയായ ഒരു ഷാപ്പുണ്ട് അതിനെ പല്ലശ്ശനയിലെ കുടിയന്മാര്‍ വിളിക്കുന്ന പേര് ''പൂങ്കാവനം'' എന്നാണ്; ചെറുശ്ശേരിക്കവിതകളില്‍ ആവര്‍ത്തിക്കാറുള്ള ഒരു വാക്കാണ് പൂങ്കാവനം, നമ്മുടെ പുരാണത്തിലെ രാധാകൃഷ്ണ പ്രണയത്തിന്റെ മെയിന്‍ ലൊക്കേഷന്‍. പല്ലശ്ശനക്കാര്‍ക്ക് പൂങ്കാവനം എന്നു കേള്‍ക്കുന്നതുതന്നെ കുളിരുകേറുന്ന ഒരു ലഹരിയാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M0wkkzxNPCk/TPfOicxZEhI/AAAAAAAAA0E/RF2rCjHuhVg/s1600/Image032.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 240px;" src="http://4.bp.blogspot.com/_M0wkkzxNPCk/TPfOicxZEhI/AAAAAAAAA0E/RF2rCjHuhVg/s320/Image032.jpg" alt="" id="BLOGGER_PHOTO_ID_5546128557364285970" border="0" /&gt;&lt;/a&gt;പാടത്തും പറമ്പത്തും പണിയെടുക്കുന്ന ആണും പെണ്ണുമടക്കമുള്ള കൂലിപ്പണിക്കാര്‍ മുതല്‍ ചെറുമുതലാളിമാര്‍ വരെ കുടിച്ചു തിമിര്‍ക്കുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അഭയസ്ഥാനം, അതാണ് പൂങ്കാവനം. രാത്രി ഷാപ്പ് അടയ്ക്കുമ്പോള്‍ ഷാപ്പിന്റെ വാതില്‍പ്പൂട്ടില്‍ കുടിയന്മാരെല്ലാ ഒരുമിച്ച് തൊട്ടുഴിഞ്ഞ് കുമ്പിട്ടുതൊഴുത് വിടചൊല്ലുന്ന ഒരാചാരം! വര്‍ഷങ്ങളായി ഇവിടെ നടക്കുന്നു. നാളെ വരാം മദ്യപ്പരദേവതകളെ എന്ന് മനമുരുകി താണുവണങ്ങിയാണ് ഓരോ കുടിയന്മാരും രംഗമൊഴിയുന്നത്. മുംബൈയ് പോലുള്ള വന്‍നഗരങ്ങളിലെ മദ്യവും മദിരാക്ഷിയും വില്‍ക്കുന്ന പബുകളും ബിയര്‍ പാര്‍ലറുകളും ഇതിന്റെ ഏഴയലത്തുപോലും വരില്ല.&lt;br /&gt;പാലക്കാടന്‍ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് കള്ള്. കല്യാണം മുതല്‍ ചാവടിയന്തിരത്തിനും ശ്രാദ്ധമൂട്ടിനും വരെ കള്ള് ഇവിടുത്തകാര്‍ക്ക് നിര്‍ബന്ധമാണ്. പണ്ട് ഈഴവന്റെ പാടവും അവന്റെ കരിങ്കന്നുകളേയും കാക്കുന്ന നാട്ടുദൈവങ്ങളായ ''മുണ്ടിയനും'', ''മല്ലനും'' ആണ്ടിലൊരിക്കല്‍ വച്ചുകൊടുക്കുന്ന ദിവസം പൂജാ ദ്രവ്യങ്ങള്‍ക്കൊപ്പം കള്ള് കൂടി വച്ച് പൂജിച്ചിരുന്നു. കാരണമ്മാര്‍ക്കും (പിതൃക്കള്‍) കുലദൈവങ്ങള്‍ക്കും കള്ള് പ്രിയപ്പെട്ടതാണ്. പൂജയുടെ അന്ന് കുടുംബങ്ങള്‍ ഒത്തുകൂടി കുടിച്ചു മദിക്കും. ഒര്‍മ്മയുടെ വേരുകളില്‍ പുളിച്ച കള്ളിന്റെ മദം പൊട്ടുന്ന ലഹരി അരിച്ചു കയറുന്നു. . . .&lt;br /&gt;&lt;br /&gt;ചാരായം നിരോധിച്ചതിന്റന്ന് എന്റെ നാട്ടിലെ തലമൂത്ത കൊണ്‍ഗ്രസ്സുകാര്‍ വരെ മുന്‍ മുഖ്യന്‍ അന്തോണിച്ചേട്ടനെ തെറിവിളിച്ചു. അത് അന്തക്കാലം ഇപ്പോള്‍ ചാരായം നിരോധിച്ചതിന് ആന്റണിച്ചേട്ടന് നന്ദിപറയുകയാണ് ചിറ്റൂരിലേയും നല്ലേപ്പിള്ളിയിലേയും ചെറുപ്പക്കാര്‍. കാരണം ഇന്ന് അവിടുത്തെ യുവതുര്‍ക്കികളില്‍ പലരും ചെറുകിട മദ്യരാജാക്കന്മാരാണ്.  ചെറുപ്പക്കാരുടെ ഒരു സൈഡ് ബിസിനസ്സാണ് ചാരായം കടത്ത്. തമിഴ്‌നാടിന്റെ അതിര്‍ത്തി കുറിക്കുന്ന ചിറ്റൂര്‍ ഗോപാലപുരം വഴിക്കൊടുന്ന ഇരുപതോളം റൂട്ട് ബസ്സുകള്‍ വഴി അരയ്ക്കുചുറ്റും ചാരായക്കുപ്പി തിരുകി വെച്ച് അവര്‍ ചാരായ നിരോധനത്തെ അതിജീവിക്കുന്നു. റൂട്ട് ബസ്സില്‍ അധികം ചെക്കിങ്ങ് ഉണ്ടാവില്ല എന്നത് ഇവര്‍ക്ക് തുണയാവുകയാണ്. പിടിച്ചാല്‍ എമാന്മാര്‍ക്ക് ഫിഫ്ട്ടി ഫിഫ്ട്ടി കൊടുത്ത് പയ്യന്‍സ് തടിയൂരും. ഗോപാലപുരത്തു കിട്ടുന്ന ''ഗുണ്ട്'', ''മുട്ടന്‍'' എന്ന വിളിപ്പേരിലറിയപ്പെടുന്ന ചാരായക്കുപ്പികള്‍ ചുളുവിലയ്ക്ക് വാങ്ങി അവര്‍ ചിറ്റൂരും പരിസരത്തും ജീവിക്കുന്ന കൊട്ടുവടിയാശാന്മാരായ ചാരായ സ്‌നേഹികള്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു. വട്ടച്ചെലവിനുള്ള പണവും വൈകുന്നേരം കമ്പനിയടിക്കാനുള്ള വകുപ്പും ഈ തൊഴില്‍ വഴി ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് കിട്ടുന്നുണ്ട്. വലിയ മുതല്‍മുടക്കില്ല, ഏമാന്മാരും വലുതായി ശല്യം ചെയ്യില്ല ആണ്ടിലൊ സംക്രന്തിക്കൊ വല്ലോം കൊടുത്താല്‍ മതി.&lt;br /&gt;&lt;br /&gt;കള്ളുകുടി ഒരു പാപമാണ് എന്ന് പറയാനാവില്ല. പക്ഷെ നല്‍കുന്ന കാശിന് നല്ല കള്ള് വില്‍ക്കുന്നതിനുപകരം കണ്ണും കരളും അടിച്ചുപോകുന്ന തരത്തിലുള്ള വിഷം വില്‍ക്കുന്നത് കൊലച്ചതിയാണ് അനീതിയാണ്. സര്‍ക്കാരിന്റേയും എക്‌സൈസിന്റേയും മൂക്കിനു താഴെയാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പാലക്കാട് കിണാശ്ശേരിലെ ഒരു ചെറിയ മിനുങ്ങു വീരനായ ശെല്‍വേട്ടന്‍ പറയുന്നു ''ഇവിടുത്തെ ചെത്തുകാര്‍ ചെത്തുന്ന മരനീരല്ല ഷാപ്പുകളില്‍ വില്‍ക്കുന്നത്. നാട്ടില്‍ കുടിയന്മാര്‍ കൂടിക്കൂടി വരുന്നു, അതിനുമാത്രമുള്ള കള്ള് ഇവിടെ ചെത്തുന്നുമില്ല. അപ്പൊ വ്യാജനുണ്ടാക്കാതെ തരമില്ല''. അപ്പൊ എല്ലാം അറിഞ്ഞുകൊണ്ടാണ് ഡെയ്‌ലി ശെല്‍വേട്ടന്‍ മിനുങ്ങുന്നത്. ബെസ്റ്റ്!!&lt;br /&gt;&lt;br /&gt;കൃത്രിമ കള്ളുത്്പാദനം തടയുന്നതിനാണ് ഇരുപതോളം കള്ളുഷാപ്പുകള്‍ മുന്‍ ഗവണ്‍മെന്റെ് നിര്‍ത്തലാക്കിയത് എന്നാല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റെ ഈ ഷാപ്പുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് മദ്യപാനികളോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. കുടിയന്മാരെല്ലാം വളരെ സന്തോഷിച്ചു ഒരിക്കലും തുറക്കുകയില്ല എന്നു കരുതിയ പലഷാപ്പുകളും തുറന്നു. വര്‍ദ്ധിച്ചു വരുന്ന കുടിയന്മാര്‍ക്കുവേണ്ടി ചില രാഷ്ട്രിയ ദുര്‍മ്മേദസ്സുകളുടെ ഒത്താശയോടെ വണ്ടിത്താവളത്തെയും കൊഴിഞ്ഞാമ്പാറയിലേയും രഹസ്യത്താവളങ്ങളില്‍ മെത്തനോളും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത സകലമാന മയക്കുവിദ്യയും ലയിപ്പിച്ച് കൃതൃമകള്ള് ഒരുങ്ങുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലുണ്ടായിരിക്കുന്ന മദ്യദുരന്തം. എട്ടൊന്‍പതു വര്‍ഷം മുന്‍പ് ഒരു ഒക്‌ടോബര്‍മാസത്തില്‍ പള്ളിവാതുക്കലില്‍ ഉണ്ടായ ദുരന്തത്തിന്റെ പുനരാവര്‍ത്തനമാണ് ഈ ദുരന്തവും.&lt;br /&gt;മദ്യദുരന്തത്തിനുശേഷം പരസ്പരം കുറ്റം ചാര്‍ത്തിയും പഴിപറഞ്ഞും കുംമ്പസരിച്ചും കേരള രാഷ്ട്രിയം വിഴുപ്പലക്കുകയാണ്. കള്ളുകടത്തു വീരനായ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമസഭാ സാമാജികന് മാനസ്സാന്തരമുണ്ടാവാന്‍ മുപ്പതിലധികം ആള്‍ക്കാരുടെ ജീവനെ കാലപൂരിക്കയക്കേണ്ടി വന്നു കഷ്ടം!!!. ഇത്രയും കാലം ഈ വിദ്വാന്‍ കള്ളുകച്ചവടം പാല്‍ക്കച്ചവടത്തെക്കാള്‍ ഉദാത്തമായി കണ്ടയാളാണ്. ഏതൊരു വേദിയിലും തന്റെ കുടുംബത്തിന്റെ കള്ളുവില്‍പനയിലെ പാരമ്പര്യശുദ്ധിയെ ഉദ്‌ഘോഷിച്ചയാളാണ്.&lt;br /&gt;മറ്റുജില്ലകളിലേക്കുള്ള കള്ളൊഴുക്കിന്റെ മഹാധമനികളായ തത്തമംഗലത്തെ പള്ളിമുക്കിലും അണിക്കോട്ടും ഡി. വൈ. എഫ്. ഐ., യൂത്ത്‌കൊണ്‍ഗ്രസ്സ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണിപ്പോള്‍. ജനം ഭീതിയിലാണ് എപ്പോഴും എന്തും സംഭവിക്കാം എന്ന അവസ്ഥ. കേരളത്തെ നടുക്കിയ ദുരന്തം നടന്നത് മലപ്പുറം ജില്ലയിലായിരുന്നെങ്കിലും ചിറ്റൂരില്‍ നിന്നെത്തിയ കള്ളാണ് അവിടെ വിതരണം ചെയ്യപ്പെട്ടിരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് പാലക്കാട്ടിലെ കള്ളു വ്യവസായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഭരണപക്ഷം.&lt;br /&gt;&lt;br /&gt;പല്ലശ്ശനയിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചെത്തുതൊഴിലാളി പറയുന്നു ''ഇവിടുത്തെ ഷാപ്പുകളില്‍ വില്‍ക്കപ്പെടുന്ന ''പടയപ്പ'' ''ആനമയക്കി'' എന്നൊക്കെയുള്ള ഓമനപ്പേരിലറിയപ്പെടുന്ന കൃതൃമകള്ളിന് അടിമയാണ് പനകയറ്റക്കാരനായ ഞാന്‍ പോലും. സ്വയം ചെത്തിയ കള്ള് ഷാപ്പുകാരന്റെ കളക്ഷന്‍ ഏജന്റിന് കൊടുത്ത് കാശുവാങ്ങിച്ച് ആ കാശു കൊടുത്ത് ഞാന്‍ ഷാപ്പുകാരന്റെ ഈ ആനമയക്കി വാങ്ങികുടിക്കുന്നു. ഇതു കുടിച്ചില്ലെങ്കില്‍ അന്തിയാവുമ്പോ കയ്യിനും കാലിനും ഒരു വെറയല്‍ വരും''. സര്‍ക്കാര്‍ നടത്തുന്ന ലക്കുകെട്ട മദ്യവ്യവസായത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പല്ലശ്ശനക്കാരന്‍. ഇതുപോലെ അനേകംപേര്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്്. കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന വ്യജനെ കണ്ടാല്‍ കള്ളുചുരത്തുന്ന തെങ്ങുകള്‍ തലതല്ലിക്കരയും അമ്മാതിരി അധര്‍മ്മമാണ് നാട്ടില്‍ നടക്കുന്നത്. ''പടയപ്പ'' എന്നുപേരുള്ള രജനികാന്ത് ചിത്രത്തില്‍ കാറുമായി കഥാനായകന്‍ ആകാശ യുദ്ധം ചെയ്യുന്ന രംഗങ്ങള്‍ ഉണ്ട് ഇതിന്റെ ഊറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് പാലക്കാടന്‍ വ്യാജകള്ളിന് പടയപ്പ എന്ന പേരു വന്നത്. പിന്നെയുമുണ്ട് ഒരുപാട് പേരുകള്‍. തൃശ്ശൂരിലും അതിര്‍ത്തിപ്രദേശങ്ങളിലും ഈ വ്യാജന്‍ അറിയപ്പെടുന്നത് ''മണവാട്ടി'' എന്ന പേരിലാണ് കാരണം എവന്‍ അകത്തു ചെന്നാല്‍ കുടിയന്റെ ശിരസ്സ് പുതുമണവാട്ടിയെപ്പോലെ നാണിച്ച് തലതൂങ്ങികിടക്കും. പിന്നെ ഒരു പേരുള്ളത് ''പുല്ലുപറിയന്‍'' എന്നാണ് കുടികഴിഞ്ഞാല്‍ ടിയാന്‍ നിലത്തു കമഴ്ന്നുകിടന്ന് പുല്ലു കടിച്ചു പറിക്കാന്‍ സാദ്ധ്യതയുണ്ട് അതുകൊണ്ടാണ് പുല്ലുപറിയന്‍ എന്നപേരില്‍ ഈ വ്യാജന്‍ അറിയപ്പെട്ടത്. കൂടാതെ ''ആപ്പ്'', ''വാണം'', തുടങ്ങി ദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് പേരുകള്‍ അനവധി. ഇതൊന്നും കൂടാതെയാണ് കുത്തന്നൂരിലും മുപ്പുഴിയിലും ചിതലിയിലെ മലയപ്പോതി മലയുടെ സമീപ പ്രദേശങ്ങളിലും രഹസ്യമായി വാറ്റുന്ന ''കൊട്ടുവടി'' എന്നറിയപ്പെടുന്ന അസ്സല്‍ നാടന്റെ വിലസ്സല്‍. നാട്ടില്‍ നിന്ന് ഇപ്പോള്‍ കിട്ടിയ വിവരം ചില വാറ്റുകാരെ മാസപ്പടിയുടെ നന്ദി മറന്ന് എക്‌സൈസുകാര്‍ പൊക്കി എന്നാണ്. നാലഞ്ചു കന്നാസുകളോടെ പേരിന് ചിലരെ പിടിച്ചകത്തിട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു.&lt;br /&gt;&lt;br /&gt;നാടന്‍ വാറ്റൊക്കെ പണ്ട്; ഇപ്പോ ആര്‍ക്കാ വാറ്റാനും വഴറ്റാനുമൊക്കെ നേരം. ചിറ്റൂരും കൊഴിഞ്ഞാമ്പാറയിലുമുള്ള കലക്കു വിദ്വന്മാരുടെ റസിപ്പി പ്രകാരം ഊറ്റിയെടുക്കുന്ന ''കണ്ണമ്പി'' (കുടിച്ചാല്‍ കണ്ണുപോകുന്ന) ഉണ്ടാക്കുന്നതിലാണ് വാറ്റുകാര്‍ക്ക് താല്‍പര്യം ഈ ഐറ്റം കൂടുതല്‍ ലാഭകരമാണ് ഇവര്‍ക്ക്.&lt;br /&gt;''മൂലവെട്ടിയും'', ''ധോണീവാക്കറും'' (ഒലവക്കോട് ധോണിഭാഗത്തുണ്ടാക്കുന്ന നാടന്‍ വാറ്റ്) മദ്യസ്‌നേഹികളുടെ കുടുംബം വാഴുമ്പോള്‍ കല്ലുവാതിക്കലും, വണ്ടൂര്‍ ദുരന്തങ്ങളും തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴത്തെ ഈ ബഹളങ്ങളൊക്കെ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തിലെ കള്ളുഷാപ്പുകളും ബീവറേജു കൊര്‍പ്പറേഷനും വീണ്ടും സജീവമാകും. അന്തിയോളം അധ്വാനിച്ചു കിട്ടുന്ന വേതനത്തിലെ ഒരംശമെടുത്ത് ഒന്നു മദ്യപിച്ച് വല്ലിടത്തും ഒന്നുമയങ്ങാം എന്ന് മോഹിച്ചു വരുന്ന നിരപരാധികളുടെ ജീവനെടുക്കുന്ന ''കലക്കല്‍'' വിദഗ്ദന്മാരുടെ കൈയ്യബദ്ധം ഇനിയും ഇവിടെ ആവര്‍ത്തിക്കും. ഓരോ ദുരന്തങ്ങള്‍ക്കു ശേഷവും പത്രങ്ങള്‍ക്ക് ആഘോഷിക്കാന്‍ മണിച്ചന്മാരുടേയും ദ്രവ്യന്മാരുടെയും സസ്‌പെന്‍സ് പിന്നാമ്പുറക്കഥകള്‍ ഉണ്ടാവും. അടുത്ത മദ്യ ദുരന്തം ഉണ്ടാകും വരെ നമുക്ക് വല്ല നേരംമ്പോക്കും വേണ്ടേ!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-1186246212809741699?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/1186246212809741699/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/12/blog-post.html#comment-form' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/1186246212809741699'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/1186246212809741699'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/12/blog-post.html' title='മണവാട്ടിയും പുല്ലുപറിയനും വാഴും നാട്'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_M0wkkzxNPCk/TPfOicxZEhI/AAAAAAAAA0E/RF2rCjHuhVg/s72-c/Image032.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-8200010927820612832</id><published>2010-11-19T14:24:00.010+05:30</published><updated>2010-11-20T15:06:56.310+05:30</updated><category scheme='http://www.blogger.com/atom/ns#' term='പംക്തി'/><category scheme='http://www.blogger.com/atom/ns#' term='ഹമീദ് ചേന്ദമംഗലൂര്‍'/><category scheme='http://www.blogger.com/atom/ns#' term='മുംബൈ'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷ് പല്ലശ്ശന'/><title type='text'>കൈവെട്ടുമ്പോള്‍ വീണവായിക്കുന്നവര്‍</title><content type='html'>&lt;span style="font-style: italic;font-size:85%;" &gt;(മുംബൈ പ്രസിദ്ധീകരണമായ &lt;a href="http://whitelineworld.com/"&gt;വൈറ്റ്‌ലൈന്‍ വാര്‍ത്തയ്ക്ക്&lt;/a&gt; വേണ്ടി എഴുതിയ ആഴ്ച വിചാരത്തില്‍ നിന്ന്‌&lt;/span&gt;&lt;span style="font-size:85%;"&gt;)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;''കേരളത്തിന്റെ മാറുന്ന മുഖം''&lt;/span&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M0wkkzxNPCk/TOY80lDOsdI/AAAAAAAAAzY/bIpOU2ujDyI/s1600/IMG_0924.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/_M0wkkzxNPCk/TOY80lDOsdI/AAAAAAAAAzY/bIpOU2ujDyI/s320/IMG_0924.jpg" alt="" id="BLOGGER_PHOTO_ID_5541183265522495954" border="0" /&gt;&lt;/a&gt;നവിമുംബൈ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ''കേരളത്തിന്റെ മാറുന്ന മുഖം'' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേരളത്തില്‍ നിന്ന് രാഷ്ട്രീയ നിരൂപകനായ ഹമീദ് ചേന്ദമംഗലൂര്‍ പങ്കെടുത്തു. അടുത്തകാലത്ത് മുംബൈയില്‍ അരങ്ങേറിയ പരിപാടികളിലെ വളരെ കാമ്പുള്ള പരിപാടികളില്‍ ഒന്നായിരുന്നു ഈ സെമിനാര്‍. ബുദ്ധിയുടേയും ദര്‍ശനത്തിന്റെയും മാസ്മരിക സൗന്ദര്യമാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനില്‍ കാണാനായത്. തീവ്രവാദത്തിനെതിരായ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ മുംബൈയുടെ രാഷ്ട്രീയ ബോധത്തിന് പുതിയോരു ധിഷണോര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു.&lt;br /&gt;കേരളത്തിന്റെ കാല്പനികമായ ജീവിതോവസ്ഥകളെ തകിടം മറിക്കുന്ന തീവ്രവാദത്തിന്റേയും മത ഫാസിസത്തിന്റെയും അടിവേരുകളെ വളരെ സമര്‍ത്ഥമായി അന്വഷിക്കുന്നതോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഹമീദ് വളരെ ശക്തമായി വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെക്കാലമായി നമ്മള്‍ കാത്തുസൂക്ഷിച്ചിരുന്ന മതേതര ഇടം കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനകളെ ഹമീദ് ചേന്ദമംഗലൂര്‍ കാണിച്ചുതന്നു.&lt;br /&gt;മതതീവ്രദത്തിനെതിരെയുള്ള ഹമീദ് ചേന്ദമംഗലൂരിന്റെ പോരാട്ടത്തിന് ഏറെ പഴക്കമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഈയിടെ കേരളത്തില്‍ നടന്ന മദനി സംഭവത്തെക്കുറിച്ച് അതിശക്തമായി പ്രതികരിച്ചയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പാര്‍ട്ടിഭക്തിയിലധിഷ്ടിതമായ ചതുരത്തിലൂടെയല്ല ഹമീദ് ചേന്ദമംഗലൂര്‍ തീവ്രവാദത്തെ നോക്കിക്കാണുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുടേയും പരോക്ഷമെങ്കിലും ഓട്ടുബാങ്കിന്റെ ഉറവകളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പുരോഗമന വാദികള്‍ മതതീവ്രവാദത്തെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മദനിയെപ്പോലെയുള്ളവര്‍ക്കായി ഇടതുപാര്‍ട്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഹമീദ് പറയുന്നു ''കാസര്‍ഗോട്ടില്‍ റയാന എന്ന എയ്‌റോനോട്ടിക്കല്‍ എജിനിയറിംഗിനു പഠിക്കുന്ന വിദ്യാസംമ്പന്നയായ ഒരു യുവതി പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ നിരന്തരമായ വധഭീഷണി നേരിടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ മദനിയുടെ അറസ്റ്റുണ്ടായപ്പോള്‍ അതിനെ മനുഷ്യാവകാശ ലംഘനമായിക്കണ്ട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഇവിടുത്തെ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളുടെ അവസരവാദമാണ് കാണിക്കുന്നത്. കാരണം റയാന എന്ന പാവം പെണ്‍കുട്ടിക്ക് സ്വന്തമായി വോട്ടുബാങ്കില്ല. എന്നാല്‍ മദനിക്ക് അതുണ്ട്. മണിപ്പൂരില്‍ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമന്നാവശ്യപ്പെട്ട് പത്തുവര്‍ഷമായി നിരാഹാര സമരം നടത്തുന്ന ചാനു ശര്‍മ്മിളയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ കേരളത്തിലെ റയാനയെപ്പോലെയുള്ളവര്‍ക്കുന്നേരെ യാഥാസ്ഥിതക മതസമൂഹം നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഇരട്ടാത്താപ്പാണ് കാണിക്കുന്നത്'' ഹമീദ് പറഞ്ഞു.&lt;br /&gt;&lt;br /&gt;മതതീവ്രവാദത്തേയും യാഥാസ്ഥിതിക വാദത്തേയും എതിര്‍ക്കുന്നതില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രപരമായ ഇച്ഛാശക്തി ചോര്‍ന്നുപോയി എന്നതിന്റെ തെളിവാണ് എഴാം ക്ലാസ്സ് പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം. സംഘടിത മതങ്ങളുടേയും ജാതി സംഘടനകളുടേയും വെല്ലുവിളിയില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കേരളത്തിലെ മതതീവ്രവാദത്തിന് കൂടുതല്‍ വളം വയ്ച്ചുകൊടുക്കുകയായിരുന്നു. മതം എന്നാല്‍ ഏതൊരു വ്യക്തിയുടേയും സ്വകാര്യതയാണ്. ഏതൊരു മതത്തിനും അതിന്റേതായ ഒരു അചാര വ്യവസ്ഥയും രാഷ്ട്രിയ വ്യവസ്ഥയും ഉണ്ട്. ഹിന്ദു ആയാല്‍ പോരാ ഹിന്ദുയിസത്തെ വളര്‍ത്തണം എന്നത് ഹിന്ദുമതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. ഹിന്ദു മതം എന്ന ഏറെ വ്യക്തിസ്വകാര്യമായ ആചാര വ്യവസ്ഥ പിന്‍തുടര്‍ന്നാല്‍ പോര മറിച്ച് ഹിന്ദുയിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ കുടി സ്ഥാപിച്ചെടുക്കാന്‍ ഓരോ ഹന്ദുവും ഉണരണം എന്ന് പ്രവീണ്‍ തൊഗാഡിയയെപോലുള്ളവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്ന അചാര വ്യവസ്ഥയുടെ രാഷ്ട്രിയ വ്യവസ്ഥയുടെ പേരാണ് ഇസ്ലാമിസം. സ്വയം ഒരു ഇസ്ലാമായി ജീവിച്ചതുകൊണ്ടുമാത്രം ഒരാള്‍ യാഥാര്‍ത്ഥ മുസ്ലീം ആകുന്നില്ല മറിച്ച് അയാള്‍ ഇസ്ലാമിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിച്ചെയുക്കാന്‍ കൂടി പരിശ്രമിക്കുമ്പോഴേ യഥാര്‍ത്ഥ മുസ്‌ളീം ആകുകയുള്ളു. മതത്തിന്റെ രാഷ്ട്രീയ അജണ്ടകളില്‍ നിന്നാണ് തീവ്രവാദം ഉടലെടുക്കുന്നത് എന്ന് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ കണ്ടെത്തുന്നു. സോവിയറ്റ് യുണിയന്‍ എന്ന ഒരു കാലത്തെ അതി പ്രധാന ശക്തിയെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക പ്രത്സാഹിപ്പിച്ച മത തീവ്രവാദമാണ് ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന് ഹമീദ് സമര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വിവരം കെട്ടുപോയ ഒരു സമൂഹം&lt;/span&gt;&lt;br /&gt;&lt;br /&gt;'ഞങ്ങളെ വിമര്‍ശിക്കരുത് അങ്ങിനെ ചെയ്താല്‍ ഏത് അവയവം ഉപയോഗിച്ചാണോ നിങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നത് ആ അവയവം ഞങ്ങള്‍ വെട്ടി ദൂരെ എറിയും' എന്ന താക്കീതാണ് തൊടുപുഴ ന്യൂമന്‍ കോളേജിലെ പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിലൂടെ മതതീവ്രവാദികള്‍ ചെയ്തത്. ചരിത്രത്തിലെ ചെറിയ ചില വര്‍ഗ്ഗീയ കലാപങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ കേരളീയര്‍ ഏറെ സുരക്ഷിതരാണെന്ന് അഹങ്കരിച്ചിരുന്നു. ഈ കൈവെട്ടു സംഭവത്തിലൂടെ മതതീവ്രവാദം അതിന്റെ പരസ്യമായ പൊതുജീവിതത്തിന്റെ പ്രഖ്യാപനമാണ് നടത്തിയത്. മതേതരമായ ഇടങ്ങള്‍ കേരളത്തിന്റെ സമകാലിക ജീവിതത്തില്‍ നിന്ന് ചുരൂങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മദനിയെപ്പോലെയുള്ളവരുടെ ഓട്ടുബാങ്കില്‍ കണ്ണുവച്ച് അയാളുടെ വീട്ടുപടിക്കല്‍ കാവല്‍ കിടക്കുന്നു. മദനി അറസ്റ്റുചെയ്തപ്പോള്‍ മദനിയുടെ ഫോണിലേക്ക് നിന്തരമായി ഫോള്‍ ചെയ്ത കേരളത്തിലെ ബഹുമാനപ്പെട്ട ഒരു മന്ത്രിയെക്കുറിച്ച് കര്‍ണ്ണാടക പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതാരാണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല. അതാരാണെന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ ഓരോ മലയാളിക്കും നന്നായി അറിയാം.&lt;br /&gt;തൊടുപുഴ ന്യൂമാന്‍ കോളജ് സംഭവത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി. പി. മുഹമ്മദ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അധികം മാധ്യമ ശ്രദ്ധ കിട്ടാതെ പോയി. അദ്ദേഹം നിയമസഭയില്‍ ചോദിച്ചു 'കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്, മരക്കുരിശ് പോരേ എന്ന് പൊന്‍കുരിശ് തോമയെക്കൊണ്ട് ചോദിപ്പിച്ച കഥയുടെ കര്‍ത്താവായ വൈക്കം മുഹമ്മദ് ബഷിറന് ഇന്ന് ഇങ്ങിനെ ഒരു കഥയെഴുതാനാവുമായിരുന്നോ, അന്ന് ഇതെഴുതിയതിന്റെ പേരില്‍ ഒരു ക്രിസ്ത്യാനിയും മുസ്ലീമായ ബഷീറിനെ ആക്രമിച്ചില്ല. നിര്‍മ്മാല്യം എന്ന സിനിമയുടെ അവസാന ഭാഗം കണ്ടിട്ട് ആരും ആ സിനിമ എടുത്ത എം.ടിയെയോ ആ രംഗം അഭിനയിച്ച പി.ജെ ആന്റെണിയെയോ ആക്രമിച്ചില്ല. ഇന്ന് അങ്ങിനെ ഒരു സിനിമ എടുക്കാന്‍ കഴിയുമോ? നാടകമെഴുതിയതിന്റെ പേരില്‍ ആരും ചെന്ന് കെ.ടി. മുഹമ്മദിന്റെ കൈവെട്ടിയില്ല. "ഗുരുവായുരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും ഗോപുര വാതില്‍ തുറക്കും ഞാന്‍, ഗോപകുമാരനെ കാണും" എന്ന് യേശുദാസ് പാടിയപ്പോള്‍ ഒരു ക്രസ്ത്യനിയാണോ ഇത് പാടിയതെന്ന് ആരും നോക്കിയില്ല. അമ്പലമുറ്റത്ത് കലാമണ്ഡലം ഹൈദരാലിയുടെ കഥകളി സംഗീതം കേട്ട് ഇത് മുസ്ലീമാണെന്ന് പറഞ്ഞ് ആരും കലിതുള്ളിയുമില്ല. മുപ്പത്തിയഞ്ച്, നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ക്കുണ്ടായിരുന്ന വിവേകത്തിന്റെ നാലയലത്ത് എത്താന്‍ ഇന്നത്തെ മലയാളികള്‍ക്ക് കഴിയുന്നില്ല". മദ്യത്തിന്റെ മയക്കത്തില്‍ മലയാളി പെട്ടുപോയതുപോലെ മതതീവ്രവാദത്തിലും നാം അകപ്പെട്ടിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയുണ്ടായിരുന്ന മലയാള ഭൂമിയെ കലാപഭൂമിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്''. എക്‌സൈസ്, സ്റ്റേഷനറി എന്നീ വകുപ്പുകളിന്മേലുള്ള ബഡ്ജറ്റ് ചര്‍ച്ചാവേളയിലാണ് ശ്രീ സി. പി. മുഹമ്മദ് എന്ന കോണ്‍ഗ്രസ്സ് നിയമസഭാ സമാജികന്‍ ഇത്രയും പറഞ്ഞത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വഴിതെറ്റിപോകുന്ന ചര്‍ച്ചകള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ഹമീദ് ചേന്ദമംഗലൂര്‍ അവതരിപ്പിച്ച സെമിനാറിനുശേഷം അദ്ദേഹം അവതരിപ്പിച്ച വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളപ്പിറവിക്കു ശേഷം 54 വര്‍ഷം കഴിഞ്ഞ് നില്‍ക്കുന്ന ഈ ദശാസന്ധിയില്‍ കേരളത്തിന്റെ മുഖം പഴയതില്‍ നിന്ന് കൂടുതല്‍ സുന്ദരമായോ അതോ വികൃതമായൊ എന്ന് അന്വേഷിക്കകയാണ് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ എന്ന് കവി ശ്രീ കെ ഹരിദാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നമ്മള്‍ മുംബൈയിലെ ബുദ്ധിജീവികള്‍ പ്രതീക്ഷ തെറ്റിച്ചില്ല. മുംബൈയിലെ പരക്കെ കണ്ടുവരുന്ന ''പ്രസംഗരോഗത്തിന്റെ'' തുമ്മലും ചീറ്റലും അറുപതുകളില്‍ കേരളം വിട്ടവരുടെ ഫ്യൂഡല്‍ ജീവിതത്തിന്റെ ഒര്‍മ്മയും കൊണ്ട് മുംബൈയിലെ ബുദ്ധിജീവികള്‍ ഹമീദ് ചേന്ദമംഗലൂരിനെ വധിക്കുന്നതുകണ്ടു. കേരളത്തിന്റെ മാറുന്ന മുഖം എന്നാല്‍ നാമമാത്രമായ തീവ്രവാദമൊ നിസ്സാരമായി തള്ളിക്കളയാവുന്ന കൈവെട്ടൊ ഒന്നുമല്ല കാളവണ്ടിയില്‍ നിന്ന് ഫെരാരി കാറിലേക്ക് മാറിയ നമ്മുടെ സാങ്കേതിക സാമ്പത്തിക വളര്‍ച്ചയാണ്! എന്ന് ചില കാല്പനിക ബുദ്ധിജീവികള്‍ സമര്‍ത്ഥിച്ചു!!. സ്വന്തം അയല്‍വീട്ടില്‍ വരെ എത്തിനില്‍ക്കുന്ന തടിയന്റെ വിടന്‍മാരുടെ സാന്നിധ്യത്തെ ഇവരൊന്നും അറിയാതെ പോയതാണോ, അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ അതൊ ഇവരുടെ ബുദ്ധി മരവിച്ചോ. . . ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;മുംബൈ സാഹിത്യവേദി പ്രതിമാസ ചര്‍ച്ച&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരെഴുത്തുകാരന്‍ ഒരു സര്‍ഗ്ഗാത്മക സൃഷ്ടി നടത്തുന്നതിലൂടെ അയാളുടെ വ്യക്തിജീവിതത്തെ പൊതുജീവിതവുമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ എഴുത്തുകാരനും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം എന്നാല്‍ 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്. രാഷ്ട്രീയം എന്ന വാക്കിന്റെ സമകാലിക ജീവിതത്തിലെ വ്യവഹാരങ്ങള്‍ ഇന്ന് പലതാണ്. ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; ആയിക്കൂടായ്കയുമില്ല. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളിലൂടെ, രക്തം മരവിപ്പിക്കുന്ന അക്രമ സംഭവങ്ങളിലൂടെ സ്വന്തം മകന്‍ നഷ്ടപ്പെടുമ്പോള്‍ ഒരമ്മയുടെ നെഞ്ചിലെ വേദനയുടെ രാഷ്ട്രിയമുണ്ടല്ലൊ, നീതികരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വയറ്റിലെ വിശപ്പിന്റെ രാഷ്ട്രീയമുണ്ടല്ലൊ, അതാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. അത് അണികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി പപ്പോഴും കൊലപാതകികളാക്കി മാറ്റുന്ന കക്ഷിരാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയമല്ല.&lt;br /&gt;&lt;br /&gt;കഴിഞ്ഞ നവംബര്‍ 7ന് മുംബൈ സാഹിത്യവേദി ചര്‍ച്ചയില്‍ എഴുത്തുകാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാമ്പില്ലാത്തതെങ്കിലും ചിരിക്കാന്‍ വകയുള്ള പല വാദങ്ങളും അരങ്ങേറുകയുണ്ടായി. വേദിയില്‍ കവിത അവതരിപ്പിച്ച ആശിഷ് എബ്രഹാം ഒരു ഇടതുപക്ഷ സഹയാത്രികനാണ് എന്ന് ഞാന്‍ വേദിയുടെ ബ്ലോഗ്ഗിലെഴുതിയത് പലര്‍ക്കും അത്ര പിടിച്ചില്ല. ഇടതുപക്ഷം എന്നാല്‍ ഒരു ചിന്താപദ്ധതിയാണ്. ഒരു ഇടതുപക്ഷ സാഹയാത്രികനാണ് എന്ന് പറയാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ഒരു മനുഷ്യനാവുക എന്നതാണ് അര്‍ത്ഥം. ആത്മീയവും ഭൗതികവുമായ വ്യത്യസ്ത അടിത്തറയുള്ള പ്രത്യേയശാസ്ത്രാവബോധവും, രാഷ്ട്രീയാവബോധവുമാണ് ഒരു എഴുത്തുകാരനെ എന്നും എഴുത്തുകാരനാക്കി നിലനിര്‍ത്തുന്നത്. വിവിധരാഷ്ട്രീയ നൈതികതകള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലുകള്‍ അനിവാര്യമാണ്. വേദിയില്‍ നിന്ന് വേദിക്കു വെളിയിലേക്കു നീണ്ട രസകരവും നിര്‍ഭാഗ്യകരവുമായ ചര്‍ച്ച സത്യത്തില്‍ ചിലരെയൊര്‍ത്ത് സഹതപിക്കേണ്ട ഗതികേടിലെത്തിച്ചു. എന്തിലും ഏതിലും രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കുന്നതെന്തിന് എന്ന് പലരും രോക്ഷം കൊള്ളുന്നതു കണ്ടു. ''രാഷ്ട്രീയമെന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ കക്ഷിരാഷ്ട്രീയമല്ല. ഓരോ എഴുത്തുകാരനും അവന്റേതായ രാഷ്ട്രീയം വേണം എന്ന് പത്രപ്രവര്‍ത്തകനും കവിയുമായ ജയന്‍ തനിമയും സഹൃദയനായ വില്‍സന്‍ കുര്യാക്കോസും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ വനരോദനമായി മാറുന്നതുംകണ്ടു.&lt;br /&gt;&lt;br /&gt;പുതിയ കാവ്യഭാഷയേയും പുതുകവിതയുടെ സങ്കേതങ്ങളേയും സ്വന്തം കവിതകളിലേക്ക് സ്വാംശീകരിക്കാനുള്ള ഒരു ശ്രമം ആശിഷ് എബ്രഹാം കഴിഞ്ഞ സാഹിത്യവേദിയില്‍ അവതരിപ്പിച്ച കവിതകളില്‍ കാണാനായി. പക്ഷെ വേറിട്ട ഒരു ശില്പമികവൊ തനതു ബിംബ മാതൃകകളോ ആശയങ്ങളൊ ആശിഷിന്റെ കവിത പ്രകടിപ്പിക്കുന്നില്ല. എങ്കിലും പ്രതിഭയുടെ പുത്തന്‍ പൊടിപ്പുകള്‍ ആശിഷിന്റെ പലകവിതകളിലും സുവ്യക്തമാണ്. പലകവിതകളും വല്ലാത്തൊരു മരണാഭിമുഖ്യം പ്രകടിപ്പിക്കുന്നതായി വേദി പൊതുവേ വിലയിരുത്തി. പുതുനിരയില്‍നിന്ന് മുമ്പ് പലരും സാഹിത്യവേദിയില്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യവേദിയില്‍ വരുന്നതിനു മുന്‍പും പിന്‍പും അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മുംബൈ സാഹിത്യവേദിയുടെ മൂല്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. ആശിഷിന്റെ കവിതാവതരണം കൊണ്ട് വേദിയെക്കാള്‍ ആശിഷ് എന്ന വളര്‍ന്നു വരുന്ന കവിക്കാണ് ഗുണമുണ്ടായിരിക്കുന്നത്. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏതാണ്ടെല്ലാവരും കവിതയുടെ നന്മതിന്മകളെ ഭംഗിയായി വിലയിരുത്തി. ആശിഷിലെ കവിക്ക് പുതിയൊരു ദിശാബോധം നല്‍കാന്‍ ഈ ചര്‍ച്ച ഉതകിയിരിക്കുമെന്ന് വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;സാഹിത്യവേദിയുടെ ചര്‍ച്ചകളിലും മുംബൈയുടെ സാംസ്‌കാരിക ജീവിതത്തിലാകമാനവും സജീവ സാന്നിധ്യമായിരുന്ന ചേപ്പാട് സോമനാഥന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയതിനു ശേഷം അദ്ദേഹം ഇല്ലാത്ത ഒരു വേദിയായിരുന്നു കഴിഞ്ഞത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് നാട്ടില്‍ ചികിത്സയിലായിരുന്നതിനാലാണ് വേദിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. വേദിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് ചേപ്പാടിന്റെ ഫോണ്‍ വന്നു. ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു എന്തൊക്കെ പറഞ്ഞു. . . . അങ്ങിനെ പലതും അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. മനസ്സ് വേദിക്കൊപ്പവും ശരീരം നാട്ടിലുമായി അദ്ദേഹം നാട്ടിലെ വിരസമായ ദിവസങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാവാം. നാട്ടിലേക്ക് ഹാര്‍ദ്ദവമായ ഒരു യാത്രയയപ്പുനടത്താനും അദ്ദേഹത്തോടുള്ള ആദരവു പ്രകടിപ്പിക്കാനും സുഹൃത്തുക്കള്‍ മുമ്പോട്ടു വന്നപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ''എനിക്ക് യാത്രയയപ്പ് തന്ന് മുംബൈയില്‍ നിന്ന് അകറ്റാന്‍ ധൃതിയായല്ലേ.. . .'' ബാലേട്ടന്‍ സ്റ്റൈലില്‍ അദ്ദേഹം പറയുന്നു ''ഞാനിവിടെയൊക്കെത്തന്നെ കാണും. ഇപ്പോള്‍ നടക്കുന്ന ചികിത്സകളൊക്കെ ഫലപ്രാപ്തിയിലെത്തിയാലുടന്‍ ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും''. ചേപ്പാടിന്റെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്നുതന്നെ ഭേദമായി മുംബൈയിലേക്ക് തിരിച്ചെത്തട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വൈയ്യക്തികതയുടെ രാഷ്ട്രീയം.&lt;br /&gt;&lt;/span&gt;&lt;br /&gt;വൈയ്യക്തികതയ്ക്കുപോലും അതിന്റേതായ ഒരു രാഷ്ട്രീയതലം ഉണ്ട്. പല ഡയറിക്കുറിപ്പുകളും അമൂര്‍ത്തമായ ഒരു സാമൂഹികബോധത്തില്‍ നിന്നാണ് ഉടലെടുക്കുന്നത.് ഈ ഡയറിക്കുറിപ്പുകള്‍ ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കപ്പെടും എന്ന് ഏതൊരു സ്വകാര്യ ഡയറിയെഴുത്തുകാരനും ആഗ്രഹിക്കുന്നുണ്ടാവണം. അങ്ങിനെയല്ലെങ്കില്‍ സ്വന്തം വൈയ്യക്തികമായ എഴുത്തുകളിലൂടെ, സ്വയം സംവദിക്കുന്നതിലൂടെ പലരും നടത്തുന്നത് സ്വന്തം ദര്‍ശനങ്ങളുടേയും സര്‍ഗ്ഗാത്മകതയുടേയും വിരേചന പ്രക്രിയയാണ്. നല്ലൊരു എഴുത്തുകാരനിലേക്ക് വളരാനുള്ള ആഗ്രഹത്തിന്റേയും നിരാശയുടേയും ഫലമായൊക്കെ ഡയറികളില്‍ മഷിപുരളാം.&lt;br /&gt;അന്തരിച്ച നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ മകള്‍ കനകശ്രീ നല്ലൊരു കവിയത്രിയായിരുന്നു എന്ന് തിരിച്ചറിയുന്നത് അവര്‍ അകാലത്തില്‍ മരിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷമാണ്. സ്വന്തം മകളുടെ മനസ്സിലെ സര്‍ഗ്ഗാത്മക ശക്തിയുടെ ആഴം അച്ഛനായ താന്‍ അറിയുമ്പോഴേക്കും സ്വന്തം മകള്‍ തന്നെവിട്ടുപോയിരുന്നു എന്ന് തിക്കുറിശ്ശി പുറത്തിറക്കിയ കനകശ്രീയുടെ കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തില്‍ പരിതപിക്കുന്നുണ്ട്. കാലാകാരനായ അച്ഛനും പ്രിയതമനും, ബന്ധുക്കളുമറിയാതെ ഒളിപ്പിച്ചുവച്ച കനകശ്രീയിലെ കവിയത്രിയെ മലയാളം കണ്ടെത്തുമ്പോഴേക്കും അവര്‍ ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു. സ്വന്തം വൈയ്യക്തികജീവിതത്തിനോടുള്ള സത്യസന്ധമായ പ്രതികരണമായിരുന്നു കനകശ്രീയുടെ കവിതകള്‍. ഭര്‍ത്താവിനേയും തന്റെ ഉടലില്‍ പിറവിയെടുത്ത തന്റെ പൊന്നോമനകളേയും കലാകാരനും പ്രതാപിയുമായ തന്റെ പ്രിയ പിതാവിനേയും കനകശ്രീ അതിശയിപ്പിക്കുന്ന കാവ്യഭംഗിയോടെ ആവിഷ്‌ക്കരിച്ചു. അന്നത്തെ സമകാലിക സാഹിചര്യത്തിലെ ഒരു സാധാരണ വീട്ടമ്മയേയും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അവര്‍ സ്വയം ഉദാത്തവല്‍ക്കരിക്കുന്നതിന്റേയും, ആഘോഷിക്കുന്നതിന്റേയും ഒരു ചിത്രം ആ കവിതകളില്‍ നിന്ന് നമ്മുക്ക് കിട്ടുന്നുണ്ട്. തൊണ്ണൂറുകളില്‍ നന്ദിതയുടെ&lt;br /&gt;കവിതകളേയും മലയാളം കണ്ടെടുക്കുന്നത് ഇതിലും വേദനാജനകമായ ഒരു സാഹചര്യത്തിലാണ്. ഇവരുടെ കവിതകള്‍ സമകാലിക കവിതകളോട് ചേര്‍ത്തുവയ്ക്കാവുന്നവയെന്നൊ അതല്ലെങ്കില്‍ ഇവയൊക്കെ ഉദാത്തമായിരുന്നു എന്നൊ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. വലിയൊരു കാലയളവോളം കണ്ടെടുക്കപ്പെടാതെ പുറംലോകമറിയാതെ വൈയ്യക്തികമായി അനുഷ്ടിച്ചിരുന്ന ഒരു സര്‍ഗ്ഗാത്മക ജീവിതത്തെ സമൂഹം എങ്ങിനെ ഏറ്റുവാങ്ങുന്നു എന്നു കൗതുകത്തോടെ നോക്കിക്കാണുകയാണ്. മരിച്ചവന്റെ മുറിയില്‍ നിന്ന് അവന്‍ ജീവിച്ചതിന്റെ അടയാളങ്ങളെ ആദരവോടെയും വേദനയോടെയും നോക്കിക്കാണുന്ന ഒരു മാനസികാവസ്ഥമാത്രമല്ല ഇത്തരം സാഹിത്യ സൃഷ്ടികള്‍ കൊണ്ടാടപ്പെടുന്നതിന്റെ അടിസ്ഥാനം. മറിച്ച് കഴിവുണ്ടായിട്ടും എന്തുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവര്‍ എത്തിയില്ല എന്ന് വേദനപ്പെടുകയാണ് ഇതിലൂടെ സമൂഹം ചെയ്യുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-8200010927820612832?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/8200010927820612832/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/11/blog-post.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/8200010927820612832'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/8200010927820612832'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/11/blog-post.html' title='കൈവെട്ടുമ്പോള്‍ വീണവായിക്കുന്നവര്‍'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_M0wkkzxNPCk/TOY80lDOsdI/AAAAAAAAAzY/bIpOU2ujDyI/s72-c/IMG_0924.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-5087578098587492525</id><published>2010-09-03T22:04:00.014+05:30</published><updated>2010-09-04T14:12:39.818+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷ് പല്ലശ്ശന'/><title type='text'>എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”</title><content type='html'>&lt;span style="font-size:100%;"&gt;&lt;span&gt;സര്‍ഗ്ഗാത്മകതയുടെ രസതന്ത്രത്തെക്കുറിച്ച്‌ ഉണ്ടായിട്ടുള്ള ശാസ്ത്രീയമായ പല നിരീക്ഷണങ്ങളില്‍ ആധികാരികമായി എടുക്കുന്നത്‌ സിഗ്മണ്ട്‌ ഫ്രോയിഡിനേയാണ്‌. മനസ്സിന്റെ അബോധങ്ങളില്‍ അരൂപിയായി അലഞ്ഞു നടക്കുന്ന എഴുത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അസംസ്കൃത വസ്തുക്കളായ ബോധരൂപങ്ങളെക്കുറിച്ച്‌ ഫ്രോയിഡ്‌ വ്യക്തമായ ചില ചിത്രങ്ങള്‍ തരുന്നു. ഭൌതിക ജീവിതത്തില്‍ ഒരു ദ്രവ്യത്തെ കാണാനും സ്പര്‍ശിക്കാനും നമ്മുക്ക്‌ കഴിയുന്നതുപോലെ ആന്തരിക ജീവിതത്തില്‍ ബോധത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അരൂപിയായ ചില ദ്രവ്യങ്ങളെ നമ്മുക്ക്‌ കണ്ടെത്താന്‍ കഴിയും. ഈ ആന്തരിക ദ്രവ്യത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ഭൌതിക പരിവര്‍ത്തനമാണ്‌ എഴുത്ത്‌. ഒരു "ഖസാക്ക്‌" ഉണ്ടാവുന്നതിനു മുന്‍പ്‌ ഒ. വി. വജയ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക ജീവിതത്തില്‍ ഖസാക്കി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; "ബോധരൂപങ്ങള്‍" മോചനവും കാത്തുകിടന്നിരിക്കാം. കാലത്തി&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M0wkkzxNPCk/TIEoK_pawfI/AAAAAAAAAwo/-IaUePwx7kc/s1600/ov_vijayan.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 320px; height: 215px;" src="http://1.bp.blogspot.com/_M0wkkzxNPCk/TIEoK_pawfI/AAAAAAAAAwo/-IaUePwx7kc/s320/ov_vijayan.jpg" alt="" id="BLOGGER_PHOTO_ID_5512731588227154418" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അനന്ത പ്രവാഹത്തെ പാലക്കാട്ടിലെ കാറ്റുപിടിക്കുന്ന കരിമ്പനകളിലൂടെ. . . അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെ. . . കൈമറിയുന്ന പ്രവാചക ശബ്ദങ്ങളിലൂടെ ഖസാക്കി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; "ബോധരൂപത്തെ" ഒ. വി. വിജയന്‍ നോവല്‍ സാഹിത്യത്തിലൂടെ ഭൌതിക പരിവര്‍ത്തനം നടത്തുകയായിരുന്നു. മനസ്സിലെ അരൂപിയായ ഖസാക്കിനെ, അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; തലമുറകളിലൂടെയുള്ള കാലത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M0wkkzxNPCk/TIIEVs71STI/AAAAAAAAAxQ/eK2kiLdlk0U/s1600/Khasak.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 155px;" src="http://4.bp.blogspot.com/_M0wkkzxNPCk/TIIEVs71STI/AAAAAAAAAxQ/eK2kiLdlk0U/s200/Khasak.jpg" alt="" id="BLOGGER_PHOTO_ID_5512973664740788530" border="0" /&gt;&lt;/a&gt;മഹാ പ്രവാഹത്തെ വരച്ചുവയ്ക്കാനായി ഒ. വി. വിജയന്‍ ആദ്യം തന്നെ മനസ്സി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരികവും ആത്മീയവുമായ സത്തകളെ ഒപ്പിയെടുക്കാന്‍ പരിപക്വവും കെട്ടുറപ്പുമുള്ള ഒരു ഭാഷയെ രൂപപ്പെടുത്തിയിരുന്നു. ഭാഷ പാലക്കാടന്‍ ഗ്രാമങ്ങളുടെ നാവില്‍ വിജയനെ കാത്തുകിടന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ആത്മാവി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ശബ്ദത്തെ ചിന്തകളുടെ ചെറുതും വലുതുമായ മുഴക്കങ്ങളെ ഭാഷയുടെ ജൈവീക സ്വരങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യിക്കാനുള്ള കഴിവാണ്‌ &lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒ. വി. വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്തിയത്‌. മനസ്സി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ഉന്‍മാദത്തേയും സാഹിത്യ ഭാവനയേയും കുറിച്ച്‌ കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്‌. ഉന്‍മാദത്തിനും സമചിത്തതയ്ക്കുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെ വൈക്കം മുഹമ്മദ്‌ ബഷീര്‍ സഞ്ചരിക്കുന്നതിനെ കണ്ടെത്തുന്ന അദ്ദേഹത്തിന്‍റെ ഒരു ലേഖനമുണ്ട്‌. ഒരു എഴുത്തുകാരന്‍ സമചിത്തതയില്‍ നിന്ന്‌ ഉന്‍മാദത്തിലേക്കും അവിടെ നിന്ന്‌ തിരിച്ചും യാത്ര ചെയ്യുമ്പോള്‍ അയാളുടെ സര്‍ഗ്ഗാത്മകതയില്‍ നിന്ന്‌ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ അപൂര്‍വ്വമായ വായനാനുഭവത്തെ അദ്ദേഹം പ്രസ്തുതലേഖനത്തില്‍ കണ്ടെത്തുന്നു&lt;strong&gt;*&lt;/strong&gt;. എഴുത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അടിസ്ഥാനം മനസ്സാണ്‌ അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ഉല്‍പന്നമാണ്‌ എഴുത്ത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. മനസ്സി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ഉന്‍മാദത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെടുന്നിടത്ത്‌ യുക്തിഭദ്രതയ്ക്ക്‌ ചിലപ്പോള്‍ യാതൊരു സ്ഥാനവുമുണ്ടായെന്നുവരില്ല. ഇവിടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അടിത്തട്ടില്‍ പലയിടങ്ങളിലായി മേഞ്ഞുനടക്കുന്ന അരൂപിയായ ചില "ബോധരൂപങ്ങളെ"ക്കുറിച്ചാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;u&gt;&lt;strong&gt;&lt;span&gt;മനസ്സിലെ "ബോധരൂപങ്ങള്‍" &lt;/span&gt;&lt;/strong&gt;&lt;/u&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_M0wkkzxNPCk/TIEovQ3tITI/AAAAAAAAAww/do6PNf8tvi8/s1600/bodham.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 240px; height: 320px;" src="http://2.bp.blogspot.com/_M0wkkzxNPCk/TIEovQ3tITI/AAAAAAAAAww/do6PNf8tvi8/s320/bodham.jpg" alt="" id="BLOGGER_PHOTO_ID_5512732211325772082" border="0" /&gt;&lt;/a&gt;ബോധരൂപങ്ങള്‍ എന്ന വാക്ക്‌ ഒരു പക്ഷെ പുതിയതായി തോന്നാം. ഈ വാക്കി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; നിലവിലുള്ള വ്യവഹാരങ്ങള്‍ എന്തുതന്നെയായാലും തികച്ചും ആന്തരികമായ ചില സമസ്യകളെ പ്രതിനിധാനം ചെയ്യുന്ന ഈ വാക്കിനു പകരം വയ്ക്കാന്‍ വേറൊന്നെനിക്ക്‌ കിട്ടിയില്ല. വികാരങ്ങളുടേയും ഓര്‍മ്മകളുടേയും അസംഖ്യം ഇമേജുകളുടേയും ആകത്തുകയാണ്‌ മനസ്സ്‌. മനസ്സില്‍ തോന്നുന്നതില്‍ പലതും നമ്മള്‍ നമ്മുടെ ആത്മസുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്‌. സാധാരണ ജീവിതത്തില്‍ നടക്കുന്ന ഈ പ്രക്രിയയല്ല ഒരു സാഹിത്യ സൃഷ്ടിക്ക്‌ ആധാരം. മനസ്സിലുള്ളത്‌ വിളിച്ചു പറയുന്നത്‌ ഒരിക്കലും ഒരു സാഹിത്യ സൃഷ്ടിയായിക്കൊള്ളണമെന്നില്ല. മനസ്സിലെ പൂര്‍ണ്ണകായ ചിത്രങ്ങളെ അതേപടി വെറുതെ അവതരിപ്പിച്ചതുകൊണ്ട്‌ ഒരു നല്ല സാഹിത്യ സൃഷ്ടിയുണ്ടായിക്കൊള്ളണമെന്നില്ല. &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒരാള്‍ ഹിമാലയം സന്ദര്‍ശിച്ച്‌ തിരികെ വന്നതിനുശേഷം ത&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; എഴുത്തു മുറിയില്‍ ഇരുന്ന്‌ ഒരു യാത്രാ വിവരണം തയ്യാറാക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. താന്‍ കണ്ട കാഴ്ചകളെ എഴുത്തിലൂടെ പുനസൃഷ്ടിക്കുക എന്നത്‌ അയാള്‍ക്ക്‌ അത്ര ശ്രമകരമായ ഒരു കാര്യമായിരിക്കില്ല. മറിച്ച്‌ ഹിമാലയത്തെ കാഴ്ചകള്‍ക്ക്‌ അതീതമായ ഒരു സത്തയായി അവതരിപ്പിക്കാനാണ്‌ അയാള്‍ ശ്രമിക്കുന്നതെങ്കില്‍ ത&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; യാത്രാനുഭവങ്ങളുടെ പുര്‍ണ്ണ സ്വരൂപത്തിനുമപ്പുറത്തെ അവ്യക്തമായ ചില ബോധരൂപങ്ങളെ അയാള്‍ ത&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക ജീവിതത്തില്‍ സന്ധിക്കേണ്ടതായി വരും. അങ്ങിനെ വരുമ്പോഴാണ്‌ എഴുത്ത്‌ ഏറെ ശ്രമകരമായ ഒരു പ്രക്രിയയായി ഓരോ എഴുത്തുകാരനും അനുഭവപ്പെടുന്നത്‌.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M0wkkzxNPCk/TIIGRMKo9OI/AAAAAAAAAxY/bwrt2reh1qQ/s1600/santhosh.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 185px; height: 200px;" src="http://1.bp.blogspot.com/_M0wkkzxNPCk/TIIGRMKo9OI/AAAAAAAAAxY/bwrt2reh1qQ/s200/santhosh.jpg" border="0" alt=""id="BLOGGER_PHOTO_ID_5512975786248303842" /&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;മനസ്സിലെ അരൂപിയായ പക്ഷികളാണ്‌ ബോധരൂപങ്ങള്‍. ഈ പക്ഷികള്‍ക്ക്‌ തൂവലുകളും ആകാശവും കൊടുക്കേണ്ടത്‌ എഴുത്തുകാര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ബാധ്യതയാണ്‌. ഓരോ എഴുത്തുകാരുടെയും മാനസിക പ്രകൃതികള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M0wkkzxNPCk/TIEp4PZxCDI/AAAAAAAAAxI/xdJTmrV5ma4/s1600/anand.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 240px; height: 256px;" src="http://1.bp.blogspot.com/_M0wkkzxNPCk/TIEp4PZxCDI/AAAAAAAAAxI/xdJTmrV5ma4/s320/anand.jpg" alt="" id="BLOGGER_PHOTO_ID_5512733465062213682" border="0" /&gt;&lt;/a&gt;ചിലര്‍ അതിസൂക്ഷ്മമായ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു മറ്റു ചിലര്‍ ചിന്തകളുടെ സ്ഥൂലമായ ലോകത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; മരുഭൂമികള്‍ ഉണ്ടാകുന്നത്‌, അഭയാര്‍ത്ഥികള്‍ തുടങ്ങിയ നോവലുകള്‍ കൈയ്യിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനസ്സി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക ഘടനാ വ്യത്യാസങ്ങള്‍ ബോധ്യമാകും. അതിസൂക്ഷ്മമായ ദര്‍ശനങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന അല്ലെങ്കില്‍ ഇവിടെ അന്വേഷിക്കുന്നതുപോലെ എഴുത്തുകാര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; മനസ്സില്‍ രൂപപ്പെടുന്ന "ബോധരൂപങ്ങള്‍" എഴുത്തിലൂടെ ഭൌതിക പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഇത്തരം കൃതികള്‍ മുഖ്യധാരയില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. അതു തന്നെയാണ്‌ ആഷാ മേനോന്‍റെ മിക്കവാറുമുള്ള എല്ലാകൃതികളിലും നമ്മുക്ക്‌ കാണാന്‍ കഴിയുന്നത്‌. &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M0wkkzxNPCk/TIEpjAt4-oI/AAAAAAAAAxA/hoy2NBdiXIA/s1600/asha-menon-1.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 218px; height: 320px;" src="http://4.bp.blogspot.com/_M0wkkzxNPCk/TIEpjAt4-oI/AAAAAAAAAxA/hoy2NBdiXIA/s320/asha-menon-1.jpg" alt="" id="BLOGGER_PHOTO_ID_5512733100342835842" border="0" /&gt;&lt;/a&gt;ഈയിടെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ആഷാമേനോനെ വായിക്കാന്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ അദ്ദേഹം തന്നെ വീണ്ടും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യണമെന്നാണ്‌. ആന്തരിക ജീവിതത്തെ, അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ചിന്താ കുസുമങ്ങളെ, സൈദ്ധാന്തികമായ ധാരണകളെ, അതിനാധാരമായ മൌലികമായ ബോധരൂപങ്ങളെ ഉചിതമായ ഭാഷയിലൂടെ ആവിഷ്ക്കരിച്ച്‌ പുതിയ ഭാവുകത്വ പരിണാമം സൃഷ്ടിച്ച എഴുത്തുകാര്‍ മാലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. എം. എന്‍. വിജയന്‍ ത&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; എഴുത്തിലൂടെ ഊര്‍ജ്ജം എന്ന ബോധരൂപത്തെ അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക സത്തയെ വായനക്കാരന്‌ നല്‍കിയ ധിഷണാശാലിയായിരുന്നു. ഒരാള്‍ ഊര്‍ജജം എന്നു പറയുമ്പോള്‍ അത്‌ കേള്‍ക്കുന്ന ആളില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചിത്രത്തെ, അല്ലെങ്കില്‍ ചലിക്കുന്ന ഒരു വസ്തുവിലൂടെ നമ്മുക്ക്‌ അനുഭവവേദ്യമാകുന്ന ഊര്‍ജ്ജത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ദ്രവ്യമാനങ്ങളെ എം. എന്‍. വിജയന്‍റെ എഴുത്തുകളിലൂടെ വായനക്കാരന്‌ പകര്‍ന്നുകിട്ടിയിരുന്നു. സ്വപ്നങ്ങളുടേയും ഭാവനയുടേയും മായിക വലയങ്ങളെ മികവുറ്റ ഭാഷായന്ത്രംകൊണ്ട്‌ വരുതിക്കു നിര്‍ത്താന്‍ കൃതഹസ്തരായ എഴുത്തുകാര്‍ക്കുമാത്രമേ കഴിയൂ. ഫിക്ഷനുകളില്‍ പലരും തങ്ങളുടെ ആന്തരിക ജീവിതത്തില്‍ സന്ധിക്കുന്ന സമസ്യകളെ നിയോറിയലിസ്റ്റിക്‌ രീതികളിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കാറുണ്ട്‌. എഴുത്തുകാരന്‍ ബോധപുര്‍വ്വം അങ്ങിനെയൊരു സങ്കേതത്തെ തിരഞ്ഞെടുക്കുകയല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പുതുനിരയിലെ ആര്‍. ഉണ്ണിയുടെ പലകഥകളിലും എം. ജി. രാധാകൃഷ്ണന്‍റെ ഭൂരിഭാഗം കഥകളിലും ഈ ഒരനുഭവം സ്ഥായിയായി ഉണ്ട്‌. മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളുടെ അതേ സ്വഭാവത്തെ വാക്കുകളിലേക്ക്‌ ആവാഹിക്കാന്‍ അവര്‍ക്ക്‌ ആവുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഏതൊരു സാഹിത്യ സൃഷ്ടിയുടേയും ആധാരം മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളാണ്‌. അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആവിഷ്ക്കാരമാണ്‌ ഓരോ കൃതികളും. മനസ്സില്‍ അരൂപിയായ ബോധരൂപങ്ങള്‍ കൂടാതെ കൃത്യമായ അളവും തൂക്കവുമുള്ള ഇമേജുകളും ഉണ്ടാകും. സമകാലിക സാഹിത്യരചനകള്‍ ഒരെഴുത്തുകാരനെ അമിതമായി സ്വാധീനിക്കുമ്പോഴാണ്‌ ഇത്തരം റെഡിമെയ്ഡ്‌ ഇമേജുകള്‍കൊണ്ട്‌ മനസ്സ്‌ നിറഞ്ഞു കവിയുന്നത്‌. നിത്യജീവിതത്തില്‍ നാം കാണുന്ന പരസ്യങ്ങളും സിനിമകളുമൊക്കെ ഒരുപാട്‌ റെഡിമെയ്ഡ്‌ ഇമേജുകള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ഈ ഇമേജറികളെ നിരത്തിവച്ചുകൊണ്ട്‌ ഒരു സാഹിത്യ സൃഷ്ടി നടത്തുക എന്നത്‌ തികച്ചും അനായാസമായ ഒരു പക്രിയയാണ്‌. രണ്ടുതരം മദ്യത്തെ ഒരു കുപ്പിയില്‍ ലയിപ്പിച്ച്‌ പുതിയ ഒരു മദ്യം ഉണ്ടാക്കുന്നതുപോലെ എളുപ്പം സാധിക്കുന്ന ഇത്തരം കണ്‍കെട്ടു വിദ്യകള്‍ സമകാലിക സാഹിത്യത്തില്‍ എത്രവേണമെങ്കിലും കാണാവുന്നതാണ്‌. കൈ നനയാതെ മീന്‍പിടിക്കുന്ന ഈ തന്ത്രം പയറ്റുന്ന ഒരുപാട്‌ പുതിയ എഴുത്തുകാര്‍ നമ്മുക്കുണ്ട്‌. സച്ചിദാനന്ദ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; കാവ്യഭാഷയും കെ. ജി. എസ്സിന്‍റെ നിരീക്ഷണവും, മോഹനകൃഷ്ണന്‍ കാലടിയുടെ ആവിഷ്ക്കരണവും പച്ചയ്ക്ക്‌ കുഴച്ചെടുത്ത്‌ &lt;span&gt;സമകാലിക&lt;/span&gt; സംഭവങ്ങളില്‍ മുക്കി ഒന്നു ധ്വനിപ്പിക്കുന്ന ചില ടെക്നിക്കുകള്‍. ഇത്രയും മതി പുതിയ എഴുത്തുകാര്‍ക്ക്‌ ആവശ്യംപോലെ കവിതകളുണ്ടാക്കാന്‍ "കാട്ടിലെ തടി തേവരുടെ ആന". മനസ്സിലെ ബോധരൂപങ്ങളെ കണ്ടെത്തി പഴാക്കുന്ന സമയമുണ്ടെങ്കില്‍ സമകാലികതയിലെ എറ്റവും വലിയ കെ.ജി.എസ്സ്‌ ആകാം എന്നാവും അവരുടെ ചിന്ത. ആന്തരിക ജീവിതമൊ ആന്തരിക യാത്രകളോ ധ്യാനമോ വേണ്ട ബോധരൂപങ്ങളുടെ സങ്കീര്‍ണ്ണതയില്‍ സര്‍ഗ്ഗാത്മക പ്രതിസന്ധികളില്‍ ഉഴലേണ്ടതില്ല. ഇത്തരം "ഗിമ്മിക്കുകള്‍" കൊണ്ട്‌ ഉത്തരാധൂനിക ജീവിതം ശബ്ദമുഖരിതമാവുകയാണ്‌. &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;സ്വന്തം ബോധരൂപങ്ങളെ അതേപടി വാക്കുകളില്‍ പിടിച്ചിരുത്തുന്ന ഒരു സര്‍ഗ്ഗാത്മക രീതി &lt;/span&gt;&lt;span&gt;മേതില്‍ രാധാകൃഷ്ണന്‍ &lt;/span&gt;&lt;span&gt;ആവിഷ്ക്കരിച്ചിരുന്നു. പുതിയ ചില സംവേദനരീതികള്‍ ആവശ്യപ്പെടുന്ന ഇത്തരം രചനാ രീതികള്‍ക്ക്‌ വായനക്കാര്‍ കുറവായിരുന്നു. ആനന്ദിനേയും ആഷാമേനോനേയും മേതിലിനേയും വായിക്കുന്നതില്‍പരം വേറൊരു ആത്മ പീഢയില്ലെന്നുവരെ പലരും ചിന്തിച്ചു തുടങ്ങി. ഒരു ന്യൂനപക്ഷത്തിന്‍റെ ധൈഷണിക ജീവിതത്തെ മാത്രം തൃപ്തിപ്പെടുത്തിയതുകൊണ്ട്‌ സാഹിത്യത്തിന്‌ എന്താണ്‌ ഗുണം എന്നൊരു ചിന്ത സാധാരണ വായനക്കാരില്‍ നിലനിന്നിരുന്നു. &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളും മൃദുലമല്ല കഠിനവും മൃദുലവും അദൃശ്യവുമായ ഒരുപാട്‌ സംഗതികള്‍ ലോകത്തുണ്ട്‌. ആശയങ്ങളും അങ്ങിനെതന്നെയാണ്‌. സൂക്ഷമവും സ്തൂലവുമായ പല ഘടനയില്‍ അത്‌ മനുഷ്യന്‍റെ ആന്തരിക ജീവിതത്തില്‍ മേഞ്ഞുനടക്കുന്നു. ചിലപ്പോഴെങ്കിലും നമ്മള്‍ പറയാറില്ലേ "ആലോചിച്ചിട്ട്‌ ഒരു രൂപവുമില്ല" എന്നൊക്കെ. . . എന്തുകൊണ്ടാണത്‌..?. മനസ്സില്‍ നാം കണ്ടുമുട്ടുന്ന അരൂപികളായ സംഗതികളെ ശരിയായ രീതിയില്‍ പിടിച്ചെടുക്കാന്‍ നമ്മുക്ക്‌ കഴിയുന്നില്ല എന്നല്ലെ ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. മനസ്സിലെ യാതൊരു രൂപവുമില്ലാത്ത ഇത്തരം ജീവിത സത്തകള്‍ക്ക്‌ ഭൌതിക രൂപം കൊടുത്ത്‌ വായനക്കാര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ധൈഷണിക ജീവിതത്തിന്‌ ഊര്‍ജ്ജം നല്‍കുന്ന ഒരു കൃതിയാക്കിമാറ്റുമ്പോള്‍ ചിലതിന്‌ സുതാര്യത താരതമ്യേന കുറഞ്ഞെന്നു വരാം. വേറിട്ട ഒരു സംവേദനക്ഷമത ആവശ്യപ്പെടുന്ന ഇത്തരം കൃതികള്‍ അതിന്‍റെ സത്വഗുണം കൊണ്ട്‌ കാലത്തെ അതിജീവിക്കും. തികച്ചും സംവേദനക്ഷമമാകുന്ന തരത്തില്‍ ഒരു എഴുത്തുകാരന്‍ ത&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; മനസ്സിലെ ബോധരൂപങ്ങളെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്‌. ഒരിക്കല്‍ പോലും ആഷാമേനോന്‍ ആരീതിയില്‍ ശ്രമിച്ചുകണ്ടിട്ടില്ല. ചില ബോധരൂപങ്ങള്‍ അതി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക സ്വഭാവം കൊണ്ട്‌ കൃതികളെ ദുര്‍ഗ്രാഹ്യമാക്കും. അതു തന്നെയാണ്‌ ആനന്ദി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; അഭയാര്‍ത്ഥികള്‍ക്കും ജൈവമനുഷ്യനും സംഭവിച്ചത്‌. ആഷാമേനോ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ആന്തരിക ജീവിതത്തില്‍ വിഹരിക്കുന്ന ബോധരൂപങ്ങള്‍ അത്ര പെട്ടെന്ന്‌ ഭാഷാ യന്ത്രത്തിന്‌ പിടികൊടുക്കുന്നവയല്ല. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‍റെ കൃതികള്‍ സാധാരണ സംവേദന ശീലത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;!--[if gte vml 1]&gt;&lt;![endif]--&gt;&lt;!--[if !vml]--&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;img style="margin-top: 10px; margin-bottom: 10px; margin-right: 10px;" alt="" title="" src="http://www.saikatham.com/images/Saikatham5/Rajeev.png" align="left" width="244" height="323" /&gt;അടുത്തിടെ പുറത്തിറങ്ങിയ ബി. രാജീവന്‍റെ "വാക്കുകളും വസ്തുക്കളും" എന്ന പുസ്തകം വായിച്ചപ്പോള്‍ ആഷാമേനോനേയും ആനന്ദിനേയും തല്‍ക്കാലം വെറുതെ വിടാനാണ്‌ തോന്നിയത്‌. കാരണം അവര്‍ക്കൊക്കെ കുറഞ്ഞത്‌ സത്യസന്ധതയെങ്കിലുമുണ്ട്‌. ബി. രാജീവന്‍റെ പല ലേഖനങ്ങളും സത്യസന്ധമല്ല. ഇറക്കുമതിചെയ്ത ആശയങ്ങളെ ഭാഷയിലിട്ട്‌ കലക്കിമറിക്കുകയാണ്‌ ബി. രാജീവന്‍ ചെയ്യുന്നത്‌. അവസാനം ചേറും ചെളിയും പുരണ്ടവാക്കുകളായി സിനോപ്സയും ഗ്രാംഷിയുമോക്കെ നില്‍ക്കുന്നതായിരിക്കും വായനക്കാര്‍ കാണുക. പുസ്തകത്തിലെ ടൈറ്റില്‍ ലേഖനത്തോടാണ്‌ എനിക്കുള്ള വിയോജിപ്പിലേറെയും. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നതുപോലെ ഒരു സൃഷ്ടിയുടെ ആദിരൂപമായ അരൂപിയായ ബോധരൂപങ്ങളെ സുതാര്യമായി ആവിഷ്ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. വിഷയത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; സാന്ദ്രതയെ ചൂഷണം ചെയ്യുന്നതിനു പകരം ബോധപൂര്‍വ്വം അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. 'ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമാണ്‌' എന്നുള്ള പഴഞ്ചന്‍ വാദത്തെ പുതിയ ചില ദര്‍ശനങ്ങളിലൂടെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ബി. രാജീവന്‍ പ്രസ്തുതലേഖനത്തില്‍. അദ്ദേഹം പറയുന്നു "ഭാഷ ഒരു പ്രവൃത്തിയാണ്‌ (action) നിങ്ങളെ തൂക്കികൊല്ലാന്‍ വിധിക്കുന്നു എന്ന്‌ കോടതി കുറ്റവാളിയോട്‌ പറയുന്നതിലൂടെ വെറുതെ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുകയല്ല മറിച്ച്‌ ഭാഷ ക്രിയാത്മകമായ ഒരു പ്രവൃത്തിചെയ്യുകയാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. വളരെ ദീര്‍ഘമായ ഈ ലേഖനത്തിന്‍റെ കേന്ദ്രം ഈ ഒരൊറ്റ 'ത്രെഡ്‌' ആണ്‌. ബി. രാജീവ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; ഭാഷാ യന്ത്രം അദ്ദേഹത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; വിഷയത്തെ അനാവശ്യമായി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം ഭാഷയില്‍ ബോധപുര്‍വ്വം വരുത്തി തീര്‍ക്കുന്ന ഇത്തരം സങ്കീര്‍ണ്ണതകളെ നെല്ലും പതിരുമായി വേര്‍തിരിച്ചെടുത്തു മനസ്സിലാക്കാന്‍ ഇക്കാലത്ത്‌ വായനക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇതേ പുസ്തകത്തില്‍ കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകളെക്കുറിച്ച്‌ ബി. രാജീവന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ വളരെ സമഗ്രമാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;!--[endif]--&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;u&gt;&lt;strong&gt;&lt;span&gt;എഴുത്തുകാരന്‍റെ ജലാശയങ്ങള്‍ &lt;/span&gt;&lt;/strong&gt;&lt;/u&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;ജലം + ആശയം = ജലാശയം. ജലാശയമെന്നാല്‍ ആഴവും പരപ്പുമുള്ള പ്രകൃതി ഒരുക്കിയ ജലസങ്കേതം. പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ പെയ്തൊരു മഴയില്‍ നിന്ന്‌ നീരൊഴുക്കുകളായി തോടുകളായി പുഴകളായി ജലാശയത്തില്‍ ജലം ലയിക്കുന്നു. അതായത്‌ ജലം വലിയ ഒരു രൂപത്തെ പ്രധിനിധീകരിക്കുന്നു. ഈ വലിയ രൂപത്തെ നാം ഇപ്പോള്‍ വിളിക്കുന്നത്‌ ജലാശയം എന്നാണ്‌. ജലാശയം എന്ന രൂപത്തിലേക്ക്‌ എത്തിച്ചേരാന്‍ ജലം ഒരുപാട്‌ രൂപങ്ങളിലൂടെ ഒഴുകിയിരുന്നു. മനസ്സിലെ ബോധരൂപങ്ങള്‍ ഒരു കലാകാര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; സൃഷ്ടി മേഘങ്ങളാണ്‌ അതിനെ മഴയാക്കി നീരോട്ടമാക്കി ജലാശയം എന്ന ജലത്തിന്‍റെ ഏകരൂപത്തിലേക്ക്‌ എന്നതുപോലെ സ്വന്തം കലയെ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;!--[if gte vml 1]&gt;&lt;![endif]--&gt;&lt;!--[if !vml]--&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;!--[endif]--&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;img style="margin-top: 10px; margin-bottom: 10px; margin-right: 10px;" alt="" title="" src="http://www.saikatham.com/images/Saikatham5/Lake.png" align="left" width="409" height="308" /&gt;ജലത്തെ ആകാശത്തേക്ക്‌ എറിഞ്ഞ്‌ പിടിച്ചാല്‍ അത്‌ മഴയാവില്ല. സമകാലികതയുടെ പുറമ്പോക്കുകളില്‍ വിഹരിക്കുന്നതിനെ അതേപടി ആവിഷ്ക്കരിക്കുകയോ പുനസൃഷ്ടിക്കുകയോ ചെയ്യുകയല്ല വേണ്ടത്‌. അങ്ങിനെ ചെയ്യുന്നതുകൊണ്ട്‌ ഒരേ അച്ചില്‍ വാര്‍ത്തതുപോലുള്ള സൃഷ്ടികള്‍ വായനക്കാരന്‌ സഹിക്കേണ്ടി വരുന്നു. കാലം സ്വന്തം ഹൃദയത്തില്‍ രൂപ്പെടുത്തുന്ന ബോധരൂപങ്ങളെ സ്വയം കണ്ടെത്തണം. ഒരു ചലചിത്രകാരന്‌ നിലവിലുള്ള ട്രെന്റിനൊപ്പിച്ച് ഒരു സിനിമയെടുക്കാന്‍ പെട്ടെന്നു കഴിഞ്ഞെന്നിരിക്കും പക്ഷെ അദ്ദേഹത്തി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്റെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt; സ്വന്തം സിനിമ ചെയ്യണമെങ്കില്‍ മനസ്സിലെ ഈ അരൂപികളായ ചിത്രശലഭങ്ങളെ സന്ധിച്ചേ മതിയാകൂ. ലോകത്തില്‍ നമ്മള്‍ ദര്‍ശിക്കുന്ന വൈവിധ്യങ്ങളുടെ ഭാഗമാണ്‌ നമ്മുടെ മനസ്സും അതിലെ ബോധരൂപങ്ങളും. അതിനെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തില്‍ പുതിയ ഭാഷയും പൂതിയ സങ്കേതങ്ങളും പിറവിയെടുക്കും. ഈ ജൈവ പ്രക്രിയയിലൂടേ ഭാഷയും ആന്തരിക ജീവിതവും നവീകരിക്കപ്പെടുകയും പുതിയ ഭാവുകത്വപരിണാമങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകതജീവിതം സാക്ഷ്യം വഹിക്കുകയും ചെയ്യും. സമകാലികതയിലെ അഭിരുചികളെ വച്ചുവിളമ്പുന്ന ഗിമ്മിക്കുകള്‍ പോരാ നമ്മുക്ക്‌. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ സംക്രമിക്കുന്ന - ജീവിതത്തെ, അതിന്‍റെ മൂല്യങ്ങളെ, ശക്തിപ്പെടുത്തുന്ന കാലാതീതമായ കൃതികള്‍ നമ്മള്‍ രചിക്കേണ്ടതുണ്ട്‌ അതിന്‌ നമ്മുടെയുള്ളിലെ അരൂപിയായ പക്ഷികള്‍ക്ക്‌ ചിറകും തൂവലും ആകാശവും കൊടുക്കുക.&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt;  &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;div style="text-align: left;"&gt; &lt;/div&gt;&lt;span style="font-size:100%;"&gt;&lt;span&gt; &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt; &lt;span style="font-size:100%;"&gt;&lt;span&gt;* രോഗവും സാഹിത്യ ഭാവനയും-ബഷീറിന്‍റെ ഭ്രാന്തും എന്റെ കിറുക്കുകളും, കെ. പി. അപ്പന്‍.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;hr style="margin-left: 0px; margin-right: auto;"&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;span&gt;സൈകതം&lt;/span&gt; &lt;span&gt;വെബ്&lt;/span&gt; &lt;span&gt;മാസികയില്‍&lt;/span&gt; &lt;span&gt;പ്രസിദ്ധീകരിച്ചത്‌&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;hr style="margin-left: 0px; margin-right: auto;"&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-5087578098587492525?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/5087578098587492525/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/09/blog-post.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/5087578098587492525'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/5087578098587492525'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/09/blog-post.html' title='എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_M0wkkzxNPCk/TIEoK_pawfI/AAAAAAAAAwo/-IaUePwx7kc/s72-c/ov_vijayan.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-7672890131361975555</id><published>2010-05-22T21:32:00.011+05:30</published><updated>2010-05-24T11:21:40.429+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകം'/><category scheme='http://www.blogger.com/atom/ns#' term='നിരൂപണം'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷ്‌ പല്ലശ്ശന'/><title type='text'>ഫ്രാന്‍സിസ്‌ ഇട്ടിക്കോര</title><content type='html'>&lt;div style="TEXT-ALIGN: center; CLEAR: both" class="separator"&gt;&lt;a style="MARGIN-BOTTOM: 1em; FLOAT: left; CLEAR: left; MARGIN-RIGHT: 1em" href="http://1.bp.blogspot.com/_M0wkkzxNPCk/S_gDJUAtB8I/AAAAAAAAAvc/9LIkBMgsVfA/s1600/Francis+Itti+cora.jpg" imageanchor="1"&gt;&lt;img border="0" src="http://1.bp.blogspot.com/_M0wkkzxNPCk/S_gDJUAtB8I/AAAAAAAAAvc/9LIkBMgsVfA/s320/Francis+Itti+cora.jpg" width="193" height="320" /&gt;&lt;/a&gt;&lt;/div&gt;&lt;meta content="text/html; charset=utf-8" equiv="Content-Type"&gt;&lt;meta name="ProgId" content="Word.Document"&gt;&lt;meta name="Generator" content="Microsoft Word 12"&gt;&lt;meta name="Originator" content="Microsoft Word 12"&gt;&lt;link rel="File-List" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml"&gt;&lt;link rel="themeData" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx"&gt;&lt;link rel="colorSchemeMapping" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml"&gt;&lt;style&gt; &lt;!--  /* Font Definitions */  @font-face 	{font-family:"Cambria Math"; 	panose-1:2 4 5 3 5 4 6 3 2 4; 	mso-font-charset:0; 	mso-generic-font-family:roman; 	mso-font-pitch:variable; 	mso-font-signature:-1610611985 1107304683 0 0 159 0;} @font-face 	{font-family:Calibri; 	panose-1:2 15 5 2 2 2 4 3 2 4; 	mso-font-charset:0; 	mso-generic-font-family:swiss; 	mso-font-pitch:variable; 	mso-font-signature:-1610611985 1073750139 0 0 159 0;} @font-face 	{font-family:Rachana; 	panose-1:2 0 6 3 0 0 0 0 0 0; 	mso-font-charset:0; 	mso-generic-font-family:auto; 	mso-font-pitch:variable; 	mso-font-signature:-2139095037 8192 0 0 1 0;}  /* Style Definitions */  p.MsoNormal, li.MsoNormal, div.MsoNormal 	{mso-style-unhide:no; 	mso-style-qformat:yes; 	mso-style-parent:""; 	margin-top:0in; 	margin-right:0in; 	margin-bottom:10.0pt; 	margin-left:0in; 	line-height:115%; 	mso-pagination:widow-orphan; 	font-size:11.0pt; 	font-family:"Calibri","sans-serif"; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoChpDefault 	{mso-style-type:export-only; 	mso-default-props:yes; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoPapDefault 	{mso-style-type:export-only; 	margin-bottom:10.0pt; 	line-height:115%;} @page Section1 	{size:8.5in 11.0in; 	margin:1.0in 1.0in 1.0in 1.0in; 	mso-header-margin:.5in; 	mso-footer-margin:.5in; 	mso-paper-source:0;} div.Section1 	{page:Section1;} --&gt; &lt;/style&gt;&lt;br /&gt;&lt;meta content="text/html; charset=utf-8" equiv="Content-Type"&gt;&lt;meta name="ProgId" content="Word.Document"&gt;&lt;meta name="Generator" content="Microsoft Word 12"&gt;&lt;meta name="Originator" content="Microsoft Word 12"&gt;&lt;link rel="File-List" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml"&gt;&lt;link rel="themeData" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx"&gt;&lt;link rel="colorSchemeMapping" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml"&gt;&lt;style&gt; &lt;!--  /* Font Definitions */  @font-face 	{font-family:"Cambria Math"; 	panose-1:2 4 5 3 5 4 6 3 2 4; 	mso-font-charset:0; 	mso-generic-font-family:roman; 	mso-font-pitch:variable; 	mso-font-signature:-1610611985 1107304683 0 0 159 0;} @font-face 	{font-family:Calibri; 	panose-1:2 15 5 2 2 2 4 3 2 4; 	mso-font-charset:0; 	mso-generic-font-family:swiss; 	mso-font-pitch:variable; 	mso-font-signature:-1610611985 1073750139 0 0 159 0;} @font-face 	{font-family:AnjaliOldLipi; 	panose-1:2 0 0 0 0 0 0 0 0 0; 	mso-font-charset:0; 	mso-generic-font-family:auto; 	mso-font-pitch:variable; 	mso-font-signature:-2139095037 8194 0 0 1 0;}  /* Style Definitions */  p.MsoNormal, li.MsoNormal, div.MsoNormal 	{mso-style-unhide:no; 	mso-style-qformat:yes; 	mso-style-parent:""; 	margin-top:0in; 	margin-right:0in; 	margin-bottom:10.0pt; 	margin-left:0in; 	line-height:115%; 	mso-pagination:widow-orphan; 	font-size:11.0pt; 	font-family:"Calibri","sans-serif"; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoChpDefault 	{mso-style-type:export-only; 	mso-default-props:yes; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoPapDefault 	{mso-style-type:export-only; 	margin-bottom:10.0pt; 	line-height:115%;} @page Section1 	{size:8.5in 11.0in; 	margin:1.0in 1.0in 1.0in 1.0in; 	mso-header-margin:.5in; 	mso-footer-margin:.5in; 	mso-paper-source:0;} div.Section1 	{page:Section1;} --&gt; &lt;/style&gt;&lt;br /&gt;&lt;meta content="text/html; charset=utf-8" equiv="Content-Type"&gt;&lt;meta name="ProgId" content="Word.Document"&gt;&lt;meta name="Generator" content="Microsoft Word 12"&gt;&lt;meta name="Originator" content="Microsoft Word 12"&gt;&lt;link rel="File-List" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml"&gt;&lt;link rel="themeData" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx"&gt;&lt;link rel="colorSchemeMapping" href="file:///C:%5CDOCUME%7E1%5CMYPC%7E1%5CLOCALS%7E1%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml"&gt;&lt;style&gt; &lt;!--  /* Font Definitions */  @font-face 	{font-family:"Cambria Math"; 	panose-1:2 4 5 3 5 4 6 3 2 4; 	mso-font-charset:0; 	mso-generic-font-family:roman; 	mso-font-pitch:variable; 	mso-font-signature:-1610611985 1107304683 0 0 159 0;} @font-face 	{font-family:Calibri; 	panose-1:2 15 5 2 2 2 4 3 2 4; 	mso-font-charset:0; 	mso-generic-font-family:swiss; 	mso-font-pitch:variable; 	mso-font-signature:-1610611985 1073750139 0 0 159 0;} @font-face 	{font-family:AnjaliOldLipi; 	panose-1:2 0 0 0 0 0 0 0 0 0; 	mso-font-charset:0; 	mso-generic-font-family:auto; 	mso-font-pitch:variable; 	mso-font-signature:-2139095037 8194 0 0 1 0;}  /* Style Definitions */  p.MsoNormal, li.MsoNormal, div.MsoNormal 	{mso-style-unhide:no; 	mso-style-qformat:yes; 	mso-style-parent:""; 	margin-top:0in; 	margin-right:0in; 	margin-bottom:10.0pt; 	margin-left:0in; 	line-height:115%; 	mso-pagination:widow-orphan; 	font-size:11.0pt; 	font-family:"Calibri","sans-serif"; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoChpDefault 	{mso-style-type:export-only; 	mso-default-props:yes; 	mso-ascii-font-family:Calibri; 	mso-ascii-theme-font:minor-latin; 	mso-fareast-font-family:Calibri; 	mso-fareast-theme-font:minor-latin; 	mso-hansi-font-family:Calibri; 	mso-hansi-theme-font:minor-latin; 	mso-bidi-font-family:"Times New Roman"; 	mso-bidi-theme-font:minor-bidi;} .MsoPapDefault 	{mso-style-type:export-only; 	margin-bottom:10.0pt; 	line-height:115%;} @page Section1 	{size:8.5in 11.0in; 	margin:1.0in 1.0in 1.0in 1.0in; 	mso-header-margin:.5in; 	mso-footer-margin:.5in; 	mso-paper-source:0;} div.Section1 	{page:Section1;} --&gt; &lt;/style&gt;&lt;br /&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ്‌ ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്‌. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക്‌ സഞ്ചരിക്കുന്ന നോവലാണ്‌ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്‌. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ &lt;span style="FONT-WEIGHT: bold"&gt;Science Fiction &lt;/span&gt;നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത്‌ ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള &lt;span style="FONT-WEIGHT: bold"&gt;Science Fiction&lt;/span&gt; സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ്‌ ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ്‌ ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം &lt;span style="FONT-WEIGHT: bold"&gt;Science Fiction&lt;/span&gt; സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ്‌ വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള &lt;span style="FONT-WEIGHT: bold"&gt;Historical Fiction&lt;/span&gt; കളില്‍ നിന്ന്‌ മൌലികതകൊണ്ട്‌ ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു. &lt;?xml:namespace prefix = o /&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന്‌ ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ്‌ ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്‌. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത്‌ ഈ മനുഷ്യനിലൂടെയാണ്‌. എന്തിനേയും കുറഞ്ഞ വിലയ്ക്ക്‌ വാങ്ങി കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുക എന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന്‌ വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക്‌ എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത്‌ അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച്‌ ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്‌. ലോകത്തെ എന്തും വില്‍ക്കുക വിറ്റ്‌ ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന്‌ ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത്‌ നരമാംസ ഭോജനത്തിലാണ്‌. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ്‌ കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത്‌ തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്‌. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്‌. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ്‌ ശരി. കച്ചവടത്തിന്‍റെ നീതിയാണ്‌ നമമുടെ നീതി നേരിട്ട്‌ അധ്വാനിക്കേണ്ടി വരുന്ന മറ്റ്‌ ജോലികളിലേര്‍പ്പെട്ട്‌ ഒരിക്കലും സമയം പാഴാക്കരുത്‌. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച്‌ വാങ്ങി കൂടിയ വിലയ്ക്ക്‌ വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്‌. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക്‌ ശരിയാണ്‌. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 244 &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ്‌ രാത്രി അവളെ എനിക്ക്‌ സമര്‍പ്പിച്ച്‌ കോരപ്പെണ്ണാക്കണം. അതിന്‌ ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്‌. രാത്രി നിലവറയിലാക്കി അടച്ച്‌ കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്‌. അകത്ത്‌ എന്തൊക്കെയാണ്‌ നടന്നതെന്ന്‌ ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച്‌ അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 245 &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span style="FONT-WEIGHT: bold;font-family:AnjaliOldLipi;" lang="ML" &gt;ഹൈപ്പേഷ്യ അറിവി&lt;/span&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;span style="FONT-WEIGHT: bold"&gt;ന്‍റെ &lt;/span&gt;&lt;/span&gt;&lt;span style="FONT-WEIGHT: bold"&gt;തീക്ഷ്ണ&lt;/span&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;span style="FONT-WEIGHT: bold"&gt;&lt;/span&gt;&lt;span style="font-size:0;"&gt;&lt;span style="FONT-WEIGHT: bold"&gt; യൌവനം&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്‌. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ്‌ ഹൈപ്പേഷ്യ. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട്‌ തകര്‍ക്കുകയാണ്‌. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത്‌ മതങ്ങളല്ല മറിച്ച്‌ ലോകത്ത്‌ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച്‌ പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;"അക്കാലത്ത്‌ ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച്‌ അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;- The true story of hypatia, Iebella Swan, Page 79&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;span style="font-size:0;"&gt;&lt;/span&gt;വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ്‌ ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത്‌ നിന്ന്‌ ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്‌. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ്‌ ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട്‌ ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത്‌ ഇന്ന്‌ ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത്‌ മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്‌. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;നോവലിന്‍റെ പിന്നീട്‌ കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത്‌ വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്‌. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക്‌ ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്‌, ദുര്‍മന്ത്രവാദിയാണ്‌. പാപിയാണ്‌. ഈ തെറ്റുകള്‍ പൊറുത്ത്‌ എന്‍റെ ശിഷ്ടജീവിതമെനിക്ക്‌ തിരിച്ചു തരേണമേ. . . . " &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്‌" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന്‌ നോവലിസ്റ്റ്‌ ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന്‌ ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്‌. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;span style="FONT-WEIGHT: bold"&gt;സമകാലിക മലയാള ജീവിതം &lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത്‌ The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്‌. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌ ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത്‌ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്‌. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ്‌ ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ്‌ റാക്കറ്റ്‌ തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക്‌ ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ജന്‍മനാട്‌ കാണാനും തനിക്ക്‌ നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ്‌ കോര കൊച്ചിയിലേക്ക്‌ വരുന്നത്‌. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes” &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്‌, &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്‌" &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത്‌ പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്‌. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത്‌ മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന്‌ നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന്‌ ഗണിതം സമ്പത്ത്‌ കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്‌. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്‌. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ്‌ രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്‌. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p style="LINE-HEIGHT: 150%" class="MsoNormal"&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്‌. ഏറെ പ്രതീക്ഷയോടെ നമ്മുക്ക്‌ കാത്തിരിക്കാം.&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span lang="ML"  style="font-family:Rachana;"&gt;&lt;/span&gt;&lt;/span&gt;&lt;span style="font-family:Rachana;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;span lang="ML"  style="font-family:AnjaliOldLipi;"&gt;&lt;/span&gt;&lt;span style="LINE-HEIGHT: 150%;font-family:AnjaliOldLipi;font-size:11;"  &gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-7672890131361975555?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/7672890131361975555/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/05/blog-post.html#comment-form' title='25 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/7672890131361975555'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/7672890131361975555'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/05/blog-post.html' title='ഫ്രാന്‍സിസ്‌ ഇട്ടിക്കോര'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_M0wkkzxNPCk/S_gDJUAtB8I/AAAAAAAAAvc/9LIkBMgsVfA/s72-c/Francis+Itti+cora.jpg' height='72' width='72'/><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-7219758632363455310</id><published>2010-01-05T10:08:00.000+05:30</published><updated>2010-01-05T16:48:48.992+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഗായത്രി'/><category scheme='http://www.blogger.com/atom/ns#' term='ചിത്രകല'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><category scheme='http://www.blogger.com/atom/ns#' term='സന്തോഷ്‌ പല്ലശ്ശന'/><title type='text'>ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു കിളിവാതില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_M0wkkzxNPCk/Sz4URobn5nI/AAAAAAAAAYs/W0rMqTnw5NY/s1600-h/gayathri.jpg"&gt;&lt;span style="font-size:130%;"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 278px; CURSOR: hand" id="BLOGGER_PHOTO_ID_5421793294544266866" border="0" alt="" src="http://2.bp.blogspot.com/_M0wkkzxNPCk/Sz4URobn5nI/AAAAAAAAAYs/W0rMqTnw5NY/s320/gayathri.jpg" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:100%;"&gt;&lt;br /&gt;സ്വന്തം നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ടവന്‍റേയും പെണ്‍ ജീവിതത്തിന്‍റേ അസ്വാതന്ത്ര്യങ്ങളേയും ലളിതവും എന്നാല്‍ തീവ്രവുമായി ആവിഷ്ക്കരിക്കുന്ന ഒരു ചിത്രാകാരനാണ്‌ ശ്രീ ഗായത്രി ഗുരുവായൂര്‍‍. ഓരോ ചിത്രവും ഓരോ കിളിവാതിലുകളാണ്‌ ഗായത്രിക്ക്‌. ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ, (marginalised) അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളീയ ജീവിതത്തിണ്റ്റെ മൂല്യനിരാസങ്ങളിലേക്ക്‌ കാഴ്ച്ചക്കാരന്‍റേ, ബോധത്തെ ആനയിക്കുന്ന ചെറിയ - വലിയ കിളിവാതിലുകള്‍. കഴിഞ്ഞ ഡിസംബര്‍ 8 മുതല്‍ 14 വരെ മുംബൈ നെഹ്‌റു സെണ്റ്ററില്‍ നടന്ന ഗായത്രിയുടെ സോളോ എക്സിബിഷന്‍ കണ്ടു മടങ്ങുമ്പോള്‍ കുറെ ബിംബങ്ങള്‍ മനസ്സില്‍ അസ്വസ്ഥമായ സമകാലിക ജീവിതത്തിന്‍റേ ദുരന്തചിത്രങ്ങളായി തിടം വയ്ക്കാനാരംഭിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഒറ്റക്കാഴ്ച്ചയില്‍ തന്നെ അതിവേഗം സംവേദിക്കുന്ന ലളിതവും ഭാവാത്മകവുമായ ആശയ സഞ്ചാരം ഗായത്രിയുടെ ഏകദേശം എല്ലാചിത്രങ്ങളും സാധിക്കുന്നുണ്ട്‌. ഓരവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതരേഖ എന്ന്‌ പേരുകൊടുക്കപ്പെട്ട പ്രദര്‍ശനത്തില്‍ മിക്ക ചിത്രങ്ങളും ദളിത്‌ വാഴ്‌വിന്‍റേ പുതിയ ഭീഷണികളെ പ്രശ്നവല്‍ക്കരിക്കുന്നു.&lt;br /&gt;&lt;br /&gt;"ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;ഗായത്രിയുടെ ചെറിയ കാന്‍വാസില്‍ വരക്കപ്പെട്ട ഒരു ചിത്രത്തില്‍ വില്‍ക്കപ്പെടാതെ കൂട്ടിയിട്ടിരിക്കുന്ന മണ്‍പാത്രങ്ങളിലൊന്നില്‍ അടയിരിക്കുന്ന ഒരു പെണ്‍ പക്ഷി ഒരേ സമയം നിശബ്ദവും സുന്ദരവുമായ ഒരു ഇടിമുഴക്കമായി മാറുന്നത്‌ കാണാം, ദളിതന്‍റെ സമകാലിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഇതുപോലുള്ള കുറെ സങ്കടചിത്രങ്ങള്‍ ഗായത്രിയുടേതായി ഉണ്ട്‌. മറ്റൊരു ചിത്രത്തില്‍ മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഒരു കൊച്ചു ബാലികയുടെ മുഖം, നിഴലിച്ചുകാണുന്ന ഭയവും നിഷ്ക്കളങ്കതയും മുറ്റിയ ഭാവം - അവളുടെ കണ്ണിലെ വറ്റാതെ ബാക്കിയായ പ്രകാശം - ഈ ഒരൊറ്റ ചിത്രം മതി ചിത്രകലയുടെ ഏെതുതരം സങ്കേതങ്ങള്‍ ഉപയോഗച്ചുകൊണ്ടാണ്‌ സമകാലിക ജീവിതത്തെ ഗായത്രി അടയാളപ്പെടുത്തുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍.&lt;br /&gt;&lt;br /&gt;മൂന്നുപതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന നിറങ്ങളുമായി കൂടികലര്‍ന്ന തന്‍റെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ സര്‍ഗ്ഗാത്മകമായ പരിസരങ്ങളേയും അതിന്‍റെ ഫ്യൂഡല്‍ നിലപാടുകളേയും കുറിച്ച്‌ ഗായത്രി മനസ്സു തുറന്നു.&lt;br /&gt;'പാരമ്പര്യമാത്രനിഷ്ഠമായ രചനാമാതൃകകളെ അന്ധമായി പിന്‍തുടര്‍ന്നു വന്നിരുന്ന ആര്‍ട്ടീസ്റ്റ്‌ നമ്പൂതിരിയെപോലുള്ളവരെ കേരളം വാഴ്ത്തുന്നതു കാണാം. ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി തന്‍റെ ദീര്‍ഘമായ സര്‍ഗ്ഗ സപര്യയില്‍ കുറെ ക്ളീഷെകള്‍ സൃഷ്ടിക്കുകയായിരുന്നു. പതിനായിരക്കണക്കിന്‌ കഥാപാത്രങ്ങളെ അദ്ദേഹം വരച്ചു പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഒരേതരത്തിലുള്ള ചിത്രങ്ങള്‍ ആയിരുന്നു പലതും. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനാണ്‌ നമ്പൂതിരി വരച്ച എറ്റവും നല്ല ഒരേയൊരു സൃഷ്ടി. നമ്പൂതിരിയെക്കുറിച്ച്‌ മാധ്യമം ആഴ്ച്ചപതിപ്പില്‍ താനെഴുതിയ ലേഖനത്തിന്‌ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ഒരുപാടു വിമര്‍ശനങ്ങള്‍ ഉണ്ടായി - ഗായത്രി പറഞ്ഞു. എറ്റവും കുറച്ചു ചിത്രങ്ങള്‍ വരച്ച എം. വി. ദേവനാണ്‌ കേരളത്തിലെ എറ്റവും വലിയ ചിത്രാകാരന്‍. ഗായത്രി കേരളത്തിന്‍റെ ചിത്രകലയിലെ ഫ്യൂഡല്‍ മേധാവിത്വങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.&lt;br /&gt;&lt;/span&gt;&lt;a href="http://2.bp.blogspot.com/_M0wkkzxNPCk/S0LBwnKHaFI/AAAAAAAAAdI/OZEzMXk5xWY/s1600-h/2.jpg"&gt;&lt;span style="font-size:100%;"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 192px; CURSOR: hand" id="BLOGGER_PHOTO_ID_5423109942196791378" border="0" alt="" src="http://2.bp.blogspot.com/_M0wkkzxNPCk/S0LBwnKHaFI/AAAAAAAAAdI/OZEzMXk5xWY/s320/2.jpg" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;"കേരളത്തിലെ മണ്ണ്‌ ഒരു ചിത്രകാരന്‌ വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്‌. ഉത്തരേന്ത്യക്കാരുടെ "കളര്‍ സെന്‍സ്‌" കേരളത്തില്‍ കാണാന്‍ വിഷമമാണ്‌" വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരുടെ ശുഷ്കമായ സൃഷ്ടികളെ ഒരു കൂട്ടം അന്ധമായി വാഴ്ത്തുന്നതുകാണാം. സ്ത്രീ ശരീരത്തെ ജലഘടികാരത്തോട്‌ ബന്ധപ്പെടുത്തുന്ന പഴയ ഒരു ശൈലിയുണ്ട്‌ ചിത്രകലാരംഗത്തും മറ്റും. ജലഘടികാരത്തിന്‍റെ നടു വശം സ്ത്രീയുടെ അരക്കെട്ടും അതുകഴിഞ്ഞുള്ള ഭാഗം പെണ്ണിന്‍റെ നിതംബവും എന്ന പാരമ്പര്യാധിഷ്ഠിതമായ സ്ത്രീയെക്കുറിച്ചുള്ള രചനാ സങ്കല്‍പങ്ങളും ചോള ചേര കാലഘട്ടത്തിലെ സാംസ്കാരിക ബിംബങ്ങളേയും അനുകരിക്കുക മാത്രമാണ്‌ നമ്പൂതിരി ചെയ്തത്‌".&lt;br /&gt;&lt;br /&gt;"വളര്‍ന്നു വരുന്ന യുവ ചിത്രകാരന്‍മാരെ നമ്പൂതിരിയെ പോലെ മുതിര്‍ന്ന വരക്കാരന്‍ ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും പഠിപ്പിക്കുന്നില്ല". ഗായത്രി തന്‍റെ നിലപാടുകള്‍ തുറന്നടിച്ചു.&lt;br /&gt;&lt;br /&gt;സുന്ദരമായ പുഷ്പ വല്ലികള്‍കൊണ്ട്‌ ചുറ്റിവരിയപ്പെട്ട പെണ്‍ കഥാപാത്രങ്ങള്‍ ഗായത്രിയുടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കാണാനായി. "സ്ത്രീയെ പുരുഷന്‍ മയക്കുന്നത്‌ മനോഹര പദങ്ങളും അലങ്കാരളും കൊണ്ടാണ്‌. അതിലൂടെ തന്ത്രപരമായി പുരുഷന്‍ സ്ത്രിയെ കീഴടക്കുന്നു. അവളെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു" ഗായത്രി പറഞ്ഞു. ഇടത്തരക്കാരന്‍റേയും താഴേക്കിടയിലുള്ളവന്‍റേയും ജീവിതത്തിലെ കുടുംബ വൃക്ഷത്തിന്‍റെ ഉണങ്ങിയ ചില്ലകള്‍ സമകാലിക സമൂഹത്തില്‍ ഒരസ്വസ്ഥതയായി ഗായത്രി തന്‍റെ ചിത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ ചിത്രത്തില്‍ തന്നെ ബഹുമഖമായ ആഖ്യാനങ്ങളാണ്‌ ഗായത്രിയുടെ ചിത്രങ്ങളുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതരേഖ" എന്ന് പേരു നല്‍കപ്പെട്ട പ്രദര്‍ശനത്തിലെ എല്ലാ ചിത്രങ്ങളും ഏറെ ഗ്രമീണമായ ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്നു. ചിത്രകലയുമായി പുലബന്ധം പോലുമില്ലാത്ത ശരാശരിക്കാരനായ ഒരു ആസ്വാദകനുമായി പോലും സംവേദിക്കുന്ന ഗായത്രിയുടെ ചിത്രങ്ങള്‍ ഒരേ സമയം ലളിതവും എന്നാല്‍ പലകാഴ്ച്ചകളില്‍ പുതിയ ചില അര്‍ത്ഥങ്ങളിലേക്ക്‌ വഴിപിരിയുന്ന കാഴ്ച്ചയുടെ സങ്കീര്‍ണ്ണതയുമാണ്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a href="http://3.bp.blogspot.com/_M0wkkzxNPCk/S0LA989fUXI/AAAAAAAAAdA/K-eJ-sRPSJs/s1600-h/1.jpg"&gt;&lt;span style="font-size:100%;"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 173px; CURSOR: hand" id="BLOGGER_PHOTO_ID_5423109071876084082" border="0" alt="" src="http://3.bp.blogspot.com/_M0wkkzxNPCk/S0LA989fUXI/AAAAAAAAAdA/K-eJ-sRPSJs/s320/1.jpg" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;"ആധുനികതയുടെ കാലത്ത്‌ കുറെയധികം ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക്‌ ദുര്‍ഗ്രഹ്യമായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട്‌ കുറെയേറെ ആള്‍ക്കാര്‍ ചിത്രകലയില്‍ നിന്ന്‌ അകന്നു പോകുവാനിടയായി" ഗായത്രി അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;'ചിത്രകലയില്‍ പക്ഷെ ആധുനികത കൊണ്ടുവന്ന ആശയ പരമായ ആഴം ഉത്തരാധൂനികകാലത്ത്‌ പ്രത്യേകിച്ച്‌ ആഗോളീകരണത്തിന്‍റെ ഇക്കാലത്ത്‌ കാണാനാവുകയില്ല. ആധുനികതയെയും അതിന്‍റെ സൈദ്ധാന്തികതയേയും തച്ചുതകര്‍ക്കേണ്ടിയുരുന്നത്‌ ആഗോളീകരണത്തിന്‍റെ വക്താക്കളുടെ ആവശ്യമായിരുന്നു. ഉത്തരാധുനിക ജീവിതത്തിണ്റ്റെ മൂല്യ നിരാസങ്ങളില്‍ അസ്വസ്ഥനാണ്‌ ഗായത്രി. പോതുവെ ആശങ്കകളില്ലാത്ത ഒരു ജനസമൂഹമാണ്‌ ഞങ്ങള്‍ എന്ന്‌ യുവ കവി ശ്രീ പി. രാമന്‍ തന്‍റെ "കനം" എന്ന കവിതാസമാഹാരത്തിണ്റ്റെ ആമുഖത്തില്‍ പറയുന്നണ്ട്‌. കമ്പോളീകരിക്കപ്പെട്ട ഈ ലോകത്ത്‌ ഒരു കലാകാരന്‍ വിട്ടു വീഴ്ച്ചകള്‍ ഇല്ലാത്ത ഒരു സര്‍ഗ്ഗാത്മക ജീവിതം നയിക്കണം. തന്‍റെ കാല ശേഷവും തണ്റ്റെ ചിത്രങ്ങള്‍ നിലനില്‍ക്കും. തന്നെ വരും കാലം വിലയിരുത്തുന്നത്‌ തണ്റ്റെ ചിത്രങ്ങളിലൂടെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ താന്‍ വിട്ടുവീഴ്ച്ചകള്‍ക്ക്‌ തയ്യാറാല്ല' - ഗായത്രി പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ചെണ്ടക്കാരന്‍ ഒരു തെങ്ങുതടിപ്പാലത്തിലൂടെ ഒരു തോടു മുറിച്ചു കടക്കുകയാണ്‌ ഗായത്രിയുടെ ഒരു ചിത്രത്തില്‍. അക്കരെ പച്ചപുതച്ച ഒരു ഹരിത ഭൂമി. അതിലേക്ക്‌ ചെണ്ടയും തൂക്കി വീതികൂറഞ്ഞ തെങ്ങുതടിപ്പാലത്തിലൂടെ ആശങ്കകളില്ലാതെ നടന്നു നീങ്ങുന്നു. അതെ..., ഗായത്രി എന്ന ചിത്രകാരനും സമകാലികതയെ അടയാളപ്പെടുത്തുതിങ്ങനെയാണ്‌. ഒരു നൂല്‍പ്പാലത്തിലൂടെ പുതിയ പ്രത്യാശകളിലേക്ക്‌. കാലൊന്നു തെറ്റിയാല്‍ മുങ്ങിതാഴുമെന്നറിയാമെങ്കിലും ആശങ്കകളില്ലാതെ കാറും കോളും നിറഞ്ഞ അശാന്തകാലത്തില്‍ വരകൊണ്ട്‌ ഒരതിജീവനം. അതുകൊണ്ടു തന്നെയാവണം ഗായത്രിയുടെ മിക്ക ചിത്രത്തിലും പ്രത്യാശയിലേക്ക്‌ പറക്കാന്‍ ചിറകുവിരിക്കുന്ന ഒരു പക്ഷിയെ കാണുന്നത്‌&lt;br /&gt;&lt;hr /&gt;&lt;br /&gt;&lt;span style="FONT-STYLE: italic"&gt;ചിത്രങ്ങള്‍ ജി. ആര്‍. കവിയൂര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;em&gt;മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍വാര്‍ത്തയില്‍ വന്നത്‌&lt;/em&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-7219758632363455310?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/7219758632363455310/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2010/01/blog-post.html#comment-form' title='36 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/7219758632363455310'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/7219758632363455310'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2010/01/blog-post.html' title='ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു കിളിവാതില്‍'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_M0wkkzxNPCk/Sz4URobn5nI/AAAAAAAAAYs/W0rMqTnw5NY/s72-c/gayathri.jpg' height='72' width='72'/><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-8917712121632376055</id><published>2009-12-08T19:42:00.001+05:30</published><updated>2009-12-09T20:40:22.942+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='നിരൂപണം'/><title type='text'>വേരാഴമുള്ള ഒരു "എരകപ്പുല്ല്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_M0wkkzxNPCk/Sxpq0F2artI/AAAAAAAAAUg/JcTsQQmgtWw/s1600-h/sasi+ayyappan.JPG"&gt;&lt;img style="MARGIN: 0px 0px 10px 10px; WIDTH: 153px; FLOAT: right; HEIGHT: 200px; CURSOR: hand" id="BLOGGER_PHOTO_ID_5411755345395232466" border="0" alt="" src="http://3.bp.blogspot.com/_M0wkkzxNPCk/Sxpq0F2artI/AAAAAAAAAUg/JcTsQQmgtWw/s200/sasi+ayyappan.JPG" /&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="FONT-STYLE: italic"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;(മലയാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന &lt;/span&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ശ്രീ ടി. എ. ശശിയുടെ&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"  style="font-size:large;"&gt; കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌ ഈ പോസ്റ്റ്‌. ശശിയുടെ ബ്ളോഗ്ഗ്‌&lt;br /&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ലിങ്ക്‌ : http://www.sasiayyappan.blogspot.com/&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;കുടാതെ &lt;/span&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ഹരിതകം, പുതുകവിത, മഞ്ഞ, ബൂലോക കവിത&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#990000;"&gt; &lt;/span&gt;തുടങ്ങിയ ബ്ളോഗ്ഗുകളിലും ആദ്ദേഹത്തെ വായിക്കാവുന്നതാണ്‌)&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;ഒരു പിടി ജലത്തില്‍ മേഘത്തേയും മഴയേയും കണ്ടുവോ എന്നു ചോദിക്കുന്ന ഒരു കവി - അതാണ്‌ ടി. എ. ശശി. &lt;/span&gt;&lt;b&gt;&lt;a href="http://www.sasiayyappan.blogspot.com/"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;"എരകപ്പുല്ല്‌"&lt;/span&gt;&lt;/a&gt;&lt;/b&gt;&lt;span class="Apple-style-span"  style="font-size:large;"&gt; എന്ന ബ്ളോഗ്ഗിലൂടെ കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി മലായാളം "ബ്ളോഗ്ഗോസ്ഫിയറിലെ" ഒരു ഒറ്റയാനാണ്‌. നിലവിലുള്ള സങ്കേതങ്ങള്‍ക്കൊത്ത്‌ കാവ്യമിമിക്രികള്‍ ഉല്‍പാദിപ്പിക്കുന്നത്‌ അദ്ദേഹത്തിന്‍റെ വഴിയേയല്ല. ഓരോ വരികളിലും വായനക്കാരനെ കുടിയിരുത്തുന്ന അവന്‍റെ സര്‍ഗ്ഗാത്മക വായനയ്ക്ക്‌ പുതിയ ആകാശങ്ങള്‍ നല്‍കുന്ന ഒരു നിശബ്ദവിപ്ളവം ശശിയുടെ പ്രത്യേകതയാണ്‌.&lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമായ സംഭാഷണങ്ങളിലൂടേയും ആശയ സംവേദനങ്ങളിലൂടേയും ആ കവിയേയും അദ്ദേഹത്തിന്‍റെ കവിത സ്ഘലിപ്പിക്കുന്ന ഹോര്‍മ്മോണുകളേയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാഴ്ച്ചയുടെ കലയാണ്‌ - അതിന്‍റെ ഏറ്റവും ബാല്യകൌതുകം കലര്‍ന്ന നിഷ്ക്കളങ്കമായ മാതൃകകളാണ്‌ - എരകപ്പുല്ലിലെ കവിതകളില്‍ പലതും. ഭൌതികമായ ഒരു നോട്ടത്തിന്‍റെ സാധാരണത്വത്തില്‍ നിന്ന് പെട്ടെന്ന് വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളിലേക്ക്‌ ശശി വായനക്കാരനെ കൊണ്ടെത്തിക്കുന്നു. തികച്ചും മൌലികമായ ഒരു രചനാസിദ്ധിയിലൂടെയാണ്‌ ശ്രി ടി. എ. ശശി ഇത്‌ സാധിച്ചെടുക്കുന്നത്‌. "ശിഷ്ടം" എന്ന കവിത തുടങ്ങുന്നതു തന്നെ ഒരു ഒരു സര്‍ഗ്ഗാത്മക നോട്ടത്തിലൂടെയാണ്‌..&lt;br /&gt;&lt;br /&gt;"കാറ്റില്ലാത്ത നേരം&lt;br /&gt;നടന്നു പോകുമ്പോള്‍&lt;br /&gt;കാറ്റിനെക്കുറിച്ചോര്‍ത്തു"&lt;br /&gt;&lt;br /&gt;വീശിയ കാറ്റുകള്‍&lt;br /&gt;വിശാനിരിക്കുന്നവ&lt;br /&gt;വീശാതെ ഒടുങ്ങിയവ"&lt;br /&gt;&lt;/span&gt;&lt;span style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;- ശിഷ്ടം&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;പുതുകവിതയുടെ സ്വതസിദ്ധമായ രീതി എന്നു പറയുന്നത്‌ ഒരേ വരിയില്‍ പലവായനകളെ ഉല്‍പാദിപ്പിക്കുക എന്നതാണ്‌. ഒരു സര്‍ഗ്ഗാത്മകവായനയ്ക്ക്‌ സ്വതന്ത്രമായി പരിലസിക്കാനുള്ള ഇടം എരകപ്പുല്ലിലെ കവിതകള്‍ക്കുണ്ട്‌. ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ്‌ "ശിഷ്ടം" എന്ന കവിത. നിഴലുകളെ വെയിലത്ത്‌ ഈറനുണക്കാനിടുന്ന കാവ്യ വൈഭവമാണ്‌ ഈ കവിതയില്‍ പ്രകടമാവുന്നത്‌. ഊതിയൂതി ഒരു കാറ്റ്‌ മരണം വരിച്ച ഇടം ഏെതായിരിക്കും ?&lt;br /&gt;മണലില്‍ ശ്വാസം മുട്ടി ഊതിയൂതി മരിക്കുമ്പോള്‍ ശരീരത്തില്‍ അകത്തോട്ടും പുറത്തോട്ടും സഞ്ചരിച്ച്‌ ഈ കാറ്റ്‌ എവിടെ പോകുന്നു. ഉയിരറ്റ ഒരു ശവശരീരത്തെ പോലെ നിശ്ചലമായി, നിശബ്ദമായി കാറ്റിന്‍റെ ശിഷ്ടത്തെ അന്വേഷിക്കുന്ന കാഴ്ച്ചയുടെ ആത്മീയ തീര്‍ത്ഥാടനങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണ വായനക്കാരനെ അമ്പരപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;മലയാളത്തിലെ സമകാലിക കവികളുടെ സംഗമസ്ഥലമായ ഹരിതകത്തിലും പുതുകവിതയിലും ബൂലോക കവിതയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ടി. എ. ശശിയുടെ കവിതകള്‍ കവിതയുടെ സാമ്പ്രദായിയകരീതികളില്‍ നിന്ന്‌ കുതറിമാറിനടക്കുന്ന വായനക്കാര്‍ക്കുവേണ്ടി മാത്രമാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌ എന്ന്‌ തോന്നുന്നു. “ശവത്തോല്‍, “ശിഷ്ടം”, “ഒന്നിനെത്തന്നെ”, “ഒരാള്‍ക്ക്‌ എത്ര ജഢങ്ങളാണ്”‌, “ഡിജിറ്റല്‍ ബോഡി”, “തിങ്ങി തിങ്ങി”, “ശവങ്ങള്‍ പറയുന്നത്‌” തുടങ്ങിയ കവിതകള്‍ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നതും വായനക്ഷമതയുള്ളവയുമാണ്‌. ഉത്തരാധുനികമായ ജീവിതത്തിന്‍റെ - അതിന്‍റെ വിലയിടിഞ്ഞ ഉടലുകളുടെ ശവപ്പറമ്പുകളെ ശശി അവതരിപ്പിക്കുന്നത്‌ ഇതേവരെ അവതരിപ്പിക്കപ്പെട്ട ആവിഷ്ക്കരണ രീതികളില്‍ നിന്നും മാറി നിന്നുകൊണ്ടാണ്‌. ശവത്തെ കുത്തിനിറച്ച്‌ സിപ്പിട്ട്‌ വയ്ക്കപ്പെട്ട ശവശ്മശാനമായി ശവത്തോല്‍ എന്ന കവിതയില്‍ മനുഷ്യജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ശവത്തിന്‍റെ സാമൂഹ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ...&lt;br /&gt;&lt;br /&gt;ഏറെ കണ്ടതും&lt;br /&gt;അറിഞ്ഞതും&lt;br /&gt;എന്‍റെയീ ശവത്തെ&lt;br /&gt;നീയല്ലൊ.&lt;br /&gt;നീതന്നെ തീവച്ചതും.&lt;br /&gt;&lt;/span&gt;&lt;span style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;- ശവത്തോല്‍&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;സര്‍ഗ്ഗാത്മകതയില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുക്കുണ്ട്‌. അവര്‍ പാരമ്പര്യനിഷേധം നടത്തുന്നവരോ പാരമ്പര്യത്തിന്‍റെ നേര്‍ന്നൂലില്‍ പിടിച്ച്‌ വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവരൊ അല്ല. സാമ്പ്രദായിക വായനയുടെ രുചിഭേദങ്ങള്‍ക്ക്‌ മുന്‍പില്‍ വെന്തുകിടക്കുന്ന മസാല പുരട്ടിയ ഭക്ഷ്യവസ്തുവും അല്ല. അവര്‍ ഒറ്റയ്ക്കു തന്നെ ഒരാള്‍ക്കൂട്ടവും ഏകാന്തതയുടെ വേറിട്ട ഒരു ജനുസ്സുമാണ്‌. അതുകൊണ്ട്‌‌ വായനയുടെ സാമ്പ്രദായിക രീതികളും മുന്‍ധാരണകളുമായി കവിതയെ സമീപിക്കുന്നവര്‍ക്ക്‌ "ഏരകപ്പുല്ലിലെ" കവിതകള്‍ ദഹിച്ചെന്നു വരില്ല.&lt;br /&gt;&lt;br /&gt;അതെ ദേഹം&lt;br /&gt;ഒരേ നേരം&lt;br /&gt;ചൂടാര്‍ന്നും&lt;br /&gt;തണുത്തും&lt;br /&gt;ആള്‍പ്പരപ്പിനെ,&lt;br /&gt;മൃഗപ്പരപ്പിനെ,&lt;br /&gt;ജലപ്പലകവച്ച്‌&lt;br /&gt;ദൈവം ആണിയടിക്കും നാള്‍....&lt;br /&gt;&lt;/span&gt;&lt;span style="FONT-WEIGHT: bold"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;- ജാക്സണ്‍ സീ&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;സ്വന്തം കവിതയ്ക്ക്‌ പുതിയ വാക്കുകള്‍കൊണ്ട്‌ (മൃഗപ്പരപ്പ്‌, ജലപ്പലക!!) ഭാഷയുടെ ഉപപാഠങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ്‌ മലയാളം ബ്ളോഗ്ഗോസ്ഫിയറില്‍ നിന്ന്‌ ഈ കവി വേറിട്ടു നില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്‌. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഈ കവിതകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌ വളരെ യാദൃശ്ചികമായാണ്‌. ഹരിതകത്തില്‍ നിന്നാണ്‌ ഞാന്‍ ഈ കവിയെ കണ്ടെത്തുന്നത്‌. തിങ്ങി തിങ്ങി, കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കവിതകള്‍ വായിക്കുകയും അതിലൂടെ ഏരകപ്പുല്ല്‌ എന്ന ആദ്ദേഹത്തിന്‍റെ സ്വന്തം ബ്ളോഗ്ഗില്‍ എത്തപ്പെടുകയുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒരു വായനക്കരന്‍ എന്നുള്ള നിലയ്ക്ക്‌ ഞാന്‍ ടി. എ. ശശിയുടെ കവിതകളോട്‌ കലഹിച്ചു തുടങ്ങിയിട്ടുമുണ്ട്‌. അദ്ദേഹത്തിന്‍റെ ശിഷ്ടം&lt;/span&gt;&lt;/span&gt;&lt;span style="font-family:'Times New Roman';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;,&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ചോദ്യം&lt;/span&gt;&lt;/span&gt;&lt;span style="font-family:'Times New Roman';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;, &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒന്നിനെ തന്നെ&lt;/span&gt;&lt;/span&gt;&lt;span style="font-family:'Times New Roman';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; , &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ശവത്തോല്‍&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:'Times New Roman';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്നീ കവിതകള്‍ ഉല്‍പാദിപ്പിക്കുന്ന കാവ്യാനുഭവം ഒരേ രീതിയിലുള്ളതാണ്‌. സംവേദിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമെങ്കിലും തന്‍റെ ആഖ്യാന സൌന്ദര്യത്തില്‍ ഈ കവിയും അഭിരമിക്കുകയും സ്വയം അനുകരിക്കുകയും ചെയ്യുന്നില്ലേ...&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:'Arial Unicode MS';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്നു ഞാന്‍ സംശയിക്കുന്നു. അയ്യപ്പണിക്കര്‍ എന്ന കവി സമകാലിക ജീവിതത്തിലൂടെ നടത്തിയ കാവ്യ സപര്യയുടെ ഓരോ ദശകങ്ങളിലേയും പുതിയ പാഠങ്ങള്‍ ശശിയും ഞാനുമടക്കം എല്ലാവരും സസൂക്ഷം പഠിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:'Arial Unicode MS';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സ്വന്തം വഴി കവിതയില്‍ വെട്ടിത്തുറക്കുമ്പോഴും അദ്ദേഹത്തിന്‍രെ കവിത പുതിയ ആകാശങ്ങളിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. കാലത്തെ കവച്ചു വയ്ക്കാനുള്ള അദ്ദേഹത്തിന്‍രെ സര്‍ഗ്ഗാത്മക വ്യഗ്രതയെ ആഴത്തില്‍ പഠിക്കേണ്ടതത്യാവശ്യമാണ്‌.&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:'Arial Unicode MS';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; &lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സ്വന്തം ആഖ്യാന സൌന്ദര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നത്‌ തീര്‍ച്ചയായും ഒരു തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചരിത്രത്തിന്‍റെ ഒരു ദാശാസന്ധിയില്‍ മാത്രമായി ശശിയുടെ സൃഷ്ടികളെ പിന്‍ചെയ്തു വയ്ക്കപ്പെട്ടേക്കാം&lt;/span&gt;&lt;/span&gt;&lt;span style="font-family:'Times New Roman';"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;;&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; അത്‌&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഒഴിവാക്കപ്പെടെണ്ടതുണ്ട്‌..&lt;/span&gt;&lt;/span&gt;&lt;span lang="AR-SA"  style="font-family:Kartika;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt; ഉത്തരാധുനിക ജീവിതത്തിന്‍റെ സമകാലിക ദുരന്തങ്ങളെ സ്വന്തം ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ശ്രീ ടി. എ. ശശി സ്വന്തം ഭാഷാലാവണ്യങ്ങളില്‍ ഒതുങ്ങാതെ പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം എന്നാണെന്‍റെ അഭിപ്രായം.&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="FONT-WEIGHT: bold"&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വാല്‍ക്കഷ്ണം:&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പുതിയ വഴികള്‍ വെട്ടിയതു കൊണ്ടായില്ല വരും തലമുറയെ ആ വഴിയിലൂടെനിരന്തരം നയിക്കപ്പെടുമ്പോള്‍ മാത്രമേ ആ വഴികളില്‍ പുല്ലുമൂടാതിരിക്കുകയുള്ളൂ.&lt;/span&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;b&gt;ടി. എ ശശിയുടെ കവിതകള്‍ ഇവിടെ. &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.harithakam.com/ml/Poem.asp?ID=787"&gt;&lt;strong&gt;&lt;strong&gt;തിങ്ങി തിങ്ങി&lt;/strong&gt;&lt;/strong&gt;&lt;/a&gt;&lt;br /&gt;&lt;a href="http://www.harithakam.com/ml/Poem.asp?ID=781"&gt;&lt;strong&gt;ശവങ്ങള്‍ പറയുന്നത്&lt;/strong&gt;&lt;/a&gt;&lt;br /&gt;&lt;a href="http://www.epathram.com/magazine/poetry/2009/03/blog-post.shtml"&gt;&lt;strong&gt;കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത്&lt;/strong&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;hr /&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;span style="FONT-WEIGHT: normal" class="Apple-style-span"&gt;ബൂലോക പത്രമായ&lt;/span&gt; ബ്ളോത്രത്തില്‍ &lt;span style="FONT-WEIGHT: normal" class="Apple-style-span"&gt;പ്രസിദ്ദീകരിച്ചത്‌&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt; &lt;hr /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-8917712121632376055?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/8917712121632376055/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2009/12/blog-post.html#comment-form' title='15 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/8917712121632376055'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/8917712121632376055'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2009/12/blog-post.html' title='വേരാഴമുള്ള ഒരു &quot;എരകപ്പുല്ല്'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_M0wkkzxNPCk/Sxpq0F2artI/AAAAAAAAAUg/JcTsQQmgtWw/s72-c/sasi+ayyappan.JPG' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-2121559276547998121</id><published>2009-11-20T10:58:00.012+05:30</published><updated>2010-06-27T08:56:26.763+05:30</updated><category scheme='http://www.blogger.com/atom/ns#' term='വൈറ്റ്ലൈന്‍ വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='മധുസൂദനന്‍ നായര്‍'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും</title><content type='html'>&lt;span style="font-family: arial;font-family:times new roman;font-size:100%;"  &gt;&lt;em&gt;(കഴിഞ്ഞ മാസം മുംബൈയില്‍ &lt;strong&gt;മധുസൂദനന്‍ നായര്‍ &lt;/strong&gt;പങ്കെടുത്ത &lt;strong&gt;"കവിയും കവിതയും"&lt;/strong&gt; എന്ന പരിപാടിയുടെ ചോദ്യോത്തര വേദിയില്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യത്തെ മുംബൈയിലെ ഒരു പ്രസിദ്ധീകരണമായ &lt;strong&gt;&lt;a href="http://issuu.com/premlal/docs/nov16?viewMode=presentation&amp;amp;mode=embed"&gt;വൈറ്റ്ലൈന്‍ വാര്‍ത്ത &lt;/a&gt;&lt;/strong&gt;വിവാദമാക്കിയ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഞാന്‍ &lt;strong&gt;"എന്‍റെ നിലാപാടുകളും പ്രതിഷേധങ്ങളും"&lt;/strong&gt; എന്ന ഒരു കുറിപ്പ്‌ അയച്ചു കൊടുത്തിരുന്നു. അതിന്‍റെ പൂര്‍ണ്ണരൂപമാണ്‌ ഈ പോസ്റ്റ്‌. സ്വന്തം നിലപാടുകളെ തുറന്നവതരിപ്പിക്കുന്നതിന്‌ ബ്ളോഗ്ഗുകള്‍ നല്‍കുന്ന ഈ സ്വാതന്ത്യ്രം ഇവിടെ എന്നെപോലെയുള്ള ഒരു ചെറിയ എഴുത്തുകാരന്‌ അത്താണിയാവുകയാണ്‌. എന്‍റെ പ്രതികരണത്തെ സ്ഥലപരിമിതിയുടെ പേരില്‍ കത്തിവയ്ക്കാന്‍ ഒരു എഡിറ്ററും ഇവിടെയില്ല എന്നത്‌ വലിയ ഒരു ആശ്വാസം ആണ്‌. എല്ലാ മുബൈ നഗരവാസികള്‍ക്കും, സഹൃദയര്‍ക്കും, ബൂലോകത്തെ കവിതാ ആസ്വാദകര്‍ക്കും വേണ്ടി ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.)&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോ സൃഷ്ടിയും ഓരോ നിലപാടുകള്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ള സൈദ്ധാന്തിക പരിസരങ്ങളോട്‌, ജീവതാവസ്ഥകളോട്‌ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ ഉള്ള ഒരു മുദ്രാവാക്യം - ഒരു കലാപം - കാലത്തിലേക്ക്‌ സര്‍ഗ്ഗാത്മകമായ ഒരിടപെടല്‍ ഇതാണ്‌ ഒരു രചനകൊണ്ട്‌ ഒരു എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്‌ എന്ന് വളരെ ഉപരിപ്ളവമായി ഒരു അഭിപ്രായം പറയാനാകും. എഴുത്ത്‌ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിഷ്കാമ കര്‍മ്മമാണ്‌. എഴുത്തിനെ കവച്ചു വയ്ക്കുന്ന എഴുത്താളന്‍മാരെ സാഹിത്യത്തിന്‌ ആവശ്യമില്ല. എഴുത്തിന്‍റെ ആദ്യ ദശകളില്‍ സ്വീകരിക്കുന്ന നിലപാടുതറകളെ തികഞ്ഞ അവസരവാദത്തിനൊത്ത്‌ മാറ്റുകയും ആത്മരതിയുടെ അനന്ത വിഹായസ്സില്‍ പരിലസിക്കുകയും ചെയ്യുന്നവര്‍ മലയാള സാഹിത്യത്തില്‍ ഒരുപാടുണ്ട്‌. മലയാളത്തിന്‌ കരുത്തുറ്റ രചനകള്‍ സംഭാവന ചെയ്ത മുകുന്ദനും, പലപ്പോഴായി ഒ. വി. വിജയനും തന്‍റെ ആന്തരിക ജീവിതത്തിലും സര്‍ഗ്ഗാത്മക ജീവിതത്തിലും വന്നു ചേര്‍ന്ന പ്രതിസന്ധികളില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ലബ്ദപ്രതിഷ്ടരായ എഴുത്തുകാരെ വിഗ്രഹവല്‍ക്കരിക്കാന്‍ വിവേകിയായ വായനക്കാര്‍ തയ്യാറല്ല എന്നു വേണം കരുതാന്‍. ഓരോ സൃഷ്ടിയിലും ഒരു പുതിയ വായന തന്‍റെ അവകാശമായി കരുതുന്നവനാണ്‌ വിവേകിയായ വായനക്കാരന്‍. സ്വയം വിഗ്രഹവല്‍ക്കരിച്ചുകൊണ്ട്‌ സ്വന്തം ആത്മ സൌന്ദര്യത്തിന്‍റെ തടവുകാരായി അവനവന്‍റെ ആഖ്യാനകലയുടെ ലാവണ്യങ്ങളില്‍ അഭിരമിക്കുന്ന എഴുത്തുകാര്‍ക്കെതിരെ നിറയൊഴിക്കാന്‍ വിവേകിയായ ഒരു വായനക്കാരന്‍ തയ്യാറാകും. സാഹിത്യ ലോകത്ത്‌ സിനിമാ/ഫാഷന്‍ വ്യവസായത്തിലേതുപോലെ വിഗ്രഹങ്ങള്‍ ഉണ്ടാക്കപ്പെടുന്നതില്‍പരം വലിയ അശ്ളീലം വേറെയില്ല. വിഗ്രഹങ്ങള്‍ ഭക്തരെ സൃഷ്ടിക്കുന്നു. ഭക്തര്‍ ഭക്തിമൂത്ത്‌ അന്ധരായി തീരുന്നു.&lt;br /&gt;&lt;br /&gt;ആധുനികതയുടെ കാലത്ത്‌; പ്രധാനമായും എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയ്ക്ക്‌ ജനകീയവും പുതിയതുമായ ഒരു കാവ്യ ഭാവുകത്വം പകര്‍ന്നവരില്‍ അഗ്രഗണ്യരാണ്‌ കടമ്മനിട്ട, ഒ. എന്‍. വി., മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍. മലയാള സാഹിത്യത്തില്‍ വൈകിയെത്തിയ ഉത്തരാധുനികതയുടെ പുതിയ "പൊടിപ്പുകള്‍" മലയാളത്തില്‍ കണ്ടു തുടങ്ങുന്നതു വരെ ഈ കവികള്‍ അവരുടെ അപ്രമാദിത്വം മലയാള കവിതയെ കരുത്തുറ്റതാക്കി. കാവ്യത്തെ വരേണ്യമായ ഭാഷാ പരിസരങ്ങളില്‍ നിന്നും അതിന്‍റെ ഏറ്റവും പുരാതനമായ നാടോടി - ദ്രാവിഡിയന്‍ ശീലുകളിലേക്ക്‌ തിരിച്ചു കൊണ്ടുവരാനായതിലും അതിനെ സാധാരണക്കാരന്‍റെ ചുണ്ടുകളിലേക്ക്‌ കോര്‍ത്തെടുക്കാനായതിലും ശബ്ദ സൌന്തര്യം കൊണ്ടാടിയ കവികളുടെ പങ്ക്‌ വളരെ വലുതാണ്‌.&lt;br /&gt;&lt;br /&gt;ഒരു സാഹിത്യ വിദ്യാര്‍ത്ഥി കവിതയുടെ വികാസ പരിണാമങ്ങളെ പഠിക്കേണ്ടത്‌ തികച്ചും ഏകപക്ഷീയമായ ആസ്വാദന ജഠിലതകള്‍ വച്ചു കൊണ്ടാവരുത്‌. നാടോടികളുടെ വായില്‍ നിന്നും പിറവിയെടുത്ത കവിത കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി, മൂരിശൃഗാരങ്ങള്‍ക്കും സന്ദേശകാവ്യങ്ങള്‍ക്കും, ചന്ദ്രോത്സവങ്ങളുക്കും ശേഷം വീണ്ടും സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ ഈ ചരിത്ര സഞ്ചാരത്തെ ആഴത്തില്‍ പഠിക്കുകയാണ്‌ ഒരു സാഹിത്യ വിദ്യാര്‍ത്ഥി ചെയ്യേണ്ടത്‌. കാലത്തിന്‍റെ മാറിയ മുഖങ്ങളെ അതിനു ചേരുന്ന ആഖ്യാന പരിസരങ്ങളില്‍ നിന്നുകൊണ്ട്‌ കവിതയിലൂടെ അതിശക്തമായി അവതരിപ്പിച്ച സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, അയ്യപ്പപണിക്കര്‍, ആറ്റൂര്‍ തുടങ്ങിയ കവികളെ എന്‍റെയുള്ളിലെ സാഹിത്യ വിദ്യാര്‍ത്ഥി ഇഷ്ടപ്പെടുന്നത്‌ അവര്‍ ആത്മകാമങ്ങളുടെ അധിനിവേശങ്ങളില്‍ സ്വയം തകര്‍ന്നടിഞ്ഞവരല്ല എന്നതുകൊണ്ടാണ്‌. അവരുടെ ഓരോ കൃതിയും ഓരോ പുതിയ വായനാനുഭവങ്ങള്‍ പകര്‍ന്നു തരുന്നു. പുതു തലമുറയിലെ എഴുത്തുകാര്‍ക്ക്‌ ഒരു ദിശാസൂചിയായി അവര്‍ നിലനില്‍ക്കുന്നു. സ്വയം അനുകരിച്ച്‌ തന്നെ തന്നെ വിഗ്രഹവല്‍ക്കരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത്‌ എന്നെ അവരുടെ വായനക്കാരനാക്കി നിലനിര്‍ത്തുന്നു. എന്‍റെ ധിഷണോര്‍ജ്ജം, എന്‍റെ ആന്തരിക ജീവിതത്തിനുള്ള മുലപ്പാല്‌ എനിക്ക്‌ അവരുടെ കൃതികളില്‍ നിന്നും കിട്ടുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;എഴുപതുകളുടെ ജനകീയ കവിതകളില്‍ നിന്ന്‌ തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ തികച്ചും വേറിട്ടൊരു ആഖ്യാന രീതിയിലേക്ക്‌ കവിത പറിച്ചു നടപ്പെടുകയായിരുന്നു. കവിതയുടെ പുതുവഴികളിലൂടെ ബഹുദൂരം സഞ്ചരിക്കുകയും പുതുകവിതയ്ക്ക്‌ സ്വയം ഒരു ദിശാസൂചിയായി മാറുകയും ചെയ്ത കവികളാണ്‌ പി. പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി, റഫീക്‌ അഹമ്മദ്‌, ടോണി തുടങ്ങി ഇപ്പോള്‍ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതു നിരയിലെ വിഷ്‌ണുപ്രസാദ്‌, സുനില്‍ കുമാര്‍, അജീഷ്‌ ദാസന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഈ പുതുകവിതയുടെ ജീവസ്സുറ്റ നിര നീണ്ടു കിടക്കുന്നു. കവിതയുടെ ഈ മാറ്റത്തെ പഠിക്കുന്നവര്‍ - ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നവര്‍ മാറ്റത്തിന്‍റെ ലാവണ്യ ശാസ്ത്രങ്ങളെ, അതിന്‍റെ അനിവാര്യമായ പ്രപഞ്ച സത്യത്തെ അംഗീക്കുന്നവരാണ്‌.&lt;br /&gt;&lt;br /&gt;കവിത ഒരേ സമയം അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌. അതിന്‌ ശബ്ദവും ആത്മാവുമുണ്ട്‌ അതുകൊണ്ടാണ്‌ അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌ കവിത എന്നു പറയുന്നത്‌. ക്രമ ബദ്ധമായ ശബ്ദത്തെ സംഗീതമെന്നും ക്രമബദ്ധമല്ലാത്ത ശബ്ദത്തെ "ഒച്ച" എന്നും ശാസ്ത്രീയമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. മലയാള ഭാഷാപദങ്ങള്‍ക്ക്‌ ജീവിതത്തിന്‍റെ ഉലയില്‍ നിന്ന്‌ മൂപ്പിച്ചെടുത്ത ഭാവാത്മകതയുണ്ട്‌. ദ്രാവിഡീയന്‍ ജീവിതത്തിന്‍റേയും നാടോടി പാരമ്പര്യത്തിന്‍റേയും ശീലുകള്‍ ഉണ്ട്‌. ഇതില്‍ ശബ്ദത്തെ സന്നിവേശിപ്പിച്ച്‌ നടത്തുന്ന കണ്ഠവിക്ഷോഭങ്ങള്‌ എണ്‍പതുകളില്‍ അനുരണനകവികള്‍ സൃഷ്ടിച്ചു വന്നിരുന്നു. കടമ്മനിട്ട, ഒ. എന്‍. വി., മധൂസൂദനന്‍ നായര്‍ തുടങ്ങിയവര്‍ ഉണ്ടാക്കിയ ജനകീയ കവിതകളില്‍ നിന്നും ഉടലെടുത്ത ഈ ശബ്ദകവികള്‍ മലയാള കവിതയെ ശബ്ദമാലിന്യങ്ങള്‍ കൊണ്ട്‌ നിറച്ചവര്‍ ആയിരുന്നു. മലയാളത്തിലെ അതിശക്തമായ പദസമ്പത്തിനെ ഒരു കൂട്ടം "കാവ്യ മിമിക്രിക്കാര്‍" അനാധമാക്കുകയായിരുന്നു. ഇത്തരം കവികള്‍ കൂട്ടം കൂട്ടമായി ജൂനിയര്‍ മധുസൂദനന്‍ നായര്‍ ചമയുകയും പുതുകവികള്‍ക്കു നേരെ അക്രോശിക്കുകയും ചെയ്യുന്ന സാഹിത്യ വിനോദങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. കവിത കണ്ഠവിക്ഷോഭങ്ങള്‍ അല്ല എന്നും അറുപതുകള്‍ തൊട്ട്‌ ഇന്നും മലയാളത്തിന്‌ പ്രിയങ്കരരായ ഒ. എന്‍. വി., കടമ്മനിട്ട, മധൂസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ കണ്ഠവിക്ഷോഭങ്ങള്‍ കൊണ്ടല്ല ജനകീയ കവികളായത്‌ എന്നും ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.&lt;br /&gt;&lt;br /&gt;എഴുപതുകളിലും എണ്‍പതുകളിലും കൊണ്ടാടപ്പെട്ട കവിതകള്‍ക്ക്‌ ഇന്നും ആസ്വാധകരുണ്ട്‌ എന്ന സത്യത്തെ എനിക്ക്‌ നിഷേധിക്കാനാവില്ല. സാധാരണക്കാരന്‍റെ കവിതാസ്വാദനത്തെ പരിപോഷിപ്പിക്കുകയും അതോടൊപ്പം കാവ്യലോകത്ത്‌ സ്വന്തം വഴി വെട്ടുകയും ചെയ്ത ജനകീയ കവികള്‍ എന്നും വായിക്കപ്പെടും സംശയമില്ല. കഴിഞ്ഞ മാസം മധുസൂദനന്‍ നായര്‍ "കവിയും കവിതയും" എന്ന സാംസ്കാരിക പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകളെ മുന്‍നിര്‍ത്തി ഞാന്‍ രണ്ടു ചോദ്യങ്ങള്‍ അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി. എന്‍റെ ഒരു ചോദ്യം&lt;br /&gt;&lt;br /&gt;&lt;em&gt;“കവിയരങ്ങുകളിലൂടെ ഉയര്‍ന്നുവന്ന താങ്കളുടെ കവിതകളില്‍ ദ്രാവിഡിയന്‍ പദ സ്വാധീനം ഏറെയായിരുന്നു. അവിടെ നിന്നും സംസ്കൃത പദങ്ങളുടേയും ഹൈന്ദവ ബിംബങ്ങളുടേയും അതിപ്രസരത്തോടെ ഇന്ന്‌ അവതരിപ്പിക്കപ്പെട്ട താങ്കളുടെ പുതിയ കവിതയിലെ ഈ ആഖ്യാനപരമായ മാറ്റത്തെ എങ്ങിനെ സ്വയം നോക്കികാണുന്നു”&lt;/em&gt; എന്നായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ജനകീയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടക്കകാരനായ ഒരുവന്‌ എങ്ങിനെ ധൈര്യം വന്നു എന്ന ഫാസിസ്റ്റ്‌ മനോഭാവം മുംബൈയിലെ സാഹിത്യ മാധ്യമരംഗത്ത്‌ ഉണ്ടാവും എന്ന്‌ ആ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല. മറ്റൊരു ചോദ്യം 'ഏറെ വിവാദമുണ്ടാക്കിയ ശബ്ദമലിനീകരണത്തെ കുറിച്ചുള്ളതായിരുന്നു.&lt;br /&gt;&lt;br /&gt;&lt;em&gt;"പുതുകവിത ഏറെ നിശബ്ദമായ ആഖ്യാന പരിസരങ്ങളെ ആവിഷ്ക്കരിക്കുമ്പോള്‍ അതായത്‌, ഒരു പൂവ്‌ വിടര്‍ന്ന്‌ കൊഴിഞ്ഞുപോകുന്ന, ഒരു മഴവില്ല്‌ വന്ന്‌ ഉടഞ്ഞുപോകുന്ന കാഴ്ച്ചയുടെ യഥാര്‍ത്ഥമായ ആഖ്യാനത്തെ കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പലപ്പോഴും ശബ്ദത്തിന്‍റെ സൌകുമാര്യമുള്ള താങ്കളുടെ കവിതകളിലെ ശബ്ദം പരിധികള്‍ ഭേദിച്ച്‌ അത്‌ മുഖരിതമാക്കുന്ന ഒരു അനുഭവം ഉണ്ട്‌. അറിഞ്ഞോ അറിയാതെയോ കവിതയെ അപ്രസക്തമാക്കുന്ന - നിസ്സാരവ്ല്‍ക്കരിക്കുന്ന ഒരു തലത്തിലേക്ക്‌ ഈ ശബ്ദാനുഭവം എത്തിച്ചേരുന്നില്ലേ '&lt;/em&gt; എന്നു ചോദിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;വിഗ്രഹങ്ങള്‍ ഉണ്ടാക്കി ആരാധിക്കാനും ആരാധിച്ചാരധിച്ച്‌ ആന്ധ്യം ബാധിച്ച ഒരു മനസ്സില്‍ നിന്ന്‌ ഇങ്ങിനെ ഒരു ചോദ്യം വരികയില്ല എന്ന്‌ ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു. ഇതിലെ ഒരു പ്രധാനകാര്യം ഈ ആരോപണം എല്ലാ ജനകീയകവികളും നേരിടേണ്ടിവന്നിട്ടുണ്ട്‌ എന്നതാണ്‌. പുതുകവിതയിലെ പുതിയ ആഖ്യാന പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്‌ ഈ ഒരു ചോദ്യവും അതുണ്ടാക്കിയ അന്വേഷണ ത്വരയും മൂലമായിരുന്നു. കവിത തികച്ചു സത്യസന്ധമായിരിക്കുക - വെച്ചുകെട്ടും ആടയാഭരണങ്ങളുമില്ലാതെ എഴുതുക എന്ന ഒരു ആവിഷ്ക്കരണരീതി വളര്‍ന്നു വന്നു. ഉറക്കെ ചൊല്ലപ്പെട്ടില്ലെങ്കിലും പെരുവഴിയില്‍ കിടന്നാലും വരികള്‍ ഒറ്റവായനയില്‍ തന്നെ കരിമരുന്നുപോലെ, ഏെറുപടക്കം പോലെ, മനസ്സിലേക്കു കയറിപറ്റുന്ന ഭാവാത്മകത പുതുകവിതയില്‍ പിന്നീട്‌ ആവിഷ്ക്കരിക്കപ്പെട്ടു തുടങ്ങി. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ സച്ചിദാനന്ദന്‍ എഴുതിയ "സാക്ഷ്യങ്ങള്‍" എന്ന കവിത ഒരു ചെറിയ ഉദാഹരണമാണ്‌.&lt;br /&gt;&lt;br /&gt;കവിത എഴുതിയാല്‍ മാത്രം പോരാ അത്‌ കവി ട്യൂണ്‍ ചെയ്ത്‌ റിക്കോര്‍ഡ്‌ ചെയ്തു വിടുകയും വേണം എന്ന അത്യന്താധുനിക പരിപ്രേക്ഷ്യം കവിതയ്ക്ക്‌ ഭൂഷണമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മധുസൂദനന്‍ നായരുടെ കവിതകള്‍ അദ്ദേഹത്തിന്‍റെ ആലാപന ശ്രുതികൊണ്ടുമാത്രമല്ല അതിന്‍റെ കാവ്യഗുണം കോണ്ടുകൂടി മുന്നിട്ടു നില്‍ക്കുന്നവയാണ്‌ എന്ന് മറ്റാരേയും പോലെ ഞാനും വിശ്വസിക്കുന്നുണ്ട്‌. പക്ഷെ അദ്ദേഹത്തിന്‍റെ അനുരണനകവികള്‍ മലയാള കവിതാ സാഹിത്യത്തില്‍ സൃഷ്ടിക്കുന്ന ശബ്ദമാലിന്യം വിലക്ഷണമായ കാവ്യമാതൃകകളാണ്‌ എന്ന് അഭിപ്രായപ്പെടാന്‍ ആരെ ഭയക്കണം. ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന്‍ വടക്കേടത്ത്‌, എം. അച്ച്യുതന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, ആത്മാരാമന്‍, പി. ടി. നരേന്ദ്രമേനോന്‍, തുടങ്ങി അന്‍പതോളം സാഹിത്യാകാരന്‍മാര്‍ പങ്കെടുത്ത ഒരു സാഹിത്യ ക്യാമ്പില്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്ത ഒരു ഓര്‍മ്മയുടെ ആഘോഷമായിരുന്നു ഞാന്‍ മധുസൂദനന്‍ നായരോടും നടത്തിയത്‌. ആ വലിയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒ. എന്‍. വി. കുറുപ്പിനെ ഇറക്കുമതി ചെയ്യേണ്ടിവരും എന്ന യുക്തിയോട്‌ എനിക്ക്‌ യോജിക്കാനാവില്ല. എന്‍റെ ചോദ്യത്തിന്‌ ഏറെ നീണ്ട ഒരു ഉത്തരം തന്‍റെ കയ്യിലുണ്ടെന്നും വചനത്തിന്‍റെ ശക്തി സാന്ദ്രതയെക്കുറിച്ച്‌ നീണ്ട ഒരു പ്രഭാഷണത്തിന്‌ ഇവിടെ സമയം പോരാത്തതുകൊണ്ട്‌ പരിപാടിക്കുശേഷം നേരിട്ടു സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അവസാനിച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സംസാരിച്ചു. തിരുവനന്തപുരത്തേക്ക്‌ എപ്പോള്‍ വന്നാലും തന്നെ വിളിക്കണമെന്നും ദീര്‍ഘമായി സംസാരിക്കാമെന്നും പിതൃവാത്സല്യത്തോടെ എന്നോട്‌ പറഞ്ഞു. ആ വാക്കുകളാണ്‌ എന്നെപ്പോലുള്ള ഒരു സാഹിത്യ വിദ്യാര്‍ത്ഥിയുടെ ഊര്‍ജ്ജം - സാന്ത്വനം. അടുത്ത കാലത്തായി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടു സാറിനോട്‌ നെറ്റിലൂടെ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു പരിധിവിടുന്ന ആത്മകാമത്തിന്‍റെ അനന്തര ഫലമായി കവിതയില്‍ നടക്കുന്ന നിസ്സാരവല്‍ക്കരണത്തെ കുറിച്ച്‌ എന്നോട്‌ പറയുകയും എന്‍റെ അഭിപ്രായങ്ങളോട്‌ യോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കവിതയെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഒരു വലിയ പങ്ക്‌ അദ്ദേഹത്തിനും ഉണ്ടായിരുന്നല്ലൊ.&lt;br /&gt;&lt;br /&gt;ശബ്ദബാഹുല്യങ്ങള്‍ക്കിടയില്‍ തന്‍റെ സ്വന്തം സ്വരത്തെ സമൂഹത്തില്‍ വേറിട്ട്‌ ആലേഖനം ചെയ്യപ്പെടണം എന്ന മോഹം അദമ്യമായ അതിമോഹമാകുമ്പോഴാണ്‌ എഴുത്തുകാര്‍ അതിസാങ്കേതികതയില്‍ ചാലിച്ച കൃതികള്‍ സമൂഹത്തില്‍ അവതരിപ്പിക്കുന്നത്‌. ഇതുപോലുള്ള സാഹിത്യമാലിന്യങ്ങള്‍ സമൂഹത്തില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. സംസ്കൃത പദങ്ങളുടെ ആധിക്യംകൊണ്ട്‌ മണിപ്രവാളകാലത്തും സൌന്ദര്യപദങ്ങളുടെ ആധിക്യം കൊണ്ട്‌ വൃത്താധിപത്യം കവിതയില്‍ നിലനിന്ന കാലത്തും കാവ്യമാലിന്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നിരുന്നു. ഉത്തരാധൂനികകാലത്ത്‌ സാഹിത്യത്തില്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൃതഹസ്തരായ മുന്‍നിരകവികളുടെ കരുത്തുറ്റ രചനകള്‍കൊണ്ട്‌ പുതുകവിത അതിന്‍റെ യഥാര്‍ത്ഥ ധാര ഇടമുറിയാതെ കാക്കുന്നു. ശബ്ദമുഖരിതമല്ലെങ്കിലും പുതുകവിത അതിന്‍റെ ഇടം മലയാളത്തിലും സമൂഹമനസ്സിലും കാത്തുസൂക്ഷിക്കുന്നുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;കവിത എഴുതപ്പെടേണ്ടതും പാടപ്പെടേണ്ടതും മാത്രമല്ല ആകാശത്ത്‌ ഒരു മഴയൊരുങ്ങുമ്പോള്‍, പാടം പച്ചപുതയ്ക്കുമ്പോള്‍, പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ നിന്ന് ഒരു നദി പിറവിയെടുക്കുമ്പോള്‍ ഒരു കവിത അവിടെ സംഭവിക്കുന്നുണ്ട്‌. പ്രകൃതിയുടെ ഈ ആഖ്യാനത്തെയാണ്‌ പി കുഞ്ഞിരാമന്‍ നായരും, നെരൂദയും, കീറ്റ്സും ഒക്കെ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്‌. നിശബ്ദതയില്‍ നിന്ന് ശബ്ദായമാനമായ ഒരു അവസ്ഥയിലേക്കും, "ശബ്ദങ്ങളുടെ രാജരഥ്യകള്‍ പിന്നിട്ട്‌ ഞാനെത്തി. ഇന്നിവിടെയെന്‍ ചിന്തകള്‍ ചേക്കേറുന്നു" എന്ന് ഒ. എന്‍. വി പാടിയതുപോലെ ശബ്ദത്തില്‍ നിന്നും ആത്മാവിന്‍റെ നിശംബ്ദ സംഗീതത്തിലേക്കും കവിത സഞ്ചരിക്കുന്നു. കവിതയെ വിശാലമായ ഒരര്‍ത്ഥത്തില്‍ സമീപിക്കാനാവാത്ത ഒരു ജനക്കൂട്ടമാണ്‌ "ജനകീയം" എന്നു തെറ്റീധരിക്കപ്പെടുന്ന ഭക്തിയുടെ ആന്ധ്യം ബാധിച്ചവര്‍ എന്നെപോലുള്ളവരുടെ ചോദ്യങ്ങളെ കൂവിയിരുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലക്കം വൈറ്റ്‌ ലൈനില്‍ എനിക്കെതിരെ ഒളിയമ്പെയ്ത വിനയനോട്‌ പറയാനുള്ളത്‌ ചോദ്യങ്ങള്‍ ഉണ്ടാക്കപ്പെടുകയല്ല. ഓരോ ഉത്തരങ്ങള്‍ക്കും മുന്നെ ആദ്യം ഉരുവപ്പെടുന്നത്‌ ചോദ്യങ്ങളാണ്‌ എന്നും അത്‌ ഞാന്‍ ചോദിച്ചില്ലെങ്കില്‍ വരും തലമുറ ആ ചോദ്യങ്ങള്‍ ഏെറ്റുപിടിക്കും എന്നുമാണ്‌. ചിന്തയുടേയും വായനയുടേയും പാപ്പരത്തവുമാണ്‌ വിനയനെ ഇതുപോലുള്ള നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടുകള്‍ എഴുതിക്കുന്നത്‌.&lt;br /&gt;&lt;br /&gt;മുംബൈ ആനുകാലികങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്‌ ശ്രീ മേഘനാദന്‍. മുംബൈ ജീവിതത്തിലെ തിരക്കുകളില്‍ നിന്നുകൊണ്ട്‌ മുടങ്ങാതെ സാമാന്യം ദീര്‍ഘമായ കോളങ്ങള്‍ എഴുതുന്ന മേഘനാദനെ ആദരവോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്‌. പക്ഷെ എഴുത്തില്‍ അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചു കാണുന്ന നിലപാടുകളോട്‌ എനിക്ക്‌ പലപ്പോഴും വിയോജിപ്പുകള്‍ ഉണ്ടാവാറുണ്ട്‌. എം. വി. ദേവന്‍, എം. ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്കിടയിലുണ്ടായ സൌന്ദര്യപ്പിണക്കത്തെ ഒരിക്കല്‍ മേഘനാദന്‍ വിശേഷിപ്പിച്ചത്‌ എം. വി. ദേവന്‍ എം. ടിയെ കടിക്കുന്നു എന്നാണ്‌. ഒരു പക്ഷെ ആദ്യമായി ഞാന്‍ വായിച്ച മേഘനാദന്‍റെ ലേഖനവും അതാണെന്നാണ്‌ ഓര്‍മ്മ. മുബൈ സാഹിത്യം ചവറുകളെ ഉല്‍പാദിപ്പിക്കുന്നു എന്ന്‌ അടുത്തിടെ കഥാകാരി മാനസി അഭിപ്രായപ്പെടുകയുണ്ടായി. മേഘനാദന്‍റെ വൈറ്റ്‌ ലൈന്‍ ലേഖനവുമായി ഈ അഭിപ്രായത്തെ കൂട്ടിവായിക്കാവുന്നതാണ്‌. എഴുപതുകളില്‍ മലയാള സാഹിത്യത്തിലെ ഡല്‍ഹി സാന്നിധ്യത്തെ ഉപരിപ്ളവമായ പ്രസ്ഥാവനകളിലൂടെ നിസ്സാരവല്‍ക്കരിക്കാനാവില്ല. മുബൈയില്‍ ഇനിയും നല്ലൊരു സാഹിതീയ ജീവിത സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഫ്യൂഡലിസത്തിന്‍റെ കാലത്ത്‌ മുംബൈയിലേക്ക്‌ കുടിയേറിപാര്‍ത്ത സാഹിത്യ സ്നേഹികളുടെ മനസ്സില്‍ ഇപ്പോഴും പഴയ ഫ്യൂഡല്‍ സ്വഭാവവും കാല്‍പനികതയും കവിതാസാഹിത്യത്തിലെ വൃത്തവാദവും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. അതിന്‍റെ ഉദാഹരണമാണ്‌ കഴിഞ്ഞ മാസം നവി മുംബയ്‌ കേരളീയസമാജത്തിന്‍റെ "കവിയും കവിതയും" എന്ന മധൂസൂദനന്‍ നായര്‍ പങ്കെടുത്ത പരിപാടിക്കു ശേഷം കണ്ടത്‌. പരസ്പരം പുറം ചൊറിഞ്ഞ്‌ മുംബൈ സാഹിത്യത്തെ വളര്‍ത്താനാവില്ല എന്നാണ്‌ എന്‍റെ വിനീതമായ അഭിപ്രായം. മുംബൈയിലെ ആനുകാലികങ്ങളില്‍ സ്ഥിരമായി കോളമെഴുതുന്ന ആള്‍ എന്ന നിലയ്ക്ക്‌ ശക്തമായ നിരൂപണ പ്രക്രിയയിലൂടെ മുബൈ സാഹിത്യത്തെ വളര്‍ത്തിക്കൊണ്ടുവരാവുന്നതേയുള്ളു. നാല്‍പത്തിമൂന്നു വര്‍ഷമായി നടന്നു വരുന്ന മുംബൈ സാഹിത്യ വേദിയെക്കുറിച്ച്‌ ഇപ്പോള്‍ മേഘനാദനും മുന്‍പ്‌ പലരും നടത്തിക്കണ്ട അഭിപ്രായപ്രകടനത്തെ നിര്‍ഭാഗ്യകരമെന്നെ പറയാനാവൂ. മുബൈ സാഹിത്യവേദി ആര്‍ക്കും ഒരു ഊന്നുവടിയോ എസ്റ്റാബ്ളിഷ്മെന്‍റിനുള്ള ഇടമോ അല്ല. സ്വന്തം സാഹിത്യ കൃതിയെ ഒരു പൊതു സമൂഹത്തിന്‌ മുന്‍പില്‍ കൊണ്ട്‌ വന്ന്‌ വായിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു സൌഹൃദവേദിമാത്രമാണ്‌ സാഹിത്യവേദി അതിനെ ഒരു പ്രസ്ഥാനമായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണ്‌ മേഘനാദന്‍റെ സാഹിത്യവേദിയെക്കുറിച്ചുള്ള പരാമര്‍ശം. റിയാലിറ്റി ഷോകള്‍ കണ്ട്‌ ശീലിച്ചവരുടെ മാധ്യമചൊരുക്കാണ്‌ കെ. ഹരിദാസിനെ പോലെയുള്ള ഒരു ധിഷണാ ശാലിയെക്കുറിച്ച്‌ വിനയന്‍ എഴുതിയ ലേഖനം. പാടാനറിയാത്തവന്‍ കവിത ചൊല്ലരുത്‌ എന്ന്‌ പറയുന്ന മൂന്നാംകിട ഫാസിസം അല്ലെങ്കില്‍ മധുസൂദനന്‍ നായരുടെ ആലപനഗരിമയില്‍ അതിന്‍റെ ആസ്വാദനപരമായ അന്യവല്‍ക്കരണങ്ങളില്‍ നിന്നും കവിതയേയും ഈണത്തേയും വേറിട്ട്‌ മനസ്സിലാക്കാനാവാതെ പോയവന്‍റെ മോഹാലസ്യം.&lt;br /&gt;&lt;br /&gt;&lt;em&gt;*ഈ ലേഖനത്തില്‍ വന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്ന &lt;strong&gt;ശ്രീ കണ്ണന്‍ തട്ടയിലിനോട്‌ &lt;/strong&gt;എന്‍റെ കടപ്പാട്‌ അറിയിക്കുന്നു. &lt;/em&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3148943023870667542-2121559276547998121?l=thiramozhikal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhikal.blogspot.com/feeds/2121559276547998121/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://thiramozhikal.blogspot.com/2009/11/blog-post.html#comment-form' title='26 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2121559276547998121'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3148943023870667542/posts/default/2121559276547998121'/><link rel='alternate' type='text/html' href='http://thiramozhikal.blogspot.com/2009/11/blog-post.html' title='എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും'/><author><name>സന്തോഷ്‌ പല്ലശ്ശന</name><uri>http://www.blogger.com/profile/06162226140621016768</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='22' src='http://3.bp.blogspot.com/_M0wkkzxNPCk/SswZJWbf-LI/AAAAAAAAAQQ/oruGIaSoB4g/S220/prsanthosh.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-3148943023870667542.post-4945209075693762826</id><published>2009-10-15T16:41:00.012+05:30</published><updated>2010-06-27T08:51:47.915+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍</title><content type='html'>&lt;span style="font-size:100%;"&gt;&lt;br /&gt;പ്രവാസ ജീവിതത്തിന്‍റെ നോവും നിലവിളികളും, കൊച്ചു വര്‍ത്തമാനങ്ങളുടെ ശീലുകളും വാക്കുകളില്‍ വിതറി കവിതയെ ഒന്നു മൂപ്പിച്ചെടുക്കുകയാണ്‌ പല ബ്ളോഗ്ഗു കവികളുടേയും ഒരു രീതി. ഒരുപാടുതവണ പറഞ്ഞു പറഞ്ഞ്‌ അരഞ്ഞു തീര്‍ന്ന് പല്ലിടുക്കില്‍ പറ്റിപ്പിടിച്ച വാക്കുകളെ സ്വന്തം നാവുകൊണ്ട്‌ തോണ്ടി സ്വന്തം ആമാശയത്തില്‍ കബറടക്കി അവര്‍ അവരുടെ സര്‍ഗ്ഗാത്മക വിശപ്പ്‌ ശമിപ്പിക്കുന്നു. ജോലിക്കാരിയായ നഗരത്തിലെ ഒരു വിട്ടമ്മ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ബേബി കെയര്‍ സെന്‍ററില്‍ കൊണ്ടിട്ട്‌ ഒമ്പതു മണിയുടെ ബസ്സുപിടിക്കാനോടുന്നതുപോലെ ബ്ളോഗ്ഗുകളില്‍ കവികള്‍ സമയാസമയങ്ങളില്‍ കവിതകള്‍ പോസ്റ്റുന്നു. പോസ്റ്റു ചെയ്തതിനു പിന്നാലെ മധുര മൊഴികളായി വരുന്ന കപടവായനകളാണ്‌ വീണ്ടും എഴുതാനുള്ള ഇവരുടെ ഇന്ധനം. ഇത്തരം കമന്‍റുകളുടെ പെരുമഴയില്‍ നിന്ന് കുറച്ചു നല്ല പൊടിപ്പുകളെ - മലയാളത്തിന്‌ ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന കുറച്ചു നല്ല പ്രതിഭകളെ തിരഞ്ഞെടുത്ത്‌ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്‌.&lt;br /&gt;&lt;br /&gt;മലയാള കവിതയെ കടുത്ത പാരമ്പര്യ നിഷേധത്തിന്‍റെ പാതയില്‍ കൊണ്ടെത്തിച്ച പലകവികളും രംഗം വിട്ടുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്ത്‌ സമകാലിക മലയാളം വാരികയില്‍ രാജേന്ദ്രന്‍ എടത്തുംകര ഇങ്ങിനെ എഴുതിക്കണ്ടു "കാഷായക്കുറിപ്പടിപോലെ ആശയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കുത്തി നിറച്ച്‌, അവ തമ്മില്‍ കഴിഞ്ഞ ജന്‍മത്തില്‍പോലും ഒരു ബന്ധമുണ്ടായിരുന്നില്ല എന്ന മട്ടില്‍ വായില്‍ തോന്നിയത്‌ എഴുതിവച്ച്‌ ഏതെങ്കിലും ഒന്നോ രണ്ടോ പ്രതീകം വിശ്വേത്തര കാവ്യതേജസ്സാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന പൊട്ടക്കവിതകളാണ്‌ ഇന്ന്‌ മലയാളത്തില്‍ എഴുതുന്നവരില്‍ തൊണ്ണൂറ്‌ ശതമാനവുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ചങ്കുപൊട്ടി നില്‍ക്കുകയാണ്‌"&lt;br /&gt;&lt;br /&gt;മുന്‍വിധികളും ഒരിക്കലും മാറാത്ത സംവേദന ശീലങ്ങളുടേയും പരിസരത്തുനിന്നും വരുന്ന ഒരാളുടെ ജല്‍പനങ്ങള്‍ എന്നു പറഞ്ഞ്‌ പുതുകവികള്‍ക്ക്‌ ഈ പ്രതിഷേധ വാക്കുകളെ തള്ളിക്കളയാനാവുമായിരിക്കാം. പക്ഷെ മലയാള കാവ്യലോകത്ത്‌ ഉത്തരാധൂനികതയുടെ പേരില്‍ സ്ഥിരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാവ്യമാലിന്യങ്ങളെ നമ്മള്‍ എവിടെക്കൊണ്ട്‌ സംസ്ക്കരിക്കും. ഇന്ന്‌ വിരലിലെണ്ണാവുന്ന മുന്‍നിരക്കവികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കവികളും സ്വീകരിക്കുന്നത്‌ ആഖ്യാനത്തിന്‍റെ ചില പൊതു മാതൃകകളാണ്‌. എവിടെയൊക്കെയോ വരികളില്‍ ഒളിപ്പിച്ച ചില "സര്‍പ്രൈസ്‌ ഇമേജു"കള്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍..കഴിഞ്ഞു...&lt;br /&gt;&lt;br /&gt;&lt;strong&gt;പുതുകവിതയുടെ ആഖ്യാന പരിസരങ്ങള്‍&lt;/strong&gt;&lt;br /&gt;&lt;br /&gt;പുതുകവിതയുടെ നിദാനം മറ്റേതൊരു കലാസൃഷ്ടിയും പോലെ ജീവിതം തന്നെയാണ്‌. കവിത ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്‌ തികഞ്ഞ സത്യസന്ധതയാണ്‌ പുതുകവിതയുടെ ആഖ്യാനതന്ത്രം. വാക്കുകളെ വളരെ സത്യസന്ധവും വച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ആവിഷ്ക്കരിക്കുക എന്നതിലാണ്‌ പുതുകവികളുടെ ശ്രദ്ധ. പുതുകവിതയെ വായിക്കുന്ന വായനക്കാരനും അവന്‍റെ ധൈഷണിക ജീവിതത്തോട്‌ തികഞ്ഞ സത്യസന്ധത ആവശ്യമാണ്‌. പുതുകവിത വായനക്കാരനെ കാത്തിരിക്കുന്നത്‌ ഷുഗര്‍കോട്ടു ചെയ്ത വൈറ്റമിന്‍ ഗുളികകളുമായല്ല മറിച്ച്‌ അശാന്തി നിറഞ്ഞ ഈ ലോകത്തിന്‍റെ നിസംഗമായ വൈകാരിക വിരക്തികളും പ്രചണ്ഡമായ വേഗവും തീര്‍ക്കുന്ന നിലവിളികളുമായാണ്‌. നഗരത്തിലെ ചേരികളില്‍ തകരപ്പാട്ടയും, പ്ളാസ്റ്റിക്ഷീറ്റുമുപയോഗിച്ച്‌ കെട്ടുന്ന "ചോപ്പടകള്‍" (കുടിലുകള്‍) പോലെ ഉപയോഗിച്ച്‌ തേഞ്ഞ വക്കുപൊട്ടിയ വാക്കുകള്‍ കൊണ്ട്‌ അവന്‍ അവന്‍റെ കവിത നിര്‍മ്മിക്കുന്നു. അതുകൊണ്ട്‌ തന്നെ പുതുകവിത ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാണ്‌. മലയാളിക്കും മലയാള ഭാഷയ്ക്കാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പുതുകവിതയ്ക്കും സംഭവിക്കുന്നത്‌ ഇതുകൊണ്ടു കൂടിയാണ്‌. ഈ കാലഘട്ടത്തിന്‍റെ ഉല്‍പന്നമാവാതെ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള മേധാ ശക്തി പുതുകവികള്‍ക്ക്‌ ഇന്ന്‌ അത്യാവശ്യമാണ്‌. പുതുകവികള്‍ ഈ കാലത്തിന്‍റെ ഇരകളാണ്‌. കവിതയില്‍ വൃത്താധിപത്യവും മണിപ്രവാളത്തിന്‍റെ പൊട്ടും പൊടിയും വിതറി കിടന്നിരുന്ന ഒരു കാലഘട്ടമല്ല ഇന്നുള്ളത്‌. മാത്രമല്ല ചരിത്രബോധം ഒരു പൊതു ബോധമായി ഇന്നത്തെ എഴുത്തുകാരില്‍ കാണാനാവില്ല. ചരി
